Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരുവിലെ അക്രമം ആസൂത്രിതം; പാര്‍ട്ടിയുടെ ദളിത് മുഖമായ എംഎല്‍എയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൗനംപാലിച്ച് കോണ്‍ഗ്രസ്

പോലീസ് സ്റ്റേഷനുകളില്‍ കുറച്ചു പോലീസുകാര്‍ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 10:37 am IST
in India

ബെംഗളൂരു: പ്രവാചകനെ അവഹേളിച്ചെന്ന് ആരോപിച്ച് ബെംഗളൂരുവില്‍ തുടങ്ങിയ പ്രതിഷേധം ആസൂത്രിതം. ഞൊടിയിട കൊണ്ടാണ് കലാപമായി മാറിയത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുസ്ലിം സമുദായത്തില്‍പ്പെട്ട ഇരുപതോളം പേര്‍ കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ കാവല്‍ബൈ സാന്ദ്രയിലെ വീടിനു മുന്‍പിലെത്തി പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പ്രതിഷേധം മിനിട്ടുകള്‍ക്കുള്ളില്‍ അക്രമത്തിലേക്ക് വഴിമാറി.  

സംഘടിച്ചെത്തിയ മറ്റൊരു സംഘമാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. കല്ലുകളും വടികളും പെട്രോളും മണ്ണെണ്ണയുമായി എത്തിയ സംഘം ആദ്യം എംഎല്‍എയുടെ വീടിനു നേര്‍ക്ക് കല്ലെറിഞ്ഞു. ഇതിനു ശേഷം നവീന്റെ കാര്‍ ഉള്‍പ്പെടെ  തീവച്ചു നശിപ്പിച്ചു. എംഎല്‍എയുടെ സഹോദരിയുടെ നിര്‍മാണത്തിലിരുന്ന വീടും അക്രമി സംഘം അഗ്നിക്കിരയാക്കി. പത്തുമണിയോടെ എസ്ഡിപിഐക്കാരുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം നവീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ഡി.ജെ. ഹള്ളി പോലീസ് സ്റ്റേഷനു നേര്‍ക്ക് ആക്രമണം അഴിച്ചു വിട്ടു. ഇവര്‍ പോലീസ് സ്റ്റേഷനുള്ളില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങളെല്ലാം കത്തിച്ചു.  

നവീന്‍ കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്ന് പതിനൊന്നുമണിയോടെ പ്രചരണമുണ്ടായി. ഇതോടെ അഞ്ഞൂറോളം വരുന്ന കലാപകാരികള്‍ പോലീസ് സ്റ്റേഷനു മുന്‍പിലെത്തി ആക്രമണം ആരംഭിച്ചു. പോലീസ് സ്റ്റേഷന്‍ വളപ്പിലും പുറത്തും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം കലാപകാരികള്‍ കത്തിച്ചു. പോലീസ് സ്റ്റേഷനുകളിലെ ഫര്‍ണിച്ചറും അക്രമികള്‍ കത്തിച്ചു.  

പോലീസ് സ്റ്റേഷനുകളില്‍ കുറച്ചു പോലീസുകാര്‍ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചു. പലരും സ്റ്റേഷനു പുറത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് ഓടി രക്ഷപെടുകയായിരുന്നു കൂടുതല്‍ പോലീസ് എത്തിയ ശേഷമാണ് ഇവര്‍ തിരികെ എത്തിയത്.  

അക്രമകാരികളുടെ കൈവശം പെട്ടിരുന്നെങ്കില്‍ പോലീസുകാരുടെ ജീവന്‍തന്നെ അപകടത്തിലാകുമായിരുന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.  കലാപം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ഇതിനു പിന്നിലുള്ളവരെ ഉടന്‍ അറസ്റ്റു ചെയ്യും. സ്ഥിതി നിയന്ത്രണ വിധേയമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമാധാനം പാലിക്കാന്‍ പോലീസുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി  അഭ്യര്‍ഥിച്ചു.

എന്നാല്‍ പാര്‍ട്ടിയുടെ കര്‍ണാടകയിലെ ദളിത് മുഖമായ എംഎല്‍എയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. പ്രമുഖ നേതാക്കളോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും അവര്‍ മൗനം അവലംബിക്കുകയായിരുന്നു.

Tags: houseattackBengaluruബെംഗളൂരു കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.