Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രാജപുരം ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം തികയുന്നു; നടുക്കുന്ന ഓര്‍മ്മകളില്‍ നാട്

കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 9ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വാത്തികുടി പഞ്ചായത്തിലെ രാജപുരത്ത് ഉരുള്‍ പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ കരിമ്പനപ്പാടിയില്‍ ഒരു വീട് പൂര്‍ണമായി തകരുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 10:57 am IST
in Idukki
രാജപുരത്ത് ഉരുള്‍പൊട്ടലുണ്ടായ വീട് തകര്‍ന്ന സ്ഥലത്ത് ജെസിബി മണ്ണ് നീക്കന്നു (ഫയല്‍ ചിത്രം)

രാജപുരത്ത് ഉരുള്‍പൊട്ടലുണ്ടായ വീട് തകര്‍ന്ന സ്ഥലത്ത് ജെസിബി മണ്ണ് നീക്കന്നു (ഫയല്‍ ചിത്രം)

കട്ടപ്പന: കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 9ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വാത്തികുടി പഞ്ചായത്തിലെ രാജപുരത്ത് ഉരുള്‍ പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ കരിമ്പനപ്പാടിയില്‍ ഒരു വീട് പൂര്‍ണമായി തകരുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തു.  

കരിങ്കുളം മീനാക്ഷിയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. അപകടത്തില്‍ മീനാക്ഷി, മക്കളായ രാജന്‍, ഉഷ എന്നിവരെയാണ് കാണാതായത്. ഇതില്‍ മീനാക്ഷിയുടെ മൃതദേഹം വീടിരുന്ന ഭാഗത്തുനിന്നും അരകിലോമീറ്റര്‍ അകലത്തില്‍ കണ്ടെത്തി. പിന്നീട് 33 ദിവസങ്ങള്‍ക്ക് ശേഷമാണ് പതിനാറാംകണ്ടം തോട്ടില്‍ നിന്നും ഉഷയുടെ മൃതദേഹം കണ്ടെടുത്തത്.  

മാസങ്ങള്‍ക്ക് ശേഷം രാജന്റെ കാല്‍ അസ്ഥിയും കണ്ടെടുത്തു. രാജപുരം മേഖലയിലെ ജനങ്ങള്‍ ഇപ്പോഴും ഭീതിയോടെയാണ് 2018 ലെ ആഗസ്ത് മാസത്തെ ഓര്‍ക്കുന്നത്. ഉരുള്‍പൊട്ടലില്‍ ഈ മേഖല പൂര്‍ണമായും ഒറ്റപെടുകയായിരുന്നു. 18ലധികം കുടുംബങ്ങളാണ് ഈ ഭാഗങ്ങളില്‍  താമസിക്കുന്നത്. ഈ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് മൂന്നു വഴികളാണ് ഉള്ളത്. തേക്കിന്‍തണ്ട് – പെരിയാര്‍വാലി, തേക്കിന്‍തണ്ട്- രാജപുരം, പെരിയാര്‍വാലി -പകുതിപ്പാലം എന്നിവയാണ് ആ മൂന്നു വഴികള്‍.  

ഉരുള്‍പൊട്ടി ഈ റോഡുകള്‍ പൂര്‍ണമായും തകരുകയും, ഇടുക്കി ജലാശയം തുറന്നുവിട്ടതോടെ പെരിയാര്‍വാലി ചപ്പാത്തില്‍ വെള്ളം കയറിയത്തോടെയും ഇവിടുള്ളവര്‍ ഒറ്റപെടുകയായിരുന്നു. തേക്കിന്‍തണ്ട് -പെരിയാര്‍വാലി റോഡിന്റെ ഭാഗമായ മൂന്നു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും തകര്‍ന്നു. ഇതോടുകൂടി ദുരന്ത നിവാരണ സേനയുടെയും ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ഇവിടെ താമസിച്ചിരുന്ന 16 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയായിരുന്നു.  

അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ടും ദുരന്തവുമായി ബന്ധപ്പെട്ടും 49 കുടുംബങ്ങളില്‍ നിന്നായി 123 ആളുകളാണ് രാജപുരം ദുരിതാശ്വാസ ക്യാമ്പില്‍ ഉണ്ടായിരുന്നത്. രാജപുരം ക്രിസ്തുരാജ സ്‌കൂള്‍, പാരിഷ് ഹാള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. എന്നാല്‍ ഒരുവര്‍ഷം പിന്നിടുമ്പോഴും ഇവിടുള്ളവരുടെ ദുരിതത്തിന് യാതൊരുവിധ അറുതിയും വന്നിട്ടില്ല.

 സല്‍ജി പി.എന്‍

                                                                                                                                                      

Tags: rajapuramTragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

India

കമിതാക്കള്‍ കാറില്‍ വെടിയുതിര്‍ത്ത് മരിച്ച നിലയില്‍, ദുരന്തം പ്രണയദിനത്തില്‍

News

കരൂർ ദുരുന്തം: എൻഡിഎ സംഘം സന്ദർശിച്ചു

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.