Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡല്‍ഹി കലാപത്തിന് പിന്നില്‍ സിപിഎം; ലക്ഷ്യം ട്രംമ്പിന്റെ സന്ദര്‍ശനം; ഗൂഢാലോചന നടത്തിയത് യെച്ചൂരിയെന്ന് അറസ്റ്റിലായവര്‍; പ്രതിചേര്‍ത്ത് പോലീസ്

സീതാറാം യെച്ചൂരിക്ക് പുറമേ സ്വരാജ് അഭിയാന്‍ നേതാവും മുന്‍ ആപ്പ് നേതാവുമായ യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദല്‍ഹി സര്‍വ്വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരും സപ്ലിമെന്ററി കുറ്റപത്രത്തില്‍ പ്രതികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2020, 10:09 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദല്‍ഹി പോലീസ് പ്രതിചേര്‍ത്തു. കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് യെച്ചൂരിയെ മുഖ്യ ഗൂഢാലോചനക്കാരനായി വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ അരങ്ങേറിയ കലാപങ്ങളിലെ ഇടതു സംഘടനകളുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ് കുറ്റപത്രം. കേസില്‍ അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് യെച്ചൂരിയെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നതെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.

സീതാറാം യെച്ചൂരിക്ക് പുറമേ സ്വരാജ് അഭിയാന്‍ നേതാവും മുന്‍ ആപ്പ് നേതാവുമായ യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദല്‍ഹി സര്‍വ്വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരും സപ്ലിമെന്ററി കുറ്റപത്രത്തില്‍ പ്രതികളാണ്.  

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളും കലാപകേസിലെ പ്രതികളുമായ ദേവാംഗന കലിത, നതാഷ നര്‍വാള്‍, ജാമിയാ മിലിയയിലെ വിദ്യാര്‍ത്ഥിനി ഗുല്‍ഫിഷ ഫാത്തിമ എന്നിവര്‍ക്കെതിരായ കേസിലെ കുറ്റപത്രത്തിലാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ പ്രേരണയാലാണ് സംഘര്‍ഷങ്ങളുണ്ടായതെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ നിര്‍ണ്ണായക മൊഴി.

കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെയും കീഴിലുള്ള ദല്‍ഹി പോലീസിന്റെ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന് യെച്ചൂരി പ്രതികരിച്ചു. പ്രതിപക്ഷ നേതാക്കളുടെ ചോദ്യങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായി ജെഎന്‍യു, ജാമിയാ മിലിയ സര്‍വ്വകലാശാലകളിലെ ഇടത്-ഇസ്ലാമിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരംഭിച്ച പ്രക്ഷോഭം കലാപത്തിലേക്ക് തിരിഞ്ഞതോടെ രാജ്യതലസ്ഥാനം ദിവസങ്ങളോളം സംഘര്‍ഷഭരിതമായിരുന്നു. ദല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള കലാപമായി പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം മാറിയതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി അന്നുമുതല്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.  

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫെബ്രുവരിയിലെ ദല്‍ഹി സന്ദര്‍ശനം ലക്ഷ്യമിട്ട് ഇടതു ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണത്തിലാണ് കലാപത്തിന് തുടക്കമെന്ന ആക്ഷേപങ്ങള്‍ക്ക് ശക്തിപകരുന്നതാണ് യെച്ചൂരിയെ പ്രതിചേര്‍ത്ത ദല്‍ഹി പോലീസ് നടപടി. 54 പേരാണ് ദിവസങ്ങള്‍ നീണ്ട കലാപത്തില്‍ ദല്‍ഹിയില്‍ കൊല്ലപ്പെട്ടത്.

Tags: delhicpimsitaram yechurydelhi riotsദല്‍ഹി കലാപംdelhi riot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

India

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

India

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

India

ദൽഹിയിലെ നെഹ്‌റു പ്ലേസിൽ പട്ടാപ്പകൽ രണ്ട് പെൺകുട്ടികളെ ലൈംഗികമായി ആക്രമിച്ചു: ഫഹദ്, ഷാവേസ്, ആരിഫ്, ഫഹീം എന്നിവർ അറസ്റ്റിൽ

India

ദൽഹിയിൽ പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ച് എബിവിപി

പുതിയ വാര്‍ത്തകള്‍

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.