Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കടുവയെ പിടിച്ച കിടുവ’; നവാബ് രാജേന്ദ്രനെതിരെ കേസുമായി ജോമോന്‍

എന്തിനും ഏതിനും കോടതിയെ സമീപിക്കുന്ന നവാബിനെ ശല്ല്യക്കാരനായ വ്യവഹാരി എന്നു പോലും ജ്ഡ്ജിക്ക് പറയേണ്ടി വന്നു. നവാബ് രാജേന്ദ്രനു ശേഷം പട്ടം കിട്ടിയത് ജോമോന്‍ പുത്തന്‍ പുരയ്‌ക്കലിനാണ്. കെ കരുണാകരനെതിരെയായിരുന്നു നവാബിന്റെ പ്രധാന പോരാട്ടമെങ്കില്‍ കത്തോലിക്ക സഭയക്കെതിരായ അഭയ കേസാണ് ജോമോനെ ശ്രദ്ദേയനാക്കിയത് എന്നാല്‍ നവാബിനെതിരെ ജോമോന്‍ കോടതിയെ സമീപിക്കുക. അതും അപകീര്‍ത്തി കേസ്. കടുവയെ കിടുവ പിടിച്ചോ' എന്നു ജഡ്ജി പോലും ചോദിച്ച കേസ് സ്വാതന്ത്ര്യ സമരസേനാനിയോടൊപ്പം ജോമോന്‍ ട്രെയിനില്‍ ദല്‍ഹിയ്‌ക്കു സൗജന്യയാത്ര നടത്തിയെന്നും തിരുച്ചു വരാനുള്ള സൗജന്യ ടിക്കറ്റുകള്‍് ആയിരം രൂപയ്‌ക്ക് മറിച്ചു വിറ്റുവെന്നും നവാബ് രാജേന്ദ്രന്‍ 'ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്റെ പോരാട്ടം' എഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 08:33 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ പൊതുതാത്പര്യ വ്യവഹാരങ്ങള്‍ നടത്തി ആദ്യം പേരെടുത്തത് നവാബ് രാജേന്ദ്രാണ്. അഴിമതി,  സ്വജനപക്ഷപാതം,  അധികാരദുര്‍വിനിയോഗം ഇതിനെതിരെയെല്ലാം ശക്തമായ നിലപാടു  സ്വീകരിച്ച് പൊതുതാത്പര്യ വ്യവഹാരത്തിനു സ്വന്തമായ ഒരു പാത വെട്ടിത്തെളിച്ചിട്ടുള്ള വ്യക്തിയാണ് നവാബ് രാജേന്ദ്രന്‍. എന്തിനും ഏതിനും കോടതിയെ സമീപിക്കുന്ന നവാബിനെ ശല്ല്യക്കാരനായ വ്യവഹാരി എന്നു പോലും ജ്ഡ്ജിക്ക് പറയേണ്ടി വന്നു.  നവാബ് രാജേന്ദ്രനു ശേഷം പട്ടം കിട്ടിയത്  ജോമോന്‍ പുത്തന്‍ പുരയ്‌ക്കലിനാണ്. കെ കരുണാകരനെതിരെയായിരുന്നു നവാബിന്റെ പ്രധാന പോരാട്ടമെങ്കില്‍ കത്തോലിക്ക സഭയക്കെതിരായ അഭയ കേസാണ്  ജോമോനെ ശ്രദ്ദേയനാക്കിയത്

എന്നാല്‍ നവാബിനെതിരെ ജോമോന്‍ കോടതിയെ സമീപിക്കുക. അതും  അപകീര്‍ത്തി കേസ്.  കടുവയെ കിടുവ പിടിച്ചോ’ എന്നു ജഡ്ജി പോലും ചോദിച്ച കേസ് സ്വാതന്ത്ര്യ സമരസേനാനിയോടൊപ്പം ജോമോന്‍  ട്രെയിനില്‍  ദല്‍ഹിയ്‌ക്കു സൗജന്യയാത്ര നടത്തിയെന്നും തിരുച്ചു വരാനുള്ള സൗജന്യ ടിക്കറ്റുകള്‍് ആയിരം രൂപയ്‌ക്ക് മറിച്ചു വിറ്റുവെന്നും   നവാബ് രാജേന്ദ്രന്‍ ‘ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്റെ പോരാട്ടം’ എഴുതി.

കോട്ടയം  ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നവാബ് രാജേന്ദ്രനെ പ്രതിയാക്കി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ പെന്‍ഷനുള്ള സ്വാതന്ത്ര്യസമരസേനാനിയ്‌ക്ക്  ട്രെയിനില്‍ അഇ കോച്ചില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്രയില്‍ കംപാനിയന്‍ ആയി ഒരാള്‍ക്ക്  സൗജന്യമായി യാത്ര ചെയ്യാം. സ്വാതന്ത്ര്യസമര  സേനാനിയുടെ പേരിലുള്ള,  മറ്റൊരാള്‍ക്കു വിറ്റുവെന്ന് പറഞ്ഞ,  ഒറിജിനല്‍ ടിക്കറ്റ് ജോമോന്‍  ഹാജരാക്കിയതോടെ രാജേന്ദ്രനോട് നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവിട്ടു പല സമന്‍സ് അയച്ചിട്ടും കൈപ്പറ്റാതെ മടങ്ങിവന്നു.  രാജേന്ദ്രന്‍ താമസിക്കുന്നഎറണാകുളം മാസ്സ് ഹോട്ടലിലെ റൂമില്‍ ജോമോന്‍ എസ് ഐയെ കൂട്ടിക്കൊണ്ടു പോയി സമന്‍സ്  പതിച്ചു.   തുടര്‍ന്ന് രാജേന്ദ്രന്‍ പിറ്റേ അവധിക്കു കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു.  ഒരു മാസം കഴിഞ്ഞപ്പോള്‍ അപകീര്‍ത്തിക്കേസ് സ്‌റ്റേ ചെയ്യാന്‍ നവാബ് ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തു. കോടതിയില്‍ നവാബ് തന്നെയാണ് നേരിട്ടു വാദിച്ചത്. കേസ് പരിഗണിച്ച ജഡ്ജി ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ രാജേന്ദ്രനോട് ‘ഹര്‍ജി എന്താണ്’ എന്നു ചോദിച്ചു.   താന്‍ പ്രതിയായിട്ടുള്ള അപകീര്‍ത്തിക്കേസ് സ്‌റ്റേ ചെയ്യണമെന്നാണെന്നു പറഞ്ഞു.   ‘രാജേന്ദ്രനെ പ്രതിയാക്കി കേസ് കൊടുത്തത് ആരാണ്?  കടുവയെ കിടുവ പിടിച്ചോ’ എന്നായിരുന്നു ജഡ്ജിയുടെ മറു ചോദ്യം.  2003 ഒക്ടോബര്‍ 10 ന് നവാബ് മരിച്ചതിനു ശേഷം അപകീര്‍ത്തിക്കേസ് കോടതി അവസാനിപ്പിച്ചു.

ആരോപണം ഉന്നയിക്കേണ്ടി വന്നതിന് പു്ന്നീട് കണ്ടപ്പോള്‍ രാജേന്ദ്രന്‍ തന്നോടു ക്ഷമ ചോദിച്ചിരുന്നതായി ജോമോന്‍ പറയുന്നു. കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട്  ആയിരുന്ന കെ ടി മൈക്കിളിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് അങ്ങനെ ഒരു കാര്യം എഴുതിയതെന്നും രാജേന്ദ്രന്‍ സൂചിപ്പിച്ചതായി ജോമോന്‍ പറഞ്ഞു. 2003 ഒക്ടോബര്‍ 10 ന് നവാബ് മരിച്ചതിനു ശേഷമാണ് അപകീര്‍ത്തിക്കേസ് കോടതി അവസാനിപ്പിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.