Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരവാദം: കേരളത്തിലും ബംഗാളിലും പിന്തുണ ധാരാളം

താലിബാന്‍ ശക്തമായിരുന്ന അന്ന്, കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പാര്‍ലമെന്റില്‍ അഭിമാനത്തോടെ പറഞ്ഞു, താലിബാന്‍ പ്രവര്‍ത്തനം ഇന്ത്യന്‍ മണ്ണില്‍ ഇല്ലേയില്ല എന്ന്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത് താലിബാനേക്കാള്‍ ഭീകരരായ ഐഎസ് ഉള്‍പ്പെടെ ഇന്ത്യയിലെത്തി. അവര്‍ രാജ്യത്ത് പലയിടത്തും കേന്ദ്രങ്ങളുണ്ടാക്കി, പ്രവര്‍ത്തകരെ ഉണ്ടാക്കി. അതില്‍ കേരളമാണ് പ്രധാന കേന്ദ്രം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 20, 2020, 12:51 pm IST
in Kerala

കൊച്ചി: പതിറ്റാണ്ടുകള്‍ മുമ്പ് പാക് ചാര സംഘടനയായ ഐഎസ്ഐയ്‌ക്ക് കേരളത്തോട് ചേര്‍ന്ന് ഒരു മൊഡ്യൂള്‍ (പ്രവര്‍ത്തന ഉപകേന്ദ്രം) ലക്ഷദ്വീപുകളില്‍ ഒന്നിലുണ്ടായിരുന്നു. കേന്ദ്ര സുരക്ഷാ സംവിധാനം അത് തകര്‍ത്തു.

താലിബാന്‍ ശക്തമായിരുന്ന അന്ന്, കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പാര്‍ലമെന്റില്‍ അഭിമാനത്തോടെ പറഞ്ഞു, താലിബാന്‍ പ്രവര്‍ത്തനം ഇന്ത്യന്‍ മണ്ണില്‍ ഇല്ലേയില്ല എന്ന്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത് താലിബാനേക്കാള്‍ ഭീകരരായ ഐഎസ് ഉള്‍പ്പെടെ ഇന്ത്യയിലെത്തി. അവര്‍ രാജ്യത്ത് പലയിടത്തും കേന്ദ്രങ്ങളുണ്ടാക്കി, പ്രവര്‍ത്തകരെ ഉണ്ടാക്കി. അതില്‍ കേരളമാണ് പ്രധാന കേന്ദ്രം.

ഇന്നിപ്പോള്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തകരെ കേരളത്തിലും ബംഗാളിലും നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ സംശയം സ്വഭാവികം, എന്തുകൊണ്ട് ഈ സംസ്ഥാനങ്ങള്‍. അതിനു രഹസ്യാന്വേഷണ ഏജന്‍സിക്കും അന്വേഷണ ഏജന്‍സികള്‍ക്കും കൃത്യമായ ഉത്തരമുണ്ട്.  

കേന്ദ്രത്തിലെ ഭരണമാറ്റവും ഭീകരപ്രവര്‍ത്തനത്തോടുള്ള അതിശക്തമായ നിലപാടും മൂലം അത്തരം ശക്തികള്‍ക്ക് പൊറുതിമുട്ടി. ഇന്ത്യയുടെ സുശക്തമായ നിലപാടില്‍ മറ്റു രാജ്യങ്ങളും കര്‍ക്കശമായി. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ത്തന്നെ പ്രവര്‍ത്തനത്തിന് സാധ്യതയും ഇടവും കുറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ക്കശ നിയമങ്ങള്‍ മൂലം പ്രവര്‍ത്തനത്തിനു മാത്രമല്ല സഹായത്തിനും ആളെ കിട്ടാതായി. യുപി പോലുള്ളിടത്ത് വെടിവച്ചുകൊല്ലാനുള്ള ആജ്ഞയും നിയമവുമാണ് സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ളത്.

ഈ സാഹചര്യത്തില്‍ എന്‍ഡിഎ  ഇതര കക്ഷികള്‍ക്ക് അധികാരമുള്ളിടങ്ങള്‍ തെരഞ്ഞെടുക്കുകയാണ് ഭീകര സംഘടനകള്‍. ബിജെപിയല്ല ഭരിക്കുന്നതെങ്കിലും ഒഡീഷ പോലുള്ളിടത്ത് സാധ്യതയില്ല. പഞ്ചാബില്‍ ജനങ്ങള്‍ തന്നെ ഭീകരവാദത്തിനെതിരാണ്. തമിഴ്നാട്, കര്‍ണാടകം, കേരളം, ബംഗാള്‍ എന്നിവിടങ്ങളിലാണ് അവര്‍ താവളമുറപ്പിച്ചത്. കര്‍ണാടകവും ബിജെപിയോടൊപ്പമായതോടെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി.

ബംഗാളിലും കേരളത്തിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മറയായി, കേന്ദ്ര വിരുദ്ധ സമരമുണ്ട്, ബുദ്ധീജീവികളുടെ പിന്തുണയുണ്ട്, സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള സംരക്ഷണമുണ്ട്. കേന്ദ്ര വിരുദ്ധ സമരങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍ പച്ച പിടിക്കും. ദല്‍ഹിയാണ് മറ്റൊരിടം. എന്നാല്‍, ദല്‍ഹിയിലെ ആഭ്യന്തര കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലിലായതിനാല്‍ അവിടെ അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് കേരളവും ബംഗാളും പ്രിയപ്പെട്ടതാകുന്നത്.

Tags: keralaterrorismബംഗാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

പുതിയ വാര്‍ത്തകള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.