Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം; വീണ്ടും ഒത്തുകളി

ഗുരുതര കുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിഞ്ഞ വനംവകുപ്പ് വാച്ചര്‍മാരായ പ്രതികള്‍ക്ക് 40 മണിക്കൂറിനുള്ളില്‍ ജാമ്യം ലഭിച്ചു. കേസിന് പിന്നിലെ ഗൂഡാലോചന അടക്കമുള്ളവ ഇനിയും വെളിയില്‍ വന്നിട്ടുമില്ല.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 19, 2020, 10:53 am IST
in Kerala

ഇടുക്കി: വള്ളക്കടവില്‍ വനം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസില്‍ വീണ്ടും ഒത്തുകളി ആക്ഷേപം. ഗുരുതര കുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിഞ്ഞ വനംവകുപ്പ് വാച്ചര്‍മാരായ പ്രതികള്‍ക്ക് 40 മണിക്കൂറിനുള്ളില്‍ ജാമ്യം ലഭിച്ചു. കേസിന് പിന്നിലെ ഗൂഡാലോചന അടക്കമുള്ളവ ഇനിയും വെളിയില്‍ വന്നിട്ടുമില്ല.

കഴിഞ്ഞ ജനുവരി 25ന് ആണ് വനം വകുപ്പ് ഇന്റലിജന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജിത്തിനും സഹായികളായ രണ്ട് താല്‍ക്കാലിക വാച്ചര്‍മാര്‍ക്കും മര്‍ദ്ദനമേറ്റത്. വള്ളക്കടവ് റേഞ്ച് ഓഫീസര്‍ നോക്കി നില്‍ക്കെയാണ് സംഭവം. സംഭവത്തില്‍ കേസന്വേഷണം വൈകുന്നതായി കാട്ടി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. വള്ളക്കടവ് വഞ്ചിവയല്‍ സ്വദേശികളെയാണ് ബുധനാഴ്ച കട്ടപ്പന ഡിവൈഎസ്പി വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തത്. ഇതില്‍ മൂന്ന് പേര്‍ താല്‍ക്കാലിക വാച്ചര്‍മാരും രണ്ട് പേര്‍ സ്ഥിര ജീവനക്കാരുമാണ്.  

24 മണിക്കൂര്‍ റിമാന്‍ഡിലായാല്‍ സ്ഥിര ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിടുകയും ചെയ്യണമെന്നാണ് സര്‍ക്കാര്‍ ചട്ടം. തെളിവായി മര്‍ദ്ദനത്തിന്റെ വീഡിയോയും ലഭ്യമാണെന്നിരിക്കെയാണ് നടപടി വൈകിപ്പിക്കുന്നത്.  

അതേ സമയം മര്‍ദ്ദനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്. വനംകൊള്ള കണ്ടെത്താനെത്തിയത് തടഞ്ഞതിന് പിന്നില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന ആക്ഷേപവും ആദ്യമുതല്‍ ശക്തമാണ്. അറസ്റ്റ് ചെയ്യാനുള്ള രണ്ട് വനിതകളെ കൂടി പിടികൂടി ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളൂ.  

ഇന്നലെ ഉച്ചയോടെയാണ് പീരുമേട് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ആദ്യം മുതല്‍ കേസില്‍ തുടരുന്ന അസ്വാഭാവികത ഇവിടേയും വ്യക്തമാണ്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കെയാണ് ഉപാധികളോടെയുള്ള ജാമ്യം. ജാമ്യം നല്‍കുന്നതിനെ അസി. പബ്ലിക്ക് പ്രോസിക്കൂട്ടര്‍(എപിപി) എതിര്‍ത്തില്ലെന്നും വിവരമുണ്ട്. അതേ സമയം അന്വേഷണം നീണ്ട് പോയതും പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതുമാണ് ജാമ്യം ലഭിക്കാന്‍ കാരണമെന്ന് എപിപി അനീഷ് എം.ഡി. പറഞ്ഞു. സംഭവം നടന്ന് എട്ട് മാസത്തിന് അടുപ്പിച്ചാണ് പ്രതികളെ പിടികൂടിയത്. ഉദ്യോഗസ്ഥരായതിനാല്‍ മറ്റ് പ്രശ്‌നങ്ങളില്ലെ കൊറോണയും മറ്റൊരു കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.  

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്ന കാര്യത്തില്‍ കോടതി തന്നോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടില്ലെന്ന് കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്‌മോഹന്‍ അറിയിച്ചു. സംഭവത്തില്‍ വകുപ്പുതല നടപടി ആവശ്യപ്പെട്ട് പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  

പ്രതികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ജാമ്യം കിട്ടിയതിനാല്‍ വകുപ്പുതല നടപടി ഉണ്ടാകില്ലെന്ന് പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ബാബു ജന്മഭൂമിയോട് പറഞ്ഞത്. സംഭവം അറിഞ്ഞില്ലെന്നും പരിശോധിക്കുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാറും പറഞ്ഞു.  

Tags: forജാമ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയ്‌ക്ക് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

പുതിയ വാര്‍ത്തകള്‍

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.