Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബോംബ് നിര്‍മാണം നേതൃത്വത്തിന്റെ ഒത്താശയോടെ; സിപിഎം ബോംബ് ഫാക്ടറികളില്‍ മരിക്കുന്നവര്‍ രക്തസാക്ഷികള്‍

ഇങ്ങനെ മരിച്ചവര്‍ രക്തസാക്ഷിപ്പട്ടികയില്‍ പെടും. രക്തസാക്ഷി മണ്ഡപങ്ങള്‍ പണിയും. എല്ലാവര്‍ഷവും അനുസ്മരണങ്ങള്‍ നടത്തും. സ്‌ഫോടനം നടന്ന സ്ഥലപ്പേരുകള്‍ ചേര്‍ത്ത് പുല്ല്യോട് സഖാക്കള്‍, ചെറ്റക്കണ്ടി സഖാക്കള്‍, കുടിയാന്‍മല സഖാക്കള്‍ തുടങ്ങിയ പേരിലാണ് ഇവര്‍ അറിയപ്പെടുക. പരിക്കേറ്റവരുടെ ചികിത്സയും മറ്റ് ചെലവുകളും വഹിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 6, 2020, 12:39 pm IST
inKerala

കണ്ണൂര്‍: രാഷ്‌ട്രീയ എതിരാളികളെ വകവരുത്താനും സമാധാനം തകര്‍ക്കാനും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മ്മിക്കുന്നത് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ. ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടി സഖാക്കള്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ പാര്‍ട്ടി നേതൃത്വം അവരെ തള്ളിപ്പറയില്ല, വീര പരിവേഷം നല്‍കി അംഗീകരിക്കും.

ഇങ്ങനെ മരിച്ചവര്‍ രക്തസാക്ഷിപ്പട്ടികയില്‍ പെടും. രക്തസാക്ഷി മണ്ഡപങ്ങള്‍ പണിയും. എല്ലാവര്‍ഷവും അനുസ്മരണങ്ങള്‍ നടത്തും. സ്‌ഫോടനം നടന്ന സ്ഥലപ്പേരുകള്‍ ചേര്‍ത്ത് പുല്ല്യോട് സഖാക്കള്‍, ചെറ്റക്കണ്ടി സഖാക്കള്‍, കുടിയാന്‍മല സഖാക്കള്‍ തുടങ്ങിയ പേരിലാണ് ഇവര്‍ അറിയപ്പെടുക. പരിക്കേറ്റവരുടെ ചികിത്സയും മറ്റ് ചെലവുകളും വഹിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കും.

തലശ്ശേരി പുല്ല്യോട് 1999 ഒക്‌ടോബറില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും ഒരാളുടെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. സ്‌ഫോടനശേഷം മണിക്കൂറുകളോളം പ്രദേശം സിപിഎം നിയന്ത്രണത്തിലായിരുന്നു. സന്ദര്‍ശിക്കാനെത്തിയ ഒ. രാജഗോപാലിനെ കാരായി രാജന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം തടഞ്ഞ് വെച്ചു. പോലീസ് നിര്‍ദ്ദേശപ്രകാരം രാജഗോപാല്‍ തിരിച്ചുപോയി. തെളിവുകളെല്ലാം നശിപ്പിച്ച ശേഷമാണ് പോലീസിനു പോലും സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചത്.  

2006ല്‍ കുടിയാന്‍ മലയില്‍ കര്‍ഷകസംഘം നേതാവ്  കെ.എന്‍. ജോസഫിന്റെ വീട്ടില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ മരിച്ച രണ്ടുപേര്‍ക്ക് രക്തസാക്ഷി മണ്ഡപം പണിഞ്ഞിരുന്നു. മട്ടന്നൂര്‍ കോളാരിയിലെ സിപിഎം ഓഫീസായ എകെജി വായനശാലയ്‌ക്ക് സമീപത്തെ റബര്‍ തോട്ടത്തില്‍ ബോംബ് നിര്‍മ്മാണത്തിനിടെ തലശ്ശേരി മൂഴിക്കര സ്വദേശി മരിച്ചത് 2008 മെയ് മാസത്തിലാണ്.  

2016 ജൂണ്‍ ആറിനാണ് പാനൂര്‍ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. പ്രാദേശിക വനിതാനേതാവും സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിരുന്നു.

പാര്‍ട്ടി കേന്ദ്രങ്ങളിലെ സ്‌ഫോടനക്കേസുകള്‍ രഹസ്യമായി ഒതുക്കിത്തീര്‍ക്കും. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രികളിലാണ് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ നല്‍കുക. പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ പോലീസും കണ്ടില്ലെന്ന് നടിക്കും.  

ചില പ്രത്യേക കേന്ദ്രങ്ങളി ല്‍ പരിശീലനം നല്‍കി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെത്തി ബോംബ് നിര്‍മ്മിച്ച് നല്‍കുകയാണ് സിപിഎം ശൈലി. സമാധാന അന്തരീക്ഷമുള്ള പ്രദേശം തെരഞ്ഞെടുത്താണ് ബോംബു നിര്‍മ്മാണം.  

പോലീസിന്റെ ശ്രദ്ധപതിയാതിരിക്കാന്‍ സിപിഎം സ്വാധീന കേന്ദ്രങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളാണ് തെരഞ്ഞെടുക്കുക. അപകടം സംഭവിച്ചാല്‍ ബോംബ് നിര്‍മ്മാണത്തിലേര്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും പോലീസെത്തുന്നതിന് മുമ്പ് തെളിവ് നശിപ്പിക്കാനും പ്രത്യേക സംഘങ്ങളെ തയാറാക്കി നിര്‍ത്തും. തെളിവ് നശിപ്പിക്കാനും അവശിഷ്ടങ്ങള്‍ നീക്കാനും സാധാരണയായി പാര്‍ട്ടി അംഗങ്ങളായ സ്ത്രീകളെയാണ് ഉപയോഗിക്കുന്നത്.

Tags: cpmkannurപൈപ്പ‌് ബോംബ‌്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.