Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബോംബ് നിര്‍മാണം നേതൃത്വത്തിന്റെ ഒത്താശയോടെ; സിപിഎം ബോംബ് ഫാക്ടറികളില്‍ മരിക്കുന്നവര്‍ രക്തസാക്ഷികള്‍

ഇങ്ങനെ മരിച്ചവര്‍ രക്തസാക്ഷിപ്പട്ടികയില്‍ പെടും. രക്തസാക്ഷി മണ്ഡപങ്ങള്‍ പണിയും. എല്ലാവര്‍ഷവും അനുസ്മരണങ്ങള്‍ നടത്തും. സ്‌ഫോടനം നടന്ന സ്ഥലപ്പേരുകള്‍ ചേര്‍ത്ത് പുല്ല്യോട് സഖാക്കള്‍, ചെറ്റക്കണ്ടി സഖാക്കള്‍, കുടിയാന്‍മല സഖാക്കള്‍ തുടങ്ങിയ പേരിലാണ് ഇവര്‍ അറിയപ്പെടുക. പരിക്കേറ്റവരുടെ ചികിത്സയും മറ്റ് ചെലവുകളും വഹിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 6, 2020, 12:39 pm IST
in Kerala

കണ്ണൂര്‍: രാഷ്‌ട്രീയ എതിരാളികളെ വകവരുത്താനും സമാധാനം തകര്‍ക്കാനും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മ്മിക്കുന്നത് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ. ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടി സഖാക്കള്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ പാര്‍ട്ടി നേതൃത്വം അവരെ തള്ളിപ്പറയില്ല, വീര പരിവേഷം നല്‍കി അംഗീകരിക്കും.

ഇങ്ങനെ മരിച്ചവര്‍ രക്തസാക്ഷിപ്പട്ടികയില്‍ പെടും. രക്തസാക്ഷി മണ്ഡപങ്ങള്‍ പണിയും. എല്ലാവര്‍ഷവും അനുസ്മരണങ്ങള്‍ നടത്തും. സ്‌ഫോടനം നടന്ന സ്ഥലപ്പേരുകള്‍ ചേര്‍ത്ത് പുല്ല്യോട് സഖാക്കള്‍, ചെറ്റക്കണ്ടി സഖാക്കള്‍, കുടിയാന്‍മല സഖാക്കള്‍ തുടങ്ങിയ പേരിലാണ് ഇവര്‍ അറിയപ്പെടുക. പരിക്കേറ്റവരുടെ ചികിത്സയും മറ്റ് ചെലവുകളും വഹിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കും.

തലശ്ശേരി പുല്ല്യോട് 1999 ഒക്‌ടോബറില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും ഒരാളുടെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. സ്‌ഫോടനശേഷം മണിക്കൂറുകളോളം പ്രദേശം സിപിഎം നിയന്ത്രണത്തിലായിരുന്നു. സന്ദര്‍ശിക്കാനെത്തിയ ഒ. രാജഗോപാലിനെ കാരായി രാജന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം തടഞ്ഞ് വെച്ചു. പോലീസ് നിര്‍ദ്ദേശപ്രകാരം രാജഗോപാല്‍ തിരിച്ചുപോയി. തെളിവുകളെല്ലാം നശിപ്പിച്ച ശേഷമാണ് പോലീസിനു പോലും സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചത്.  

2006ല്‍ കുടിയാന്‍ മലയില്‍ കര്‍ഷകസംഘം നേതാവ്  കെ.എന്‍. ജോസഫിന്റെ വീട്ടില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ മരിച്ച രണ്ടുപേര്‍ക്ക് രക്തസാക്ഷി മണ്ഡപം പണിഞ്ഞിരുന്നു. മട്ടന്നൂര്‍ കോളാരിയിലെ സിപിഎം ഓഫീസായ എകെജി വായനശാലയ്‌ക്ക് സമീപത്തെ റബര്‍ തോട്ടത്തില്‍ ബോംബ് നിര്‍മ്മാണത്തിനിടെ തലശ്ശേരി മൂഴിക്കര സ്വദേശി മരിച്ചത് 2008 മെയ് മാസത്തിലാണ്.  

2016 ജൂണ്‍ ആറിനാണ് പാനൂര്‍ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. പ്രാദേശിക വനിതാനേതാവും സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിരുന്നു.

പാര്‍ട്ടി കേന്ദ്രങ്ങളിലെ സ്‌ഫോടനക്കേസുകള്‍ രഹസ്യമായി ഒതുക്കിത്തീര്‍ക്കും. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രികളിലാണ് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ നല്‍കുക. പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ പോലീസും കണ്ടില്ലെന്ന് നടിക്കും.  

ചില പ്രത്യേക കേന്ദ്രങ്ങളി ല്‍ പരിശീലനം നല്‍കി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെത്തി ബോംബ് നിര്‍മ്മിച്ച് നല്‍കുകയാണ് സിപിഎം ശൈലി. സമാധാന അന്തരീക്ഷമുള്ള പ്രദേശം തെരഞ്ഞെടുത്താണ് ബോംബു നിര്‍മ്മാണം.  

പോലീസിന്റെ ശ്രദ്ധപതിയാതിരിക്കാന്‍ സിപിഎം സ്വാധീന കേന്ദ്രങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളാണ് തെരഞ്ഞെടുക്കുക. അപകടം സംഭവിച്ചാല്‍ ബോംബ് നിര്‍മ്മാണത്തിലേര്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും പോലീസെത്തുന്നതിന് മുമ്പ് തെളിവ് നശിപ്പിക്കാനും പ്രത്യേക സംഘങ്ങളെ തയാറാക്കി നിര്‍ത്തും. തെളിവ് നശിപ്പിക്കാനും അവശിഷ്ടങ്ങള്‍ നീക്കാനും സാധാരണയായി പാര്‍ട്ടി അംഗങ്ങളായ സ്ത്രീകളെയാണ് ഉപയോഗിക്കുന്നത്.

Tags: cpmkannurപൈപ്പ‌് ബോംബ‌്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലയിരുത്താം, പക്ഷേ നേതാക്കളെ വിമർശിക്കരുത്; തെരഞ്ഞെടുപ്പ് റിവ്യൂ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം മതിയെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം

Kerala

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം; അപേക്ഷ നിരസിച്ചത് നാല് തവണ, വിഷയം പ്രാദേശികമെന്ന് എം.വി. ഗോവിന്ദൻ

Kerala

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

Kannur

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലയിടംതുരത്ത് കുടിയൊഴുപ്പിക്കൽ; പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോൺ, ഇടപെട്ട് സർക്കാർ

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധം; എസ്ഐടി റിപ്പോർട്ട് ഡിജിപിക്ക് കൈമാറും, മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആദ്യന്തരവകുപ്പ് മുക്കി

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; 101 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്ത് ബിജെപിയും

അത് എന്നോട് പറയേണ്ട; മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് സന്ദീപ് മേത്ത

വരികള്‍ക്കും റിക്കാര്‍ഡിങ്ങിനും മേല്‍ ഇളയരാജയ്‌ക്ക് അവകാശമില്ല: ദല്‍ഹി ഹൈക്കോടതി

ഹോ​ണ്ടു​റാ​സിൽ വെ​ടി​യു​തി​ർ​ത്ത് അ​ജ്ഞാ​ത​ർ; പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.