Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രണ്ട് ജില്ലകള്‍ക്ക് ഉറക്കമില്ലാത്ത രാത്രി

വിമാനത്തില്‍ നിന്ന് ആദ്യം പുറത്തെത്തിച്ചവരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ കോഴിക്കോട് നഗരത്തിലേതുള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് മാറ്റി. മലപ്പുറം, മഞ്ചേരി, രാമനാട്ടുകര, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകളും സ്ഥലത്തെത്തിയതോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗമേറി. രണ്ട് ജില്ലാ കളക്ടര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ജില്ലാദുരന്തനിവാരണ അതോറിറ്റിയുടെയും പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും സന്ദേശങ്ങള്‍ വാട്ട്‌സ്ആപ് ഗ്രൂപ്പുകളില്‍ കണ്ടാണ് പലരും ആംബുലന്‍സും വാഹനങ്ങളുമായി എത്തിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 9, 2020, 05:00 pm IST
inKerala

കോഴിക്കോട്: ഉറക്കമില്ലാത്ത രാത്രിയായിരുന്നുന്നരണ്ട് ജില്ലകള്‍ക്ക്. കരിപ്പൂരില്‍ വിമാന അപകടമുണ്ടായെന്ന വാര്‍ത്ത കേട്ടയുടനെ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സന്നദ്ധപ്രവര്‍ത്തകരായിരുന്നു. കൊവിഡ് ഭീതിയും കനത്തമഴയും  വകവെക്കാതെയാണ് പരിക്കേറ്റവര്‍ക്ക് എത്രയും നേരത്തെ ചികിത്സ ലഭ്യമാക്കാന്‍ അവര്‍ തയാറായത്.

വിമാനത്തില്‍ നിന്ന് ആദ്യം പുറത്തെത്തിച്ചവരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ കോഴിക്കോട് നഗരത്തിലേതുള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് മാറ്റി. മലപ്പുറം, മഞ്ചേരി, രാമനാട്ടുകര, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകളും സ്ഥലത്തെത്തിയതോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗമേറി. രണ്ട് ജില്ലാ കളക്ടര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ജില്ലാദുരന്തനിവാരണ അതോറിറ്റിയുടെയും പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും സന്ദേശങ്ങള്‍ വാട്ട്‌സ്ആപ് ഗ്രൂപ്പുകളില്‍ കണ്ടാണ് പലരും ആംബുലന്‍സും വാഹനങ്ങളുമായി എത്തിയത്.  

ക്വാറന്റൈനില്‍ പോകണമെന്നുറപ്പിച്ച് മുന്നിട്ടിറങ്ങിയവരില്‍ പ്രദേശവാസിയായ ജുനൈദ് മുതല്‍ വാഴയൂര്‍ കക്കോവ് വട്ടഞ്ചേരി വി. ജ്യോതിഷ് വരെയുള്ളവര്‍. നിലവിളികേട്ടാണ് ജുനൈദ് ഓടിയെത്തിയത്. അപകടമേല്‍ക്കാത്തവര്‍ അപ്പോഴും വിമാനത്തില്‍ നിന്ന് ഇറങ്ങുന്നേ ഉണ്ടായിരുന്നുള്ളൂവെന്ന് ജുനൈദ് പറയുന്നു.

സ്‌നേഹ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സ് ഉണ്ടെങ്കിലും ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ പകരം ഡ്രൈവറാകാന്‍ ജ്യോതിഷ് തയാറാകുകയായിരുന്നു. ആംബുലന്‍സ് നേരെ കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലേക്ക് വിടാനാണ് പോലീസ് നിര്‍ദേശിച്ചത്. അവിടെ എത്തിയപ്പോള്‍ തന്നെ ഗുരുതരമായി പരിക്കേറ്റ ഒരാളെ രക്ഷാപ്രവര്‍ത്തകരായ രണ്ടു പേര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ കയറ്റി. അവിടെ നിന്ന് നേരെ കോഴിക്കോട്ടെ ആസ്റ്റര്‍ മിംസിലേക്കാണ് എത്തിച്ചത്. വീട്ടിലുള്ളവരെ ബന്ധുവീട്ടിലേക്ക് മാറ്റി ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്  ജ്യോതിഷ്. ആര്‍എസ്എസ് കൊണ്ടോട്ടി താലൂക്ക് സഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആണ്  ജ്യോതിഷ്.  

മെഡിക്കല്‍ കോളേജ് ആശുപത്രി, ബീച്ച് ജനറല്‍ ആശുപത്രി എന്നിവയ്‌ക്ക് പുറമേ നഗരത്തിലെ സ്വകാര്യ ആശുപത്രികളും അപകടത്തില്‍പെട്ടവരുടെ ചികിത്സയ്‌ക്കായി സജ്ജമാക്കി. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി രക്തം ലഭ്യമാക്കാന്‍ കൊവിഡ് ഭീതി മാറ്റി നിര്‍ത്തിയാണ് യുവാക്കള്‍ രക്തം നല്‍കാനായി എത്തിയത്.

സേവാഭാരതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ്, ആസ്റ്റര്‍ മിംസ്, ബേബി മെമ്മോറിയല്‍, മെയ്ത്ര എന്നീ ആശുപത്രികളില്‍ ഹെല്‍പ് ഡെസ്‌ക്ക് ആരംഭിച്ചു. 35 പേര്‍ രക്തദാനവും നടത്തി. സിഎച്ച് സെന്റര്‍, ഇഎംഎസ് ചാരിറ്റബിള്‍ സെന്റര്‍, ഐഎസ്എം തുടങ്ങിയ സംഘടനകളും സജീവമായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.

Tags: malappuramkozhikodeകരിപ്പൂര്‍ വിമാനാപകടംകരിപ്പൂര്‍ വിമാന അപകടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.