Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലവിലെ ഓര്‍ഡിനന്‍സ് നീട്ടും; വീണ്ടും സാലറി കട്ട്

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംഘടനകളുടെ ഓണ്‍ലൈന്‍ യോഗം ധനമന്ത്രി വിളിപ്പിച്ചത്. ഇതുവരെ പിടിച്ച തുക ഒന്‍പതു ശതമാനം പലിശ സഹിതം പിഎഫില്‍ ലയിപ്പിക്കുമെന്ന് വ്യക്തമാക്കി. അതിനുശേഷമാണ് പുതിയ നീക്കം അറിയിച്ചത്. ആറ് മാസം കൊണ്ട് ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവും നേരത്തെയുള്ള ഓര്‍ഡിനന്‍സ് നീട്ടാനുള്ള ഉത്തരവും ഉടന്‍ ഇറക്കുമെന്നും ധനമന്ത്രി ഏകപക്ഷീയമായി അറിയിച്ചു. സംഘടനകളുടെ അഭിപ്രായം നാളെത്തന്നെ എഴുതി നല്‍കണമെന്നും നിര്‍ദേശിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 17, 2020, 04:36 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സാലറികട്ട്. ഈ മാസം മുതല്‍ ആറു മാസത്തേക്കു കൂടി അഞ്ചു ദിവസത്തെ ശമ്പളം വീതം മാറ്റിവയ്‌ക്കുന്നതിന് തയാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിഷേധം ഉയര്‍ന്നതോടെ സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ നിന്നും ധനമന്ത്രി പിന്മാറി. സാലറി കട്ടിനുള്ള നിലവിലുള്ള ഓര്‍ഡിനന്‍സ് നീട്ടും. ശമ്പളം പിടിക്കാനുള്ള ഉത്തരവ് നാളെ ഇറക്കും.  

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ  സര്‍വീസ് സംഘടനകളുടെ ഓണ്‍ലൈന്‍ യോഗം ധനമന്ത്രി വിളിപ്പിച്ചത്. ഇതുവരെ പിടിച്ച തുക ഒന്‍പതു ശതമാനം പലിശ സഹിതം പിഎഫില്‍ ലയിപ്പിക്കുമെന്ന് വ്യക്തമാക്കി. അതിനുശേഷമാണ് പുതിയ നീക്കം അറിയിച്ചത്. ആറ് മാസം കൊണ്ട് ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവും നേരത്തെയുള്ള ഓര്‍ഡിനന്‍സ് നീട്ടാനുള്ള ഉത്തരവും ഉടന്‍ ഇറക്കുമെന്നും ധനമന്ത്രി ഏകപക്ഷീയമായി അറിയിച്ചു. സംഘടനകളുടെ അഭിപ്രായം നാളെത്തന്നെ എഴുതി നല്‍കണമെന്നും നിര്‍ദേശിച്ചു.

ഇതോടെ ഫെറ്റോ(ഫെഡറേഷന്‍ ഓഫ് എംപ്ലോയിസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ്) അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തി. നിയമപരമായി നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കി. അതേസമയം ഭരണാനുകൂല സംഘടനകള്‍ സ്വാഗതം ചെയ്തു.  ഇതോടെ സംഘടനകള്‍ തമ്മില്‍ വാക്കേറ്റത്തിലെത്തി. തുടര്‍ന്ന് ധനമന്ത്രി യോഗത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.  

4,83,733 സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നാണ് ശമ്പളം പിടിക്കുന്നത്. ഇവരില്‍ നിന്നും ഒരുമാസത്തെ ശമ്പളം പിടിച്ചുതീരുമ്പോള്‍ 2500 കോടി സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്ക്. നേരത്തെ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ചുമാസം പിടിക്കാനായിരുന്നു തീരുമാനം. ഇപ്പോള്‍ അഞ്ച് ദിവസത്തെ ശമ്പളം വീതം ആറ്മാസം പിടിക്കാനാണ് തീരുമാനം. 20000ല്‍ താഴെ ശമ്പളം വാങ്ങുന്നവരെ സാലറികട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Tags: കേരള സര്‍ക്കാര്‍Thomas Isaac
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)
Kerala

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

Kerala

പലസ്തീൻ കാമ്പയിനൊക്കെ നടത്തിയിട്ടും നമ്മൾ തോറ്റുപോയല്ലോ ; ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് തോമസ് ഐസക്ക്

Kerala

മസാല ബോണ്ട് ഇടപാട് എല്ലാ നിയമങ്ങളും പാലിച്ച്; ഇഡി നടത്തുന്നത് രാഷ്‌ട്രീയ കളി: പ്രതികരണവുമായി തോമസ ഐസക്

Kerala

പുന്നപ്ര-വയലാര്‍; ആയിരങ്ങള്‍ രക്തസാക്ഷികളെന്ന സിപിഎം അവകാശവാദം പൊളിയുന്നു, അപൂര്‍ണ വിവരങ്ങളുമായി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ‘ഡയറക്ടറി’

Kerala

കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിനെതിരെ തെളിവുകള്‍ ശേഖരിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.