Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരണ്യകാണ്ഡത്തിലൂടെ… വിരാധവധം

ദണ്ഡകവനത്തില്‍ ഒരു വൃക്ഷത്തണലില്‍ വിശ്രമിക്കുകയായിരുന്ന സീതാരാമലക്ഷണന്മാരെ ലക്ഷ്യമാക്കി അതിഭീകരനായ ഒരു രാക്ഷസന്‍ വരുന്നുണ്ടായിരുന്നു. ഗുഹപോലെയുള്ള വായില്‍നിന്ന് തള്ളി നില്‍ക്കുന്ന ദംഷ്‌ട്രകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 03:00 am IST
in Samskriti

ദണ്ഡകവനത്തില്‍ ഒരു വൃക്ഷത്തണലില്‍ വിശ്രമിക്കുകയായിരുന്ന സീതാരാമലക്ഷണന്മാരെ ലക്ഷ്യമാക്കി അതിഭീകരനായ ഒരു രാക്ഷസന്‍ വരുന്നുണ്ടായിരുന്നു. ഗുഹപോലെയുള്ള വായില്‍നിന്ന് തള്ളി നില്‍ക്കുന്ന ദംഷ്‌ട്രകള്‍. ഇടത്തേ തോളില്‍ വച്ചിട്ടുള്ള ശൂലത്തില്‍ തറച്ചിരിക്കുന്ന വന്യമൃഗങ്ങളും മനുഷ്യരും. പച്ചമാംസം തിന്നുകൊണ്ടാണ് വരവ്. രാക്ഷസന്റെ വരവ് കണ്ട രാമന്‍ ലക്ഷ്മണനോട് തയ്യാറാകുവാന്‍ പറയുന്നു. രാക്ഷസന്‍ അടുത്തെത്തി ഗര്‍ജനത്തോടെ ചോദിക്കുന്നു. ‘ഈ കൊടുംകാട്ടില്‍ സുന്ദരിയായ ഒരു കുമാരിയോടൊപ്പം ജഡാവല്‍ക്കലവും, അസ്ത്രവും ധരിച്ച് നില്‍ക്കുന്ന നിങ്ങള്‍ ആരാണ്? എന്താണ് ലക്ഷ്യം? ‘രാമന്‍ തന്റെ സ്വതസിദ്ധമായ മന്ദഹാസത്തോടെ മറുപടി പറയുന്നു. ‘ഞാന്‍ രാമന്‍. ഇത് എന്റെ പത്‌നി സീത. കൂടെയുള്ളത് സഹോദരന്‍ ലക്ഷ്മണന്‍. ഞങ്ങളുടെ ഉദ്ദേശ്യം നിന്നേപ്പോലെയുള്ളവരെ ശിക്ഷിച്ച് മൂന്ന് ലോകവും സംരക്ഷിക്കുക എന്നതാണ്’. ഇത് കേട്ട രാക്ഷസന്‍ അട്ടഹസിച്ച് കൊണ്ട് പറഞ്ഞു, ‘അതിശക്തനായ വിരാധനാണ് ഞാന്‍. മൂന്ന് ലോകത്തിലും എന്നെ അറിയാത്തവരായി ആരുമില്ല. ഇവിടം വിട്ട്  പോയില്ലെങ്കില്‍ ഞാന്‍ നിങ്ങളെ കൊന്ന് ഭക്ഷിക്കും’. ഇതും പറഞ്ഞ് വിരാധന്‍ സീതയെ ആക്രമിക്കാനായി അടുത്തു. രാമന്‍ വിരാധന്റെ കൈകള്‍ ഛേദിച്ചു. അപ്പോള്‍ വിരാധന്‍ രാമന്റെ നേര്‍ക്ക് അടുത്തു. രാമന്‍ വിരാധന്റെ കാലുകളും ഛേദിച്ചു. ഇഴഞ്ഞ് അവരെ വിഴുങ്ങാനായി എത്തി. അപ്പോള്‍ രാമന്‍ വിരാധന്റെ ശിരസ്സും ഛേദിച്ചു. ഉടനെ ഒരു സുന്ദരരൂപം വിരാധന്റെ ശരീരത്തില്‍ നിന്ന് പുറത്തേയ്‌ക്ക് വന്നു. ആ രൂപം രാമനെ നമസ്‌കരിച്ച് സ്തുതിച്ച് കൊണ്ട് പറയുന്നു, ‘ഞാന്‍ ദുര്‍വാസാവിനാല്‍ ശപിക്കപ്പെട്ട് രാക്ഷസരൂപം പൂണ്ട ഒരു വിദ്യാധരന്‍ ആണ്. അങ്ങയാല്‍ എനിക്ക് പൂര്‍വരൂപം കിട്ടി.’ ഈ  പൂര്‍വചരിത്രം വിശ്ദീകരിച്ച വിദ്യാധരന്‍ രാമനെ സ്തുതിയ്‌ക്കുന്നു. ഇതാണ് വിരാധസ്തുതി.  

വിരാധനെ, നമുക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളായി കാണാം. ഒരു പ്രതിസന്ധി നേരിടുമ്പോള്‍ ആദ്യം നമ്മുടെ എകാഗ്രതയെ ബാധിക്കും, അതിലൂടെ അറിവും ഉപയോഗയോഗ്യമാല്ലാതാവും. ഇവിടെ ജ്ഞാനമാകുന്ന വൈദേഹിയാണ് ആദ്യം ആക്രമിക്കപ്പെടുന്നത്. ജ്ഞാനത്തെ ആക്രമിക്കുന്നതിനെ കീഴ്‌പ്പെടുത്തിയാല്‍ നമുക്ക് വിജയം ലഭിക്കും. പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളെ നേരിടേണ്ടിവരുമ്പോള്‍ നാം തളര്‍ന്ന് പോകും. കാരണം ആ പ്രതിസന്ധിയെ നേരിടാനുള്ള ജ്ഞാനം മാനസിക  സമ്മര്‍ദ്ദത്താല്‍ നമുക്ക് നഷ്ടപ്പെടുന്നു. ഇവിടെ വലിയ ഒരു പ്രതിസന്ധിയെ നേരിട്ട്, അതിനെ പരാജയപ്പെടുത്തിയതിലൂടെ അവര്‍ വിജയത്തിലേക്ക് എത്തിച്ചേര്‍ന്നു. ഒന്ന് ചിന്തിച്ചാലറിയാം, വിവേകപൂര്‍വം ജീവിതത്തില്‍ നേരിട്ടിട്ടുള്ള എല്ലാ പ്രതിസന്ധികളെയും നമുക്ക് തരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അല്ലാത്തവ നമ്മെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയിട്ടുമുണ്ട്.  

പി എന്‍ ഭട്ടതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.