Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കണ്ടൈന്‍മെന്റ് സോണുകളാക്കുന്നത് അറിയുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍,റോഡുകള്‍ അടച്ച് പോലീസ് സ്ഥലം വിടുന്നു

തങ്ങളുടെ പ്രദേശം കണ്ടൈന്‍മെന്റ് സോണായ വിവരം രാവിലെ മാത്രമാണ് ഡിവിഷനുകളിലുള്ള ജനങ്ങളും അറിയുന്നത്. ഇക്കാരണത്താല്‍ സാധാരക്കാരായവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതുള്‍പ്പെയുള്ള യാതൊരു ഒരുക്കവും നടത്താന്‍ കഴിയുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 05:38 pm IST
inThrissur

തൃശൂര്‍: കോറോണ വ്യാപനത്തെ തുടര്‍ന്ന് കോര്‍പ്പറേഷനിലെ വിവിധ ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നത് കൗണ്‍സിലര്‍മാര്‍ അറിയുന്നില്ല. തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണുകളായ വിവരം കൗണ്‍സിലര്‍മാര്‍ അറിയുന്നത് പിറ്റേ ദിവസം മാധ്യമങ്ങളിലൂടെയാണ്. തങ്ങളെ ഔദ്യോഗികമായി ഇക്കാര്യം ബന്ധപ്പെട്ടവര്‍ അറിയിക്കുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.  

മേയറോടും കോര്‍പ്പറേഷന്‍ സെക്രട്ടറിയോടും ഇതുസംബന്ധിച്ച് അന്വേഷിക്കുമ്പോള്‍ ഇവരും വ്യക്തമായ മറുപടി നല്‍കുന്നില്ല. പ്രഖ്യാപനമെല്ലാം കളക്‌ട്രേറ്റില്‍ നിന്നാണെന്ന് പറഞ്ഞ് ഒഴിയുകയാണ്  ഇരുവരുമെന്ന് കൗണ്‍സിലര്‍മാര്‍ പരാതിപ്പെടുന്നു. തങ്ങളുടെ പ്രദേശം കണ്ടൈന്‍മെന്റ് സോണായ വിവരം രാവിലെ മാത്രമാണ് ഡിവിഷനുകളിലുള്ള ജനങ്ങളും അറിയുന്നത്. ഇക്കാരണത്താല്‍ സാധാരക്കാരായവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതുള്‍പ്പെയുള്ള യാതൊരു ഒരുക്കവും നടത്താന്‍ കഴിയുന്നില്ല. അടിയന്തര സഹായങ്ങള്‍ക്കും മറ്റുമായി ജനങ്ങള്‍ വിളിക്കുന്നത് അതതു ഡിവിഷിഷന്‍ കൗണ്‍സിലര്‍മാരെയാണ്.

 മുന്‍കൂട്ടി അറിയിപ്പില്ലാതെ പോലീസെത്തി റോഡുകള്‍ അടക്കുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുകയാണ്. ജോലി കഴിഞ്ഞ് രാത്രിയില്‍ വീടുകളിലേക്ക് തിരിച്ചെത്തുന്നവര്‍ റോഡ് അടച്ചിട്ടതിനെ തുടര്‍ന്ന് പെരുവഴിയില്‍ കുടുങ്ങുകയാണ്. ഇരുചക്രവാഹനങ്ങള്‍ക്കു പോലും കടന്നു പോകാനാവാത്ത വിധമാണ് ഇടവഴികളടക്കം പോലീസ് അടച്ചുകെട്ടുന്നത്. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കിയതിനു ശേഷമേ റോഡുകള്‍ അടയ്‌ക്കൂവെന്ന് പോലീസ് അറിയിച്ചിരുന്നുവെങ്കിലും  ഇതു നടപ്പാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.  

  രാത്രിയില്‍ പ്രഖ്യാപനം ഉണ്ടായ ഉടനെ പോലീസെത്തി റോഡുകള്‍ അടച്ചു പോയതിനാല്‍ കഴിഞ്ഞ ദിവസം ചെമ്പൂക്കാവ്-മൈലിപ്പാടം ഭാഗത്തുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയെന്നും ബിജെപി കൗണ്‍സിലര്‍ കെ.മഹേഷ് പറഞ്ഞു. ബാരിക്കേഡും കയറുകളും ഉപയോഗിച്ച് റോഡുകള്‍ പൂര്‍ണമായി അടച്ചുപൂട്ടുന്നതിനാല്‍ അവശ്യ സര്‍വീസില്‍പ്പെട്ടവര്‍ക്കു പോലും ജോലിക്ക് പോകാനാവാത്ത സ്ഥിതിയാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇനിയെങ്കിലും കോര്‍പ്പറേഷന്‍ പരിധിയില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തലേദിവസം തന്നെ അതതു ഡിവിഷന്‍ കൗണ്‍സിലര്‍മാരെ അറിയിക്കണമെന്ന് കെ.മഹേഷ് ആവശ്യപ്പെട്ടു.

Tags: covidCoronaകണ്ടെയിന്‍മെന്‍റ് സോണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.