Saturday, December 9, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരുമ്പാവൂര്‍ ഭീകരരുടെ ഒളിത്താവളം; ബംഗ്ലാദേശികളും ധാരാളം; തൊഴിലാളികളെക്കുറിച്ചുള്ള വിവരം പോലീസിന് കൈമാറുന്നില്ല

പാക് പരിശീലനം നേടിയ ബംഗ്ലാദേശികളായ രണ്ട് അല്‍ഖ്വയ്ദ ഭീകരരെയാണ് ഇന്നലെ പെരുമ്പാവൂരിലെ ഒളിത്താവളത്തില്‍ നിന്ന് എന്‍ഐഎ പിടികൂടിയത്. ഐഎസ് എന്ന തീവ്രവാദ സംഘടനയെ നിരോധിച്ചപ്പോള്‍ തലവനായിരുന്ന അബ്ദുള്‍ നാസര്‍ മദനി ഒളിവില്‍ കഴിഞ്ഞതും പെരുമ്പാവൂരിലാണ്.

കെ.എസ് ഉണ്ണികൃഷ്ണന്‍ by കെ.എസ് ഉണ്ണികൃഷ്ണന്‍
Sep 20, 2020, 12:56 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: പെരുമ്പാവൂര്‍ ഭീകരരുടെ ഒളികേന്ദ്രമായി മാറിയിട്ട് ഏറെക്കാലമായി. ലഷ്‌കര്‍ ഇ തൊയിബ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ തടിയന്റെവിട നസീര്‍ മുതല്‍ ആന്ധ്ര സര്‍ക്കാര്‍ തലക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് മല്ല രാജറെഡ്ഡിയും ഭാര്യ സുഗണയും വരെ ഒളിവില്‍ താമസിച്ചത് പെരുമ്പാവൂരിലായിരുന്നു. റെഡ്ഡിയെ 2018ല്‍ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തത് പെരുമ്പാവൂര്‍ നഗരത്തിലെ ഒരു വാടക വീട്ടില്‍ നിന്നാണ്.

പാക് പരിശീലനം നേടിയ ബംഗ്ലാദേശികളായ രണ്ട് അല്‍ഖ്വയ്ദ ഭീകരരെയാണ് ഇന്നലെ പെരുമ്പാവൂരിലെ ഒളിത്താവളത്തില്‍ നിന്ന് എന്‍ഐഎ പിടികൂടിയത്. ഐഎസ് എന്ന  തീവ്രവാദ സംഘടനയെ നിരോധിച്ചപ്പോള്‍ തലവനായിരുന്ന അബ്ദുള്‍ നാസര്‍ മദനി ഒളിവില്‍ കഴിഞ്ഞതും പെരുമ്പാവൂരിലാണ്.

തീവ്രവാദികളുടെ മാത്രമല്ല, ബംഗാളില്‍ നിന്നെത്തുന്ന കഞ്ചാവിന്റെയും ഇതര ലഹരിവസ്തുക്കളുടെയും പ്രധാന കമ്പോളവും  പെരുമ്പാവൂരാണ്. സ്‌ക്രാപ്പ് രൂപത്തില്‍ തുറമുഖം വഴി 1500 കോടിയുടെ സ്വര്‍ണം കടത്തിയ കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത നിസാര്‍ അലി പെരുമ്പാവൂര്‍ സ്വദേശിയാണ്. ജിഷ കൊലക്കേസിലും ഇതരസംസ്ഥാന തൊഴിലാളികളുടെ ബന്ധം ചര്‍ച്ചയായി.  

എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരര്‍ പെരുമ്പാവൂരിന് സമീപം മുടിക്കലില്‍ കുടുംബത്തോടൊപ്പം ഏറെക്കാലമായി താമസിച്ചു വരികയായിരുന്നു. ഇതില്‍ ഒരാള്‍ പെരുമ്പാവൂരിലെ ഒരുതുണിക്കടയിലെ ജോലിക്കാരനാണ്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ക്കൂടി അന്വേഷണം നടക്കുന്നുണ്ട്.

