Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥ് മരിച്ചിട്ട് വര്‍ഷം ഒന്നായി; പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു

2019 ജൂലൈ 31നാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥയുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ ഉള്ളാള്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയതോടെ അദ്ദേഹം കാറില്‍ നിന്നിറങ്ങി പാലത്തിലൂടെ ഒറ്റക്ക് നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 01:15 pm IST
in Kasargod

മംഗളൂരു: ലോകപ്രശസ്ത ബ്രാന്റായ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ മരിച്ചിട്ട് ഒരുവര്‍ഷമായിട്ടും മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല. പോലീസ് അന്വേഷണം ഇപ്പോള്‍ നിലച്ച മട്ടിലാണ്. സിദ്ധാര്‍ത്ഥ ഉള്ളാള്‍ പാലത്തില്‍ നിന്ന് നേത്രാവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണമാരംഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ ദുരൂഹതയകറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

2019 ജൂലൈ 31നാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥയുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ ഉള്ളാള്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയതോടെ അദ്ദേഹം കാറില്‍ നിന്നിറങ്ങി പാലത്തിലൂടെ ഒറ്റക്ക് നടന്നിരുന്നു. തുടര്‍ന്ന് സിദ്ധാര്‍ത്ഥ് പാലത്തില്‍ നിന്ന് നേത്രാവദി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട്. സിറ്റി (സൗത്ത്) അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് 2019 ആഗസ്ത് 26ന് സമര്‍പ്പിച്ചിരുന്നു.

സിദ്ധാര്‍ത്ഥ് പുഴയില്‍ ചാടിയതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടി മരിച്ചുവെന്നാണ് ഈ അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന്റെ കാരണമാണ് കണ്ടെത്താന്‍ കഴിയാതിരുന്നത്. ആദായനികുതി വകുപ്പിന്റെ വേട്ടയാടല്‍ ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ സിദ്ധാര്‍ത്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റിട്ടയേര്‍ഡ് ഡയറക്ടര്‍ അശോക് കുമാര്‍ മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തില്‍ സിദ്ധാര്‍ത്ഥ കഫേ കോഫി സ്ഥാപനത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ സ്വന്തം കമ്പനികള്‍ക്ക് കൈമാറിയതായി കണ്ടെത്തിയിരുന്നു.

ആത്മഹത്യയ്‌ക്ക് നാല് ദിവസം മുമ്പ് എഴുതിയ കത്തില്‍ സിദ്ധാര്‍ത്ഥ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും മുഴുവന്‍ ഉത്തരവാദിത്തവും വഹിച്ചിരുന്നു. താന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഓഡിറ്റര്‍മാര്‍ക്കോ ബോര്‍ഡിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കോ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ആഴത്തിലുള്ള അന്വേഷണം ഇനിയും നടന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ക്രമസമാധാനനിലയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ അന്വേഷിക്കുന്ന തിരക്കിലായതിനാല്‍ സിദ്ധാര്‍ത്ഥയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിന് ഫലപ്രദമായ അന്വേഷണം നടത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഉള്ളാള്‍ പാലത്തില്‍ നിന്ന് എട്ട് പേര്‍ നദിയിലേക്ക് ചാടി ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പാലത്തില്‍ ഇപ്പോള്‍ 58 ലക്ഷം രൂപ ചെലവില്‍ സംരക്ഷണ വേലി നിര്‍മ്മിച്ച് വരികയാണ്.

Tags: riverമംഗളൂരുcafekasargoddeath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.