Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കര്‍ണ്ണാടകയുടെ പുത്രി ഇനി കാസര്‍കോടിന്റെ സബ്കളക്ടര്‍

'ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്, കളക്ടറേറ്റിന് മുന്നിലൂടെയാണ് സ്‌കൂളിലേക്ക് പോയിരുന്നത്. ആ സമയത്താണ് ഞാന്‍ കാണുന്നത്, വിവിധ പരാതികള്‍ ബോധിപ്പിക്കാന്‍ കളക്ടറെ കാണാന്‍ കാത്തിരിക്കുന്ന ഒരുപാട് പേരെ. അന്നാണ് എനിക്ക് മനസ്സിലായത്, ഒരു പാട് ജിവിതങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരു പദവിയാണ് കളക്ടറുടെതെന്ന്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2020, 11:07 am IST
in Kasargod
കാഞ്ഞങ്ങാട് സബകള്ടര്‍ ഡി.ആര്‍.മേഘശ്രീ

കാഞ്ഞങ്ങാട് സബകള്ടര്‍ ഡി.ആര്‍.മേഘശ്രീ

കാസര്‍കോട്: ആത്മാര്‍ത്ഥമായ ആഗ്രഹവും കഠിനാദ്ധ്വനവും ഉണ്ടെങ്കില്‍, അസാധ്യമായി ഒന്നുമില്ലായെന്നാണ് പുതുതായി ചുമതലയേറ്റ കാഞ്ഞങ്ങാട് സബകള്ടര്‍ ഡി.ആര്‍.മേഘശ്രീ തന്റെ ജീവിതത്തിലൂടെ പറയുന്നത്. ഉയര്‍ന്ന ശമ്പളത്തില്‍ സോഫ്ട്‌വെയര്‍ എഞ്ചിനിയറായി സ്വകാര്യമേഖലയില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍, തന്റെ കര്‍മ്മപഥം ഇതെല്ലെന്ന്, തിരിച്ചറിഞ്ഞ് സിവില്‍ സര്‍വ്വീസിലേക്ക് തിരിയുകയായിരുന്നു. 

‘ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്, കളക്ടറേറ്റിന് മുന്നിലൂടെയാണ് സ്‌കൂളിലേക്ക് പോയിരുന്നത്. ആ സമയത്താണ് ഞാന്‍ കാണുന്നത്, വിവിധ പരാതികള്‍ ബോധിപ്പിക്കാന്‍ കളക്ടറെ കാണാന്‍ കാത്തിരിക്കുന്ന ഒരുപാട് പേരെ. അന്നാണ് എനിക്ക് മനസ്സിലായത്, ഒരു പാട് ജിവിതങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരു പദവിയാണ് കളക്ടറുടെതെന്ന്. അങ്ങനെ സമൂഹത്തിന് വേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ വെളിച്ചത്തിലാണ് സിവില്‍ സര്‍വ്വീസ് മേഖലയിലേക്ക് ഇറങ്ങി തിരിച്ചതെന്ന്’ കര്‍ണ്ണാടക ചിത്രദുര്‍ഗ്ഗ സ്വദേശിനിയായ സബ്കളക്ടര്‍ പറയുന്നു.

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ജോലി ചെയ്തിന്‌ശേഷമാണ് കാഞ്ഞങ്ങാട് സബകളക്ടര്‍ ആയി ഇവരെത്തുന്നത്. ‘കര്‍ണ്ണാടകക്കാരിയായ എനിക്ക് കേരളത്തോട് ഒരു പ്രത്യേക താല്‍പര്യം തന്നെയുണ്ട്. പ്രത്യേകിച്ച് കാസര്‍കോട് ജില്ലയോടെന്ന് സബ്കളക്ടര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ അനവധി ടൂറിസം സാധ്യതയാണ് ഉള്ളത്. ഇതിനെ കൃത്യമായി ഉപയോഗിക്കാന്‍ കഴിയുന്നതിലാണ് നമ്മുടെ വിജയം. കൊവിഡ് ഭീതിയൊഴിഞ്ഞതിന് ശേഷം, ജില്ലയിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും സ്ത്രീകളുടെ ഉന്നമനത്തിനും ക്രിയാത്മകമായി ഇടപെടാന്‍ ശ്രമിക്കുമെന്ന് മേഘശ്രീ മനസു തുറക്കുന്നു.

എസ്ബിഐയില്‍ ചീഫ് മാനേജരായിരുന്ന അച്ഛന്‍ രുദ്രാമുനി തന്നെയാണ് എന്റെ റോള്‍. അച്ഛന്‍ തന്റെ പദവിയില്‍ ഇരുന്നുകൊണ്ട്, സാധാരണക്കാരെ എങ്ങനെ സഹായിക്കാമെന്നതിനാണ് പ്രാധാന്യം കൊടുത്തിരുന്നത്.കുടുംബ ജീവിതവും ജോലിയും വിജയകരമായി ബാലന്‍സ് ചെയ്തുപോയ അച്ഛന്റെ വൈദഗ്ധ്യമെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയുണ്ട്. രണ്ടര വയസുകാരി വിസ്മയയുടെയും ആറ് മാസം മാത്രം പ്രായമുള്ള ദൃതിയുടെ അമ്മ കൂടിയാണ് മേഘശ്രീ. ഭര്‍ത്താവ് ഡോ വിക്രം സിന്‍ഹ കര്‍ണ്ണാടകയിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്‍തുണ തന്നെയാണ് തനിക്ക് ഈ മേഖലയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാനുള്ള കരുത്തെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

രണ്ടാം ശ്രമത്തില്‍ ഐഎഎസ്
ആദ്യശ്രമത്തില്‍ സിവില്‍ സര്‍വ്വീസ് പ്രിലിംസ് പോലും പാസാകാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ തോല്‍ക്കാന്‍ ഞാന്‍,തയ്യാറായിരുന്നില്ല.രണ്ടാം ശ്രമത്തില്‍ ഞാന്‍ ഐഎ എസ് തന്നെ നേടി.മെയിന്‍സ് പരീക്ഷയ്‌ക്ക് കന്നട സാഹിത്യമായിരുന്നു എന്റെ ഓപ്ഷണല്‍ സബജക്ട്. ചിട്ടയായ പരിശീലനവും കൃത്യമായ സ്റ്റഡി പ്ലാനും, തീവ്രമായി കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കില്‍ ആര്‍ക്ക് നേടിയെടുക്കാവുന്നതാണ് സിവില്‍ സര്‍വ്വീസ്.

Tags: kasargodസബ് കളക്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.