Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

‘ആനയുമായി ഏറ്റുമുട്ടാനില്ല’; ഏതുതരത്തിലുള്ള ചര്‍ച്ചയ്‌ക്കും തയാറെന്ന് ചൈന; പാങ്ങ്ഗോങ്ങ് മലനിരകളുടെ നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യന്‍ സൈന്യം

ഇന്ത്യയുമായുള്ള ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയാറാണ്. അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിവാക്കി സ്ഥിരത ഉറപ്പുവരുത്താന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 02:31 pm IST
in Defence

ബെയ്ജിങ്: അതിര്‍ത്തിയില്‍ തങ്ങള്‍ക്ക് തര്‍ക്കങ്ങളില്ലെന്നും ഇന്ത്യയുമായി ഏതുതരത്തിലുള്ള ചര്‍ച്ചയ്‌ക്കും തയാറെന്ന് ചൈന. ഇന്ത്യയുമായുള്ള ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയാറാണ്.  അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിവാക്കി സ്ഥിരത ഉറപ്പുവരുത്താന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വ്യക്തമാക്കി.  

അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും നിയന്ത്രണം പാലിക്കണം. ഇപ്പോഴുണ്ടായ  ഭിന്നതകള്‍ സംഘര്‍ഷത്തില്‍ കലാശിക്കാന്‍ അനുവദിക്കരുത്. അതിനായി എതുതരത്തിലുള്ള ചര്‍ച്ചയ്‌ക്കും ചൈന തയാറാണെന്നും അദേഹം വ്യക്തമാക്കി.  

അതിര്‍ത്തിയില സ്ഥിതിഗതികള്‍ വഷളാക്കാന്‍ ചൈന ശ്രമിക്കില്ല. ഭൂമിശാസ്ത്രപരമായ അഖണ്ഡത കാത്തുസൂക്ഷിക്കും.  ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി വേര്‍തിരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങള്‍ എപ്പോഴുമുണ്ടാകും. അവ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ എക്കാലത്തും ചൈന പ്രതിജ്ഞാബദ്ധമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. ആനയുമായി ഏറ്റുമുട്ടാന്‍ വ്യാളിയില്ല.  ഒരുമിച്ചു നൃത്തം ചെയ്യാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും വാങ് വ്യക്തമാക്കി.  

അതേസമയം, പാങ്ങ്ഗോങ്ങ് കുന്നുകളില്‍ കടന്നുകയറാനുള്ള നീക്കം പൊളിക്കുകയും ചൈനീസ് സൈന്യത്തെ തുരത്തി മലനിരകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ സൈന്യം കരുതലോടെയാണ് നീങ്ങുന്നത്.  പാങ്ങ്ഗോങ്ങ് കുന്നുകളില്‍ നിന്ന് തത്ക്കാലം മാറേണ്ടതില്ലെന്നാണ് സൈന്യത്തിന്റെയും പ്രതിരോധമന്ത്രാലയത്തിന്റെയും തീരുമാനം.

ആഗസ്ത് 29നും 30നും പാങ്ങ്ഗോങ്ങിലെ പാങ്ങ്ഗോങ്ങ് സോ, റിസാങ്ങ് ലാ,റിക്വിന്‍ ലാ, പ്സാങ്കുര്‍ ലാപ് എന്നീ കുന്നുകള്‍ പിടിച്ചടക്കാനാണ് ചൈനീസ് സേന ശ്രമിച്ചത്. നീക്കം മുന്‍കൂട്ടി കണ്ടെത്തിയ ഇന്ത്യന്‍ സൈന്യം ചൈനീസ് സേനയെ തുരത്തിയെന്നു മാത്രമല്ല ഈ മേഖലയില്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ഈ കുന്നുകളെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ സൈനികരുടെ നിയന്ത്രണത്തിലാണ്. സൈനികര്‍ക്കു പുറമേ ഇവിടങ്ങളില്‍ ഇന്ത്യ ആയുധങ്ങളും വിന്യസിച്ചു. അതിര്‍ത്തി മാറ്റിവരയ്‌ക്കാന്‍ ഇന്ത്യ ഒരു തരത്തിലും അനുവദിക്കില്ലെന്നും കൈയേറ്റം ചെറുക്കുക തന്നെ ചെയ്യുമെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ സംഘര്‍ഷം  കടുത്ത സാഹചര്യത്തില്‍ സൈനിക തല ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. ഇന്നലെ രാവിലെ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടന്നു.

സംഘര്‍ഷം വീണ്ടും മുര്‍ച്ഛിച്ച സാഹചര്യത്തില്‍  നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തോട് ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശിച്ചു, ഇന്ത്യ-ചൈന, ഇന്ത്യ- നേപ്പാള്‍, ഇന്ത്യ – ഭൂട്ടാന്‍ അതിര്‍ത്തി രേഖകളില്‍ ജാഗ്രത പുലര്‍ത്താനാണ്  അടിയന്തര സന്ദേശം. ചൈനീസ് അതിര്‍ത്തിയില്‍ പട്രോളിങ്ങ് ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനോടും സശസ്ത്ര സീമാ ബലിനോടും നിര്‍ദേശിച്ചു. ഉത്തരാഖണ്ഡ്, അരുണാചല്‍, ഹിമാചല്‍, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിലും നേപ്പാള്‍ അതിര്‍ത്തിയിലെ കാലാപാനിയിലും കാവല്‍ ശക്തമാക്കിയിട്ടുമുണ്ട്.

Tags: modi governmentഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംindianarendramodiindian armychina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.