Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയിലെ പാക് സൈന്യത്തിന്റെ പ്രകോപനങ്ങള്‍ ചൈനയ്‌ക്ക് വേണ്ടി; ഒരേസമയം രണ്ട് രാജ്യങ്ങളെ പ്രതിരോധിക്കുന്നത് ഇന്ത്യയെ തളര്‍ത്തുമെന്ന് കണക്ക് കൂട്ടല്‍

ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാനും പാക സൈന്യം സഹായിച്ചു. ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങളിലൂടെ പാക്കിസ്ഥാന്‍ തങ്ങളുടെ സഖ്യകക്ഷിയായ ചൈനയെ പിന്തുണയ്‌ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2020, 11:22 am IST
in India

ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ പാക് പ്രകോപനങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനിടയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

കഴിഞ്ഞ 17 വര്‍ഷത്തിനിടെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഈ വര്‍ഷമാണ് ഇത്രയും പ്രകോപനങ്ങള്‍ ഉണ്ടായിട്ടുള്ളത്. ലഡാക്ക് പ്രശ്‌നം ഉയര്‍ന്നതോടെ പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയിലെ പ്രകോപനം വര്‍ധിപ്പിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സംഘര്‍ഷാവസ്ഥ മുറുകിയപ്പോഴാണ് പാക് സൈന്യം നിയന്ത്രണ രേഖയിലേക്ക് വെടിയുതിര്‍ത്ത് ഇന്ത്യയെ കൂടുതലായും പ്രകോപിപ്പിച്ചിട്ടുള്ളത്.  

ജനുവരി ഒന്ന് മുതല്‍ സെപ്തംബര്‍ ഏഴ് വരെ നിയന്ത്രണരേഖയില്‍ 3186 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി തിങ്കളാഴ്ച  പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 778 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയില്‍ ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തിനിടെ പാകിസ്താന്‍ വലിയ രീതിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയതായാണ് വിവരം. ലഡാക്ക് അതിര്‍ത്തി പ്രശ്‌നങ്ങള്‍ പുകയാന്‍ തുടങ്ങിയതോടെയാണ് ജമ്മുകശ്മീരില പാക് പ്രകോപനങ്ങള്‍ വര്‍ധിച്ചിട്ടുള്ളത്. മെയ് മുതല്‍ ഓരോ മാസവും 350-400 വരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നിട്ടുണ്ട്.

ഇത് കൂടാതെ ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാനും പാക സൈന്യം സഹായിച്ചു. ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങളിലൂടെ പാക്കിസ്ഥാന്‍ തങ്ങളുടെ സഖ്യകക്ഷിയായ ചൈനയെ പിന്തുണയ്‌ക്കുകയായിരുന്നെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്. ഒരേസമയം ഇരു രാജ്യങ്ങളെ പ്രതിരോധിക്കുന്നത് ഇന്ത്യയെ തളര്‍ത്തുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇരു രാജ്യങ്ങള്‍ക്കുനേരേയും മികച്ച വെല്ലുവിളിയാണ് ഉയര്‍ത്തിയത്.  

അതേസമയം ലഡാക് അതിര്‍ത്തിയില്‍ ചൈന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. പ്രദേശത്തെ നെറ്റ്‌വര്‍ക്ക് സംവിധാനം മെച്ചപ്പെടുത്തുന്നതിനായാണ് ചൈനയുടെ ഈ നീക്കം. സുരക്ഷാ സൈന്യം ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.  

Tags: indiaപാര്‍ലമെന്റ്pakistanchina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

പുതിയ വാര്‍ത്തകള്‍

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.