Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

110 വ്യാജ കൈവശാവകാശ രേഖകള്‍ റദ്ദാക്കാന്‍ ശുപാര്‍ശ

റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 2018-19ല്‍ ദേവികുളത്ത് മാത്രം അനുവദിച്ചതാണ് ഇത്രയും വ്യാജ കൈവശാവകാശ രേഖകള്‍. ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കുന്നതിന്റെ ചുവട് പിടിച്ചായിരുന്നു നടപടി. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ ഇത്തരത്തില്‍ അനുവദിച്ച 110 സര്‍ട്ടിഫിക്കറ്റുകളും പട്ടയങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 28, 2020, 01:20 pm IST
in Kerala

ഇടുക്കി: മൂന്നാര്‍ ദേവികുളത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നല്‍കിയത് 110 കൈവശാവകാശ രേഖകള്‍. ഇവ റദ്ദാക്കണമെന്ന് അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ. വ്യാജ രേഖ ചമച്ച് ഉടമസ്ഥാവകാശ രേഖ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അന്വേഷണ സംഘം ശുപാര്‍ശ ചെയ്തു. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജില്ല കളക്ടര്‍ക്കാണ് ശുപാര്‍ശ നല്‍കിയത്. ദേവികുളത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്നത് വ്യാപക കൈയേറ്റവും അഴിമതിയുമാണ്.  

റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 2018-19ല്‍ ദേവികുളത്ത് മാത്രം അനുവദിച്ചതാണ് ഇത്രയും വ്യാജ കൈവശാവകാശ രേഖകള്‍. ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കുന്നതിന്റെ ചുവട് പിടിച്ചായിരുന്നു നടപടി. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ ഇത്തരത്തില്‍ അനുവദിച്ച 110 സര്‍ട്ടിഫിക്കറ്റുകളും പട്ടയങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.  

എന്നാല്‍ പ്രസ്തുത സ്ഥലത്ത് പട്ടയം നിയമപരമായി നല്‍കാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ ക്വാട്ടേഴ്‌സിന് വരെ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ദേവികുളം ന്യൂ കോളനി, കുണ്ടള ഭാഗങ്ങളിലെ പുറമ്പോക്ക് ഭൂമിയാണ് കൈവശവകാശ രേഖ അനുവദിച്ച് കൈമാറിയിരിക്കുന്നത്. ഇതില്‍ പലതിലും കെട്ടിട നിര്‍മാണം നടക്കുന്നു. സെന്റിന് പൊന്നും വിലയുള്ള സ്ഥലങ്ങളാണ് ഇവയോരോന്നും.  

ദേവികുളത്ത് ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന ടി. സനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് വ്യാജരേഖ ചമച്ച് ഉടമസ്ഥാവകാശ രേഖകള്‍ നല്‍കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സനില്‍ കുമാറടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്.

അതേ സമയം പതിനഞ്ചും ഇരുപതും വര്‍ഷങ്ങളായി താമസിക്കുന്നവരാണ് ഇപ്പോള്‍ ഈ സ്ഥലത്തുള്ളത്. ഇത്രയും നാള്‍ താമസിച്ച് വന്നിരുന്നവരെ കുടിയിറക്കുന്നത് പല തരത്തിലുള്ള നിയമതടസങ്ങള്‍ക്കും ഇടയാക്കും. ആദ്യഘട്ടത്തില്‍ താമസക്കാരായ 13 പേരുടെ ഹിയറിങ് കളക്ടറുടെ മുമ്പാകെ നടന്നിരുന്നു. എന്നാല്‍ ഇവര്‍ക്ക്  കൃത്യമായ രേഖകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ സാധിച്ചില്ല.  

ബാക്കിയുള്ളവരുടെയും രേഖ പരിശോധന ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കിയ ശേഷം ഇത് സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുകയെന്ന് കളക്ടര്‍ പറഞ്ഞു.

Tags: idukkiDevikulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.