Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണക്കടത്തു മുതല്‍ ലഹരിക്കടത്തു വരെ

സിപിഎമ്മിലെ കോടിയേരി കുടുംബത്തിനെതിരെ ഇതിനു മുന്‍പും ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. പലതും കുപ്രസിദ്ധവുമാണ്. പണം തട്ടിപ്പ്, കൊലപാതകം, ലൈംഗിക പീഡനം തുടങ്ങിയവയൊക്കെ ഇതില്‍പ്പെടുന്നു. മക്കളുടെ ഇത്തരം സാമര്‍ത്ഥ്യ പ്രകടനങ്ങള്‍ വിവാദമാവുമ്പോള്‍ അവയൊക്കെ നിസ്സാരവല്‍ക്കരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍ ചെയ്തിട്ടുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 05:12 am IST
in Kerala

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി ഭരണം സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളില്‍പ്പോലും വ്യാപിച്ചുകിടക്കുന്ന മാഫിയയായി മാറുകയാണോ? അങ്ങനെ പറയാവുന്ന വിവരങ്ങളാണ് അനുദിനമെന്നോണം പുറത്തുവരുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദവും സിപിഎം നേതാക്കളും അവരുടെ മക്കളും ഇവരുടെയൊക്കെ ഇടനിലക്കാരും ചേര്‍ന്ന ഈ മാഫിയ, സര്‍ക്കാരിനെ  ഹൈജാക്കു ചെയ്തിരിക്കുകയാണ്. ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം നിയമവാഴ്ച അപ്രസക്തമാവുകയും, കൊള്ളയും കൊലയും കള്ളക്കടത്തും മയക്കുമരുന്നു വ്യാപാരവുമൊക്കെ നിര്‍ബാധം നടക്കുകയും ചെയ്യുന്ന അധോലോക സംവിധാനവുമായി സര്‍ക്കാരിനെ ബന്ധിപ്പിക്കുന്നതിന്റെ നടുക്കുന്ന നേര്‍ക്കാഴ്ചകളാണ് ജനങ്ങള്‍ കാണുന്നത്. ലഹരിക്കടത്തു കേസില്‍ ബെംഗളൂരുവില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ മലയാളി അനൂപ് മുഹമ്മദിന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുമായുള്ള ബന്ധം ഇതിലൊന്നാണ്.

ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് വെറുമൊരു ആരോപണമല്ല. ലഹരിക്കടത്തിന്റെ മുഖ്യ കണ്ണിയായ അനൂപ് മുഹമ്മദ് അന്വേഷണ ഏജന്‍സിയായ എന്‍സിബിക്ക് നല്‍കിയ മൊഴിയിലാണ് ഇതുള്ളത്. ഇതിനെ പതിവുരീതിയില്‍ രാഷ്‌ട്രീയ പ്രേരിതമെന്ന് പറയാനാവില്ല. കയ്യോടെ പിടിക്കപ്പെടുകയാണ് എന്നറിഞ്ഞതോടെ ബിനീഷ് കോടിയേരി പുതിയൊരു അടവു നയം പ്രയോഗിക്കുന്നു. അനൂപുമായി തനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നും, ആറ് ലക്ഷം രൂപ കടം നല്‍കിയിട്ടുണ്ടെന്നുമാണ് ബിനീഷ് പറഞ്ഞത്. തുടക്കം തന്നെ  ഇങ്ങനെയങ്ങ് സമ്മതിച്ച് ഇതിലപ്പുറം ഒന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. വെറുമൊരു സുഹൃദ്ബന്ധമല്ല ഇരുവരും തമ്മിലുള്ളതെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തം. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടക്കേണ്ടതുണ്ട്. ഹോട്ടല്‍ വ്യവസായത്തിന്റെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പനയാണ് അനൂപ് നടത്തിയിരുന്നതെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ സിനിമാതാരങ്ങളടക്കമുള്ളവര്‍ക്ക് ഇയാളുമായി ബന്ധമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ലഹരി വില്‍പ്പന മുന്‍നിര്‍ത്തി കോട്ടയത്ത് അനൂപ് ഒരു നിശാപാര്‍ട്ടി സംഘടിപ്പിച്ചതായും, ഇതില്‍ ബിനീഷ് പങ്കെടുത്തതായും വിവരങ്ങള്‍ പുറത്തുവരികയാണ്. ഇക്കാര്യം അനൂപ് തന്നെ സമൂഹ മാധ്യമങ്ങളില്‍  പങ്കുവച്ചതായും പറയപ്പെടുന്നു.  അനൂപ് മുഹമ്മദിന്റെ വെറുമൊരു സുഹൃത്തല്ല ബിനീഷെന്നും, ലഹരിക്കടത്തുകാരനായ അയാളുടെ കൂട്ടുകച്ചവടക്കാരനുമാവാം എന്നുമാണ് കരുതേണ്ടത്. അനൂപ്, ബിനീഷിന്റെ ബിനാമിയാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

സിപിഎമ്മിലെ കോടിയേരി കുടുംബത്തിനെതിരെ ഇതിനു മുന്‍പും ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. പലതും കുപ്രസിദ്ധവുമാണ്. പണം തട്ടിപ്പ്, കൊലപാതകം, ലൈംഗിക പീഡനം തുടങ്ങിയവയൊക്കെ ഇതില്‍പ്പെടുന്നു. മക്കളുടെ ഇത്തരം സാമര്‍ത്ഥ്യ പ്രകടനങ്ങള്‍ വിവാദമാവുമ്പോള്‍ അവയൊക്കെ നിസ്സാരവല്‍ക്കരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും കോടിയേരി ഒരു മടിയും കൂടാതെ ഈ മക്കള്‍ സ്‌നേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അച്ഛന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് മക്കളുടെ ദുഷ്പ്രവൃത്തികളെന്ന് ജനങ്ങള്‍ക്ക് തോന്നിയിരുന്നു. കോടിയേരി വെറുമൊരു വ്യക്തിയല്ല. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. ഭരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ളയാള്‍.  ആ സ്വാധീനം ഉപയോഗിച്ചാണ് മക്കള്‍ അധോലോക നേതാക്കളെപ്പോലെ പെരുമാറുന്നത്. അനൂപ് മുഹമ്മദ് പിടിയിലായിരിക്കുന്നത് ലഹരിക്കടത്തു കേസിലാണെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ പ്രതി റമീസുമായി ഇയാള്‍ക്കുള്ള ബന്ധവും പുറത്തായിട്ടുണ്ട്. ഇവരെല്ലാവരും ഉള്‍പ്പെടുന്ന വലിയൊരു കൊള്ളസംഘമാണ് ഇടതുമുന്നണി സര്‍ക്കാരിനെ നയിക്കുന്നതെന്ന് വ്യക്തം. ഇത്തരമൊരു സര്‍ക്കാരിന് ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.

Tags: goldsmugglingdrug
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം:മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

Kerala

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.