Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇടവക പ്രമേയത്തിനെതിരെ പ്രതിഷേധം, മേല്‍പ്പാലം അനിവാര്യമെന്ന് നാട്ടുകാര്‍

പള്ളിയുടെ മുന്നില്‍ മേല്‍പ്പാലം നിര്‍മിക്കുന്നത് ദേവാലയത്തിന് ദോഷം ചെയ്യുമെന്നും പള്ളിമുക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്നും ആരോപിച്ചാണ് ഇടവക മാനേജിംഗ് കമ്മിറ്റി യോഗം പ്രമേയം പാസാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:21 pm IST
in Kollam

കുണ്ടറ: പള്ളിമുക്കിലെ മേല്‍പ്പാലം നിര്‍മാണത്തിനെതിരെ വലിയപള്ളി ഇടവക കമ്മിറ്റി പ്രമേയം പാസാക്കിയതില്‍ ജനരോഷമുയരുന്നു. നേരത്തെ പാലം വരുന്നതില്‍ അനുകൂല നിലപാട് എടുത്ത ഇടവക കമ്മിറ്റി ഇപ്പോള്‍ എതിര്‍പ്പുന്നയിച്ചത് ശരിയായില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. പള്ളിയുടെ മുന്നില്‍ മേല്‍പ്പാലം നിര്‍മിക്കുന്നത് ദേവാലയത്തിന് ദോഷം ചെയ്യുമെന്നും പള്ളിമുക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്നും ആരോപിച്ചാണ് ഇടവക മാനേജിംഗ് കമ്മിറ്റി യോഗം പ്രമേയം പാസാക്കിയത്.

ഇടവകാംഗങ്ങളുടെ എതിര്‍പ്പിനെ വകവയ്‌ക്കാതെ നിര്‍മാണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് പള്ളിമുക്കിലാണ്. ഇവിടെ ഗുരുമന്ദിരത്തിന് സമീപത്തുനിന്ന് പാലം ആരംഭിക്കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രാവര്‍ത്തികമാകില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പള്ളിമുക്കിന് ഏതാനും മീറ്ററുകള്‍മാത്രം പടിഞ്ഞാറ്  

വെഎംഎക്ക് സമീപത്തുനിന്നും മേല്‍പ്പാലം തീരുമാനിച്ചു. കുണ്ടറ ഈസ്റ്റ് റയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ സമീപത്തുകൂടി ഇടത്തേക്ക് തിരിഞ്ഞ് കുര്യാക്കോസ് സ്‌കൂളിനു സമീപത്തെ 220 കെവി ടവറിന് താഴെയായി അവസാനിക്കും. നടപ്പാതയടക്കം പത്തുമീറ്റര്‍ വീതിയിലാണ് ഇവിടെ മേല്‍പ്പാലം നിര്‍മിക്കുക.

ഇവിടെയാണ് ഏറ്റവുമധികം സ്ഥലം ആവശ്യമായിവരുന്നത്. കൊട്ടാരക്കര ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് തിരിഞ്ഞ് പോകുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനാണ് സ്ഥലം കൂടുതല്‍ വേണ്ടത്. 400 മീറ്ററോളം നീളവും ഏഴരമീറ്റര്‍ റോഡും ഒരുവശത്ത് ഒന്നരമീറ്റര്‍ നടപ്പാതയുമുണ്ട് പാലത്തിന്. 4 മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡും ഇതോടൊപ്പം നിര്‍മിക്കും. ഇവിടെ നിന്ന് ആരംഭിക്കുന്ന മേല്‍പ്പാലം കിഴക്കോട്ട് തിരിഞ്ഞ് പള്ളിമുക്ക് ലവല്‍ക്രോസിന് മുമ്പ് ഭരണിക്കാവ് റോഡ് മുറിച്ചുകടക്കും. കൂടാതെ ഇളമ്പള്ളൂരില്‍ രണ്ട് ദേശീയപാതകളെ ബന്ധിപ്പിച്ചാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ദേശീയപാതാവിഭാഗമാണ് പാലം നിര്‍മിക്കുക. ഇതിന്റെ സര്‍വേ ജോലികള്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇവിടെ മള്‍ട്ടിലെവല്‍ ഫ്‌ളൈ ഓവറായിരിക്കും നിര്‍മിക്കുക.

സ്ഥലം ഏറ്റെടുക്കുന്നതിനും പാലം നിര്‍മിക്കുന്നതിനുമായി 38 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെയാണ് നിര്‍മാണജോലി ഏല്‍പ്പിച്ചിട്ടുള്ളത്. കിറ്റ്‌കോയാണ് സര്‍വേ നടത്തി പാലത്തിന്റെ അലൈന്‍മെന്റ് തയ്യാറാക്കിയത്. ഇത് കളക്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. കല്ലിട്ടുതിരിക്കലും ഭൂമി ഏറ്റെടുക്കലുമാണ് അടുത്ത നടപടി. അത് പൂര്‍ത്തിയായാലുടന്‍ ടെന്‍ഡര്‍ നടപടി ആരംഭിക്കും….

Tags: protest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

Kerala

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര: സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള: അതിശക്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

Kerala

വയനാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു

Kerala

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.