Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജമല ദുരന്തം പുറംലോകത്തെ അറിയിച്ചത് അപകടത്തില്‍ നിന്ന് ആദ്യം രക്ഷപ്പെട്ടവര്‍; 75 ല്‍ ഏറെ പേര്‍ മണ്ണിനടിയിലെന്ന് സൂചന

വനം വകുപ്പ് ജീവനക്കാരാണ് ആദ്യം ക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.സമീപവാസികളായ വനവാസികളും പങ്ക് ചേര്‍ന്നു.രാവിലെ 4 ന് അപകടം നടന്ന സ്ഥലത്ത് ഉച്ചയായിട്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങുവാന്‍ സാധിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 12:58 pm IST
in Kerala

മൂന്നാര്‍ : വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നാര്‍ പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ തൊഴിലാളി ലയങ്ങള്‍ മണ്ണിനടിയിലായ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം… ദുരന്തം പെയ്തിറങ്ങിയ വാര്‍ത്ത നാടറിയാന്‍ വൈകി. അപകടത്തില്‍ നിന്നും രക്ഷപെട്ട് പുറത്തെത്തിയവരാണ് വിവരം പുറം ലോകത്ത് എത്തിച്ചത്. ആറ് ദിവസമായി ഈ മേഖലയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. വൈദ്യുതിക്കൊപ്പം മൊബൈല്‍ റെയിഞ്ചും ഇല്ലാതായി. വഴിയും ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ തടസമായി.  

വനം വകുപ്പ് ജീവനക്കാരാണ് ആദ്യം ക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.സമീപവാസികളായ വനവാസികളും പങ്ക് ചേര്‍ന്നു.രാവിലെ 4 ന് അപകടം നടന്ന സ്ഥലത്ത് ഉച്ചയായിട്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങുവാന്‍ സാധിച്ചില്ല. 75ല്‍ ഏറെ പേര്‍ മണ്ണിനടിയിലെന്ന് സൂചന. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിചേരുവാന്‍ സാധിക്കാതെ വന്നത് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു.പെരിയമല പാലം തകര്‍ന്ന് കിടന്നത് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. മൂന്നാറില്‍ നിന്നും പെട്ടിമുടിയിലെത്താനുള്ള ഏക പാതയാണ് പെരിയമല വഴിയുള്ളത്. മഴയും കോടമഞ്ഞും കാരണം പ്രദേശവാസികള്‍ക്ക് പോലും കൃത്യമായ വിവരം ലഭിച്ചില്ല.  

അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍ രാജമല വരെ നടന്നെത്തിയാണ് വിവരം അറിയിച്ചത്. ആശുപത്രികളുടെ അഭാവവും പ്രശ്‌നം രൂക്ഷമാക്കി.പരിക്കേറ്റവരെ ആദ്യം എത്തിച്ചത് ടാറ്റാ ടീയുടെ ആശുപത്രിയിലാണ്.പരിക്കേറ്റവരെ 20 കിലോമീറ്റര്‍ താണ്ടി വേണം മൂന്നാറിലെത്തിക്കാന്‍. പലയിടത്തും മണ്ണിടഞ്ഞത് ഗതാഗത തടസം ഉണ്ടാക്കി. മൊബൈല്‍ റേഞ്ച് പൂര്‍ണമായും നഷ്ടപ്പെട്ടത് ആശയ വിനിമയത്തിന് വലിയ തടസം സൃഷ്ടിച്ചു.

ഈ ഭാഗങ്ങളില്‍ എല്ലാം ഓഫ് റോഡ് പാതകളാണ് ഉള്ളത്. പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിലെത്താക്കാന്‍ കഴിഞ്ഞത് രാവിലെ 11 നാണ്. പരിക്കേറ്റ നാല് പേരെയാണ് ആദ്യം എത്തിച്ചത്.അപകടം ഉണ്ടായ ഭാഗത്തേക്ക് ഒരു സമയം ഒരു വാഹനത്തിന് മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കൂ. മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തത് വലിയ തടസമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടാക്കിയത്. 12.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞത്. അതുവരെ അവിടെ ഉണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാരും, നാട്ടുകാരുമാണ് സഹായത്തിന് ഉണ്ടായിരുന്നത്.

ഇടമലക്കുടിയില്‍ നിന്നുള്ള ആദിവാസികള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. മൂന്നാറില്‍ നിന്നും പ്രദേശത്തേക്ക് പോയ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വഴിയില്‍ കുടുങ്ങി കിടന്നിരുന്നു. പരിക്കേറ്റ് ആദ്യം മൂന്നാര്‍ ആശുപത്രിയിലെത്തിച്ച വരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Tags: idukkiRainLand slideരാജമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Kerala

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.