ആയിരത്തഞ്ഞൂറോളം പ്ലൈവുഡ് കമ്പനികളാണ് പെരുമ്പാവൂരിലുള്ളത്. കരിങ്കല്‍ ക്വാറികളും അരിക്കമ്പനികളും വേറെ. ഇവിടങ്ങളിലായി ഒന്നര ലക്ഷത്തോളം ഇതരസംസ്ഥാനത്തൊഴിലാളികള്‍ ജോലി ചെയ്യുന്നു. പശ്ചിമ ബംഗാള്‍ വഴി കേരളത്തിലെത്തുന്ന ബംഗ്ലാദേശികളാണ് കൂടുതലും ബംഗ്ലാ ഭാഷയാണ് സംസാരിക്കുന്നത്.

ഇവരെ പെരുമ്പാവൂരില്‍ എത്തിക്കാന്‍ ഏജന്‍സികളുണ്ട്. ആധാര്‍ അടക്കം വ്യാജമായി നിര്‍മ്മിച്ചു നല്‍കിയാണ് ഇവരെ എത്തിക്കുന്നത്. കൊറോണ കാരണം ഇതരസംസ്ഥാനക്കാര്‍  നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ബംഗ്ലാദേശികള്‍ ഇവിടെ തങ്ങി. പെരുമ്പാവൂര്‍ നഗരത്തില്‍ ബംഗ്ലാദേശ് കോളനി തന്നെയുണ്ട്. പോലീസ് ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നില്ല. എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചതാണ് കാരണം. തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍  ഉടമ പോലീസിന് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നടപ്പായില്ല.

ബംഗാളില്‍ നിന്ന് കഞ്ചാവെത്തിക്കുന്നതില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രധാന പങ്കുണ്ട്. കേസില്‍ നിരവധി മുര്‍ഷിദാബാദ് സ്വദേശികള്‍ എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. ഇക്കൂട്ടര്‍ കൊലക്കേസ്സുകളിലും അക്രമസംഭവങ്ങളിലും പ്രതികളാകുന്ന കേസ്സുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലാകുമ്പോള്‍ അത് സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ് അറിഞ്ഞില്ല. ഇവരെ പിടിക്കാനുള്ള ഓപ്പറേഷന് തൊട്ടുമുമ്പാണ് പോലീസിന് വിവരം കിട്ടിയത്.

Tags: കേരള പോലീസ്terrorism
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതം വിശ്വസ്തരായ വികസന പങ്കാളി; കെനിയന്‍ കാര്‍ഷിക രംഗം യന്ത്രവല്‍കൃതമാക്കാന്‍ 250 ദശലക്ഷം ഡോളറിന്റെ വായ്പ
India

ഭാരതം വിശ്വസ്തരായ വികസന പങ്കാളി; കെനിയന്‍ കാര്‍ഷിക രംഗം യന്ത്രവല്‍കൃതമാക്കാന്‍ 250 ദശലക്ഷം ഡോളറിന്റെ വായ്പ

ഭീകരതയെ പിന്തുണയ്‌ക്കുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് മുന്നറിയിപ്പുമായി കശ്മീര്‍ ഡിജിപി
India

ഭീകരതയെ പിന്തുണയ്‌ക്കുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് മുന്നറിയിപ്പുമായി കശ്മീര്‍ ഡിജിപി

ഭീകരതയോട് വിട്ടുവീഴ്ചയില്ല: പാലസ്തീന്‍ ജനതയ്‌ക്ക് പിന്തുണ ആവര്‍ത്തിച്ച് ഭാരതം
News

ഭീകരതയോട് വിട്ടുവീഴ്ചയില്ല: പാലസ്തീന്‍ ജനതയ്‌ക്ക് പിന്തുണ ആവര്‍ത്തിച്ച് ഭാരതം

24 വര്‍ഷത്തിന് ശേഷം എം.ടി. വീണ്ടും നോവലെഴുതുന്നു; പ്രമേയം കൃഷിയും കൂടല്ലൂരും അവിടുത്തെ പഴയ മനുഷ്യരും
Kerala

ഹൂറിമാര്‍ ബിരിയാണി വിളമ്പിക്കൊടുക്കും എന്ന് പഠിപ്പിക്കുന്നത് തെറ്റ്; ഒരു മതപണ്ഡിതനും അക്രമണം നടത്താന്‍ ആവശ്യപ്പെടുന്നില്ലെന്ന് എംടി. വാസുദേവന്‍ നായര്‍

രജൗറിയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യൂ; ഒരു ഭീകരനെ കൊന്നു, നിരവധി ഭീകരര്‍ക്ക് പരിക്ക്‌
News

രജൗറിയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യൂ; ഒരു ഭീകരനെ കൊന്നു, നിരവധി ഭീകരര്‍ക്ക് പരിക്ക്‌

പുതിയ വാര്‍ത്തകള്‍

യുപിഎ കാലത്ത് ഒരു രൂപ നല്‍കിയാല്‍ 15 പൈസ ജനങ്ങളില്‍ എത്തും; മോദി ഒരു രൂപ കൊടുത്താല്‍ മുഴുവനും ജനങ്ങള്‍ക്ക് കിട്ടും:ജ്യോതിരാദിത്യ സിന്ധ്യ

യുപിഎ കാലത്ത് ഒരു രൂപ നല്‍കിയാല്‍ 15 പൈസ ജനങ്ങളില്‍ എത്തും; മോദി ഒരു രൂപ കൊടുത്താല്‍ മുഴുവനും ജനങ്ങള്‍ക്ക് കിട്ടും:ജ്യോതിരാദിത്യ സിന്ധ്യ

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി

ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു

ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു

നിനക്കിത് വേണമെടീ;പണം മാത്രം  മതിയല്ലേ ;എത്ര വർഷം എഗ്രിമെന്റ്,മീര നന്ദൻറെ ഭാവി വരനെതിരെ സോഷ്യൽ മീഡിയയിൽ  മോശം കമന്റുകൾ.

നിനക്കിത് വേണമെടീ;പണം മാത്രം മതിയല്ലേ ;എത്ര വർഷം എഗ്രിമെന്റ്,മീര നന്ദൻറെ ഭാവി വരനെതിരെ സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ.

ഡാനിഷ് അലിയെ ബി.എസ്.പി സസ്പന്‍ഡ് ചെയ്തു

ഡാനിഷ് അലിയെ ബി.എസ്.പി സസ്പന്‍ഡ് ചെയ്തു

അച്ഛൻ ഗേ ആണോ എന്നാണ് മകൻ എന്നോട് ചോദിച്ചത്;അത് കേട്ട് ഞാൻ ഞെട്ടിപ്പോയി

അച്ഛൻ ഗേ ആണോ എന്നാണ് മകൻ എന്നോട് ചോദിച്ചത്;അത് കേട്ട് ഞാൻ ഞെട്ടിപ്പോയി

ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു; ഭാഗ്യലക്ഷ്മിക്ക് ശബരീശ ദര്‍ശനം

പതിനെട്ടു മലകളുടെ പ്രതീകം

19-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നടന്ന മതപരിവര്‍ത്തനത്തിന്റെയും ജൂത-ക്രിസ്ത്യന്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും  പറഞ്ഞ് ‘കിഡ്‌നാപ്പ്ഡ്’

19-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നടന്ന മതപരിവര്‍ത്തനത്തിന്റെയും ജൂത-ക്രിസ്ത്യന്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും പറഞ്ഞ് ‘കിഡ്‌നാപ്പ്ഡ്’

ബര്‍ ദുബായിലെ ശിവക്ഷേത്രത്തില്‍ ആരാധന കുറച്ച് ദിവസം കൂടി മാത്രം,ശേഷം ഭക്തര്‍ക്ക് ജബല്‍ അലിയിലെത്താം

ബര്‍ ദുബായിലെ ശിവക്ഷേത്രത്തില്‍ ആരാധന കുറച്ച് ദിവസം കൂടി മാത്രം,ശേഷം ഭക്തര്‍ക്ക് ജബല്‍ അലിയിലെത്താം

തീര്‍ത്ഥാടനത്തിന് പോകാം….. ഛോട്ടാ ചാര്‍ധാമുകളിലെ യമുനോത്രിയിലേക്ക്

തീര്‍ത്ഥാടനത്തിന് പോകാം….. ഛോട്ടാ ചാര്‍ധാമുകളിലെ യമുനോത്രിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist