Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നഷ്ടം സഹിച്ച് തുടരാന്‍ കഴിയില്ല: കോഴിക്കോട് ജില്ലയിലെ ഒരു വിഭാഗം സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍

ജില്ലയിലെ 80 ശതമാനം ബസുടമകളും സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള സ്വകാര്യ ബസുകള്‍ ഒന്നും ഇന്നലെ സര്‍വീസ് നടത്തിയില്ല. ഉടന്‍ സര്‍വീസ് നടത്താനുള്ള സാഹചര്യം നിലവിലില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 03:47 pm IST
in Kozhikode

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസ്സുകളില്‍ ഒരു വിഭാഗം സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ലോക്ഡൗണിനുശേഷം സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ഈ ബസ്സുകളില്‍ ഒരു വിഭാഗം തന്നെ ഓട്ടം നിര്‍ത്തിയതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്.  

ജില്ലയിലെ 80 ശതമാനം ബസുടമകളും സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള സ്വകാര്യ ബസുകള്‍ ഒന്നും ഇന്നലെ സര്‍വീസ് നടത്തിയില്ല. ഉടന്‍ സര്‍വീസ് നടത്താനുള്ള സാഹചര്യം നിലവിലില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. നികുതി അടയ്‌ക്കുന്നത് നീട്ടിയതുകൊണ്ട് കാര്യമില്ലെന്നും നികുതി അടയ്‌ക്കാനുള്ള പ്രാപ്തി ഇല്ലെന്നുമാണ് ഇന്നലെ ഗതാഗത വകുപ്പ് മന്ത്രിയെ കണ്ട ബസ്സുടമകള്‍ അറിയിച്ചത്.  

കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ കീഴിലെ ബസുകള്‍ സര്‍വീസ് നടത്തി. ബാലുശ്ശേരി, ഉള്ള്യേരി, അത്തോളി തുടങ്ങിയ’ഭാഗങ്ങളിലേക്കുള്ള ഇരുപതോളം ബസുകളാണ് സര്‍വീസ് നടത്തിയത്. ആകെ 1800 സ്വകാര്യബസുകളാണ് ജില്ലയിലുള്ളത്. ലോക്ക്ഡൗണിന് ശേഷം 300 ഓളം ബസുകളായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ അതും നിലച്ചു.  

ബസുകള്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുള്ള അപേക്ഷ ബസ്സുടമകള്‍ മോട്ടോര്‍ വാഹനവകുപ്പിന് നല്‍കിയിരുന്നു. കനത്ത നഷ്ടം സഹിച്ച് സര്‍വീസ് തുടരാന്‍ കഴിയില്ലെന്നാണ് ബസ്സുടമകള്‍ പറയുന്നത്. ആവശ്യത്തിന് യാത്രക്കാരില്ലാതെ സര്‍വ്വീസ് നടത്തുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. തുച്ഛമായ കളക്ഷന്‍ മാത്രമാണ് ലഭിക്കുന്നത്. ഇടയ്‌ക്കിടെ കണ്ടെയിന്‍മെന്റ് സോണുകള്‍ മാറി വരുന്നതും പ്രതിസന്ധിയാണ്. ഒരു ട്രിപ്പില്‍ പത്ത് യാത്രക്കാരെ പോലും കിട്ടാത്ത അവസ്ഥയുണ്ട്. രാവിലെയും വൈകിട്ടും ട്രിപ്പുകളില്‍ മാത്രമേ പകുതി സീറ്റിലെങ്കിലും യാത്രക്കാരുണ്ടാവാറുള്ളൂ.

ഡീസല്‍ അടിക്കാനുള്ള കളക്ഷന്‍ പോലും ലഭിക്കുന്നില്ലെന്ന് ബസ്സുടമകള്‍ പറയുന്നു. സര്‍വീസ് നടത്തുമ്പോള്‍ മൂന്നു ജീവനക്കാരെങ്കിലും വേണം. ഇവര്‍ക്ക് കൂലി കൊടുക്കാന്‍ പോലും സാധിക്കുന്നില്ല. 30,000 രൂപ മൂന്നുമാസം കൂടുമ്പോള്‍ നികുതിയടയ്‌ക്കണം. 4500 രൂപ ജീവനക്കാരുടെ പ്രതിമാസ ക്ഷേമനിധിയും വിഹിതവും അടയ്‌ക്കണം. ദിവസവും സര്‍വീസ് നടത്തുന്ന ബസാണെങ്കില്‍ അറ്റകുറ്റപ്പണിക്ക് 15,000 രൂപയെങ്കിലും ഓരോ മാസവും വേണം.  അതുകൊണ്ട് സര്‍വീസ് നടത്താതെ സ്റ്റോപ്പേജ് നല്‍കിയാല്‍ നികുതിയെങ്കിലും ലാഭിക്കാമെന്നാണ് ഉടമകള്‍ പറയുന്നത്.  

Tags: kozhikodebusPrivate bus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

Kerala

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.