Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബോംബ് നിര്‍മാണം നേതൃത്വത്തിന്റെ ഒത്താശയോടെ; സിപിഎം ബോംബ് ഫാക്ടറികളില്‍ മരിക്കുന്നവര്‍ രക്തസാക്ഷികള്‍

ഇങ്ങനെ മരിച്ചവര്‍ രക്തസാക്ഷിപ്പട്ടികയില്‍ പെടും. രക്തസാക്ഷി മണ്ഡപങ്ങള്‍ പണിയും. എല്ലാവര്‍ഷവും അനുസ്മരണങ്ങള്‍ നടത്തും. സ്‌ഫോടനം നടന്ന സ്ഥലപ്പേരുകള്‍ ചേര്‍ത്ത് പുല്ല്യോട് സഖാക്കള്‍, ചെറ്റക്കണ്ടി സഖാക്കള്‍, കുടിയാന്‍മല സഖാക്കള്‍ തുടങ്ങിയ പേരിലാണ് ഇവര്‍ അറിയപ്പെടുക. പരിക്കേറ്റവരുടെ ചികിത്സയും മറ്റ് ചെലവുകളും വഹിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 6, 2020, 12:39 pm IST
inKerala

കണ്ണൂര്‍: രാഷ്‌ട്രീയ എതിരാളികളെ വകവരുത്താനും സമാധാനം തകര്‍ക്കാനും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മ്മിക്കുന്നത് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ. ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടി സഖാക്കള്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ പാര്‍ട്ടി നേതൃത്വം അവരെ തള്ളിപ്പറയില്ല, വീര പരിവേഷം നല്‍കി അംഗീകരിക്കും.

ഇങ്ങനെ മരിച്ചവര്‍ രക്തസാക്ഷിപ്പട്ടികയില്‍ പെടും. രക്തസാക്ഷി മണ്ഡപങ്ങള്‍ പണിയും. എല്ലാവര്‍ഷവും അനുസ്മരണങ്ങള്‍ നടത്തും. സ്‌ഫോടനം നടന്ന സ്ഥലപ്പേരുകള്‍ ചേര്‍ത്ത് പുല്ല്യോട് സഖാക്കള്‍, ചെറ്റക്കണ്ടി സഖാക്കള്‍, കുടിയാന്‍മല സഖാക്കള്‍ തുടങ്ങിയ പേരിലാണ് ഇവര്‍ അറിയപ്പെടുക. പരിക്കേറ്റവരുടെ ചികിത്സയും മറ്റ് ചെലവുകളും വഹിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കും.

തലശ്ശേരി പുല്ല്യോട് 1999 ഒക്‌ടോബറില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും ഒരാളുടെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. സ്‌ഫോടനശേഷം മണിക്കൂറുകളോളം പ്രദേശം സിപിഎം നിയന്ത്രണത്തിലായിരുന്നു. സന്ദര്‍ശിക്കാനെത്തിയ ഒ. രാജഗോപാലിനെ കാരായി രാജന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം തടഞ്ഞ് വെച്ചു. പോലീസ് നിര്‍ദ്ദേശപ്രകാരം രാജഗോപാല്‍ തിരിച്ചുപോയി. തെളിവുകളെല്ലാം നശിപ്പിച്ച ശേഷമാണ് പോലീസിനു പോലും സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചത്.  

2006ല്‍ കുടിയാന്‍ മലയില്‍ കര്‍ഷകസംഘം നേതാവ്  കെ.എന്‍. ജോസഫിന്റെ വീട്ടില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ മരിച്ച രണ്ടുപേര്‍ക്ക് രക്തസാക്ഷി മണ്ഡപം പണിഞ്ഞിരുന്നു. മട്ടന്നൂര്‍ കോളാരിയിലെ സിപിഎം ഓഫീസായ എകെജി വായനശാലയ്‌ക്ക് സമീപത്തെ റബര്‍ തോട്ടത്തില്‍ ബോംബ് നിര്‍മ്മാണത്തിനിടെ തലശ്ശേരി മൂഴിക്കര സ്വദേശി മരിച്ചത് 2008 മെയ് മാസത്തിലാണ്.  

2016 ജൂണ്‍ ആറിനാണ് പാനൂര്‍ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. പ്രാദേശിക വനിതാനേതാവും സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിരുന്നു.

പാര്‍ട്ടി കേന്ദ്രങ്ങളിലെ സ്‌ഫോടനക്കേസുകള്‍ രഹസ്യമായി ഒതുക്കിത്തീര്‍ക്കും. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആശുപത്രികളിലാണ് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ നല്‍കുക. പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ പോലീസും കണ്ടില്ലെന്ന് നടിക്കും.  

ചില പ്രത്യേക കേന്ദ്രങ്ങളി ല്‍ പരിശീലനം നല്‍കി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെത്തി ബോംബ് നിര്‍മ്മിച്ച് നല്‍കുകയാണ് സിപിഎം ശൈലി. സമാധാന അന്തരീക്ഷമുള്ള പ്രദേശം തെരഞ്ഞെടുത്താണ് ബോംബു നിര്‍മ്മാണം.  

പോലീസിന്റെ ശ്രദ്ധപതിയാതിരിക്കാന്‍ സിപിഎം സ്വാധീന കേന്ദ്രങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളാണ് തെരഞ്ഞെടുക്കുക. അപകടം സംഭവിച്ചാല്‍ ബോംബ് നിര്‍മ്മാണത്തിലേര്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും പോലീസെത്തുന്നതിന് മുമ്പ് തെളിവ് നശിപ്പിക്കാനും പ്രത്യേക സംഘങ്ങളെ തയാറാക്കി നിര്‍ത്തും. തെളിവ് നശിപ്പിക്കാനും അവശിഷ്ടങ്ങള്‍ നീക്കാനും സാധാരണയായി പാര്‍ട്ടി അംഗങ്ങളായ സ്ത്രീകളെയാണ് ഉപയോഗിക്കുന്നത്.

Tags: cpmkannurപൈപ്പ‌് ബോംബ‌്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.