Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കടകംപളളി പ്രാഥമികാരോഗ്യ കേന്ദം അവഗണനയില്‍

കൊറോണ രോഗ വ്യാപനമുണ്ടായതോടെ മറ്റ് രോഗങ്ങളുള്ളവര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് കടകംപള്ളിയിലുള്ളത്. കിടത്തി ചികിത്സിക്കുന്നതുള്‍പ്പെടെ വേണ്ടത്ര സൗകര്യങ്ങളുണ്ടായിട്ടും അതൊക്കെ ഇല്ലാതാക്കി വൈകിട്ട് 6 മണി വരെ കുടുബാരോഗ്യ കേന്ദ്രമെന്ന നിലയിലാണ് ഇവിടത്തെ പ്രവര്‍ത്തനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2020, 09:54 am IST
in Thiruvananthapuram

പേട്ട: നഗരസഭയുടെ നിയന്ത്രണത്തിലുള്ള കടകംപളളി പ്രാഥമികആരോഗ്യ കേന്ദ്രം അവഗണനയില്‍. കൊറോണ രോഗപശ്ചാത്തലത്തില്‍ മറ്റ് ഇതര രോഗികള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പോലും ഒരുക്കാതെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.

 കൊറോണ  രോഗ വ്യാപനമുണ്ടായതോടെ മറ്റ് രോഗങ്ങളുള്ളവര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് കടകംപള്ളിയിലുള്ളത്.  കിടത്തി ചികിത്സിക്കുന്നതുള്‍പ്പെടെ വേണ്ടത്ര സൗകര്യങ്ങളുണ്ടായിട്ടും അതൊക്കെ ഇല്ലാതാക്കി വൈകിട്ട് 6 മണി വരെ കുടുബാരോഗ്യ കേന്ദ്രമെന്ന നിലയിലാണ് ഇവിടത്തെ പ്രവര്‍ത്തനം.  മുമ്പ് ഇവിടെ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ മറ്റൊരു കെട്ടിടത്തിലാണ് ഇതിന് സൗകര്യം ഒരുക്കിയിരുന്നത്. പതിനഞ്ച് കിടക്കകള്‍ ഇടാവുന്ന സൗകര്യമുണ്ടായിരുന്നെങ്കിലും ആറ് കിടക്കകളാണ് അന്ന് ഒരുക്കിയിരുന്നത്.  

  കഴിഞ്ഞ സര്‍ക്കാരിന്റെ  കാലത്ത് ഇപ്പോഴത്തെ ഒപിക്ക് പുറകിലായുള്ള ഇരുനില കെട്ടിടത്തില്‍ കൂടുതല്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി മാറ്റിയിരുന്നു. ഇരുപത്തിയഞ്ചോളം കിടക്കകള്‍ക്കാണ് അന്നവിടെ സൗകര്യം ഒരുക്കിയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ മണ്ഡലം മന്ത്രി ഇതൊക്കെ പാടെ അട്ടിമറിക്കുകയായിരുന്നു. ആവശ്യത്തിന് ഡോക്ടേഴ്‌സിനേയും മറ്റ് ജീവനക്കാരേയും നിയമിച്ച് ആശുപത്രി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് പകരം ഡോക്ടേഴ്‌സിന്റെ കുറവ് കാണിച്ച് ഇവിടുത്തെ കിടത്തി ചികിത്സ ഇല്ലാതാക്കുകയാണുണ്ടായത്. കൂടാതെ നഗരസഭയുടെ നേതൃത്വത്വത്തില്‍ ആശുപത്രിക്ക് വേണ്ടി ബഹുനില കെട്ടിടത്തിന്റെ പദ്ധതിയും മന്ത്രി കൊണ്ടുവന്നു. ആറ് കോടിയുടെ പദ്ധതിയാണ് പറഞ്ഞത്. എന്നാല്‍  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച ഇരുനില കെട്ടിടത്തെ ഇടിച്ചുനിരത്തിക്കൊണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇത് നടപ്പിലാക്കുന്നതിനായി നഗരസഭയില്‍ ഭൂരിപക്ഷം ഉണ്ടാക്കുന്നതിനുള്ള തന്ത്രങ്ങള്‍ വരെ മെനഞ്ഞു. എന്നാല്‍ നിലവിലുള്ള ഇരുനില കെട്ടിടം പൊളിക്കുന്നതില്‍ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍പ്പുകള്‍ വ്യാപകമായി. വാര്‍ഡ് കൗണ്‍സിലറും ആശുപത്രിയിലെ ചില ബോര്‍ഡ് അംഗങ്ങളും ശക്തമായ എതിര്‍പ്പ്  പ്രകടിപ്പിച്ചു. വന്‍ ക്രമക്കേടുകള്‍ക്ക് വേണ്ടിയാണ്  പദ്ധതി കൊണ്ടുവന്നതെന്ന ആരോപണവും ഉയര്‍ന്നു. തുടന്ന് കെട്ടിടം പൊളിക്കുന്നതില്‍ പരാജയം നേരിട്ടതോടെ ആശുപത്രി വികസനം മന്ത്രി മരവിപ്പിക്കുകയാണുണ്ടായത്.  

 ഇപ്പോള്‍  ഈ കെട്ടിടം സഖി എന്ന പേരില്‍ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായുള്ള സ്ഥാപനമാക്കിയിരിക്കുകയാണ്. സാധാരണയായി  അംഗീകൃത ചാരിറ്റബിള്‍  ട്രസ്റ്റുകളുടെ  നിയന്ത്രണത്തിലുള്ള സ്ത്രീ സുരക്ഷായിടങ്ങളിലാണ് ഇത്തരം പെണ്‍കുട്ടികള്‍ക്ക് തങ്ങാനുള്ള സൗകര്യമൊരുക്കുന്നത്. എന്നാല്‍ അവിടെയൊക്കെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് ഇവിടം ആറുമാസം മുമ്പ് സഖിക്ക് വേണ്ടി മാറ്റിയത്. അതേസമയം  ഈ കെട്ടിടങ്ങളില്‍ പഴയ രീതിയില്‍ ആവശ്യത്തിന് ഡോക്ടേഴ്‌സിനേയും നിയമിച്ച് കിടത്തി ചികിത്സാ സൗകര്യമൊരുക്കിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ അതിന് താല്‍പ്പര്യം കാണിക്കുന്നില്ല എന്നതാണ് വസ്തുത.

Tags: healthവാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Lifestyle

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

Health

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

Lifestyle

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.