Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കര്‍ണ്ണാടകയുടെ പുത്രി ഇനി കാസര്‍കോടിന്റെ സബ്കളക്ടര്‍

'ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്, കളക്ടറേറ്റിന് മുന്നിലൂടെയാണ് സ്‌കൂളിലേക്ക് പോയിരുന്നത്. ആ സമയത്താണ് ഞാന്‍ കാണുന്നത്, വിവിധ പരാതികള്‍ ബോധിപ്പിക്കാന്‍ കളക്ടറെ കാണാന്‍ കാത്തിരിക്കുന്ന ഒരുപാട് പേരെ. അന്നാണ് എനിക്ക് മനസ്സിലായത്, ഒരു പാട് ജിവിതങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരു പദവിയാണ് കളക്ടറുടെതെന്ന്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2020, 11:07 am IST
in Kasargod
കാഞ്ഞങ്ങാട് സബകള്ടര്‍ ഡി.ആര്‍.മേഘശ്രീ

കാഞ്ഞങ്ങാട് സബകള്ടര്‍ ഡി.ആര്‍.മേഘശ്രീ

കാസര്‍കോട്: ആത്മാര്‍ത്ഥമായ ആഗ്രഹവും കഠിനാദ്ധ്വനവും ഉണ്ടെങ്കില്‍, അസാധ്യമായി ഒന്നുമില്ലായെന്നാണ് പുതുതായി ചുമതലയേറ്റ കാഞ്ഞങ്ങാട് സബകള്ടര്‍ ഡി.ആര്‍.മേഘശ്രീ തന്റെ ജീവിതത്തിലൂടെ പറയുന്നത്. ഉയര്‍ന്ന ശമ്പളത്തില്‍ സോഫ്ട്‌വെയര്‍ എഞ്ചിനിയറായി സ്വകാര്യമേഖലയില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍, തന്റെ കര്‍മ്മപഥം ഇതെല്ലെന്ന്, തിരിച്ചറിഞ്ഞ് സിവില്‍ സര്‍വ്വീസിലേക്ക് തിരിയുകയായിരുന്നു. 

‘ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്, കളക്ടറേറ്റിന് മുന്നിലൂടെയാണ് സ്‌കൂളിലേക്ക് പോയിരുന്നത്. ആ സമയത്താണ് ഞാന്‍ കാണുന്നത്, വിവിധ പരാതികള്‍ ബോധിപ്പിക്കാന്‍ കളക്ടറെ കാണാന്‍ കാത്തിരിക്കുന്ന ഒരുപാട് പേരെ. അന്നാണ് എനിക്ക് മനസ്സിലായത്, ഒരു പാട് ജിവിതങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരു പദവിയാണ് കളക്ടറുടെതെന്ന്. അങ്ങനെ സമൂഹത്തിന് വേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ വെളിച്ചത്തിലാണ് സിവില്‍ സര്‍വ്വീസ് മേഖലയിലേക്ക് ഇറങ്ങി തിരിച്ചതെന്ന്’ കര്‍ണ്ണാടക ചിത്രദുര്‍ഗ്ഗ സ്വദേശിനിയായ സബ്കളക്ടര്‍ പറയുന്നു.

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ജോലി ചെയ്തിന്‌ശേഷമാണ് കാഞ്ഞങ്ങാട് സബകളക്ടര്‍ ആയി ഇവരെത്തുന്നത്. ‘കര്‍ണ്ണാടകക്കാരിയായ എനിക്ക് കേരളത്തോട് ഒരു പ്രത്യേക താല്‍പര്യം തന്നെയുണ്ട്. പ്രത്യേകിച്ച് കാസര്‍കോട് ജില്ലയോടെന്ന് സബ്കളക്ടര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ അനവധി ടൂറിസം സാധ്യതയാണ് ഉള്ളത്. ഇതിനെ കൃത്യമായി ഉപയോഗിക്കാന്‍ കഴിയുന്നതിലാണ് നമ്മുടെ വിജയം. കൊവിഡ് ഭീതിയൊഴിഞ്ഞതിന് ശേഷം, ജില്ലയിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും സ്ത്രീകളുടെ ഉന്നമനത്തിനും ക്രിയാത്മകമായി ഇടപെടാന്‍ ശ്രമിക്കുമെന്ന് മേഘശ്രീ മനസു തുറക്കുന്നു.

എസ്ബിഐയില്‍ ചീഫ് മാനേജരായിരുന്ന അച്ഛന്‍ രുദ്രാമുനി തന്നെയാണ് എന്റെ റോള്‍. അച്ഛന്‍ തന്റെ പദവിയില്‍ ഇരുന്നുകൊണ്ട്, സാധാരണക്കാരെ എങ്ങനെ സഹായിക്കാമെന്നതിനാണ് പ്രാധാന്യം കൊടുത്തിരുന്നത്.കുടുംബ ജീവിതവും ജോലിയും വിജയകരമായി ബാലന്‍സ് ചെയ്തുപോയ അച്ഛന്റെ വൈദഗ്ധ്യമെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയുണ്ട്. രണ്ടര വയസുകാരി വിസ്മയയുടെയും ആറ് മാസം മാത്രം പ്രായമുള്ള ദൃതിയുടെ അമ്മ കൂടിയാണ് മേഘശ്രീ. ഭര്‍ത്താവ് ഡോ വിക്രം സിന്‍ഹ കര്‍ണ്ണാടകയിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്‍തുണ തന്നെയാണ് തനിക്ക് ഈ മേഖലയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാനുള്ള കരുത്തെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

രണ്ടാം ശ്രമത്തില്‍ ഐഎഎസ്
ആദ്യശ്രമത്തില്‍ സിവില്‍ സര്‍വ്വീസ് പ്രിലിംസ് പോലും പാസാകാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ തോല്‍ക്കാന്‍ ഞാന്‍,തയ്യാറായിരുന്നില്ല.രണ്ടാം ശ്രമത്തില്‍ ഞാന്‍ ഐഎ എസ് തന്നെ നേടി.മെയിന്‍സ് പരീക്ഷയ്‌ക്ക് കന്നട സാഹിത്യമായിരുന്നു എന്റെ ഓപ്ഷണല്‍ സബജക്ട്. ചിട്ടയായ പരിശീലനവും കൃത്യമായ സ്റ്റഡി പ്ലാനും, തീവ്രമായി കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കില്‍ ആര്‍ക്ക് നേടിയെടുക്കാവുന്നതാണ് സിവില്‍ സര്‍വ്വീസ്.

Tags: kasargodസബ് കളക്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.