Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രൈസ് വാട്ടറിനു പിന്നില്‍ മുഖ്യമന്ത്രിയുടെ മകള്‍

നേരത്തെ ഈ വിവരം കമ്പനിയുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്നു. സ്പ്രിങ്ക്ളര്‍ കരാര്‍ വിവാദമായപ്പോള്‍ വീണയുടെ പേരും ഉയര്‍ന്നുകേട്ടു. ഇതിന് പിന്നാലെ വെബ്‌സൈറ്റില്‍നിന്ന് വിവരങ്ങള്‍ അപ്രത്യക്ഷമായി. വീണ മാത്രമാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനിയുടെ ഡയറക്ടര്‍.

കെ.സുജിത് by കെ.സുജിത്
Jul 21, 2020, 11:31 am IST
in Kerala

കൊച്ചി: വിദേശ കമ്പനികള്‍ക്ക് നല്‍കിയ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ വിവാദമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മാനദണ്ഡങ്ങള്‍ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ കരാറുകള്‍ നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സി(പിഡബ്ല്യുസി)ന് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡുമായി അടുത്ത ബന്ധം. പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്‌ക് ബാലകുമാര്‍ ഐടി കമ്പനിയായ എക്‌സാലോജിക്കിന്റെ കണ്‍സള്‍ട്ടന്റ് കൂടിയാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016 മുതല്‍ ജെയ്‌ക് വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്.  

നേരത്തെ ഈ വിവരം കമ്പനിയുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്നു. സ്പ്രിങ്ക്ളര്‍ കരാര്‍ വിവാദമായപ്പോള്‍ വീണയുടെ പേരും ഉയര്‍ന്നുകേട്ടു. ഇതിന് പിന്നാലെ വെബ്‌സൈറ്റില്‍നിന്ന് വിവരങ്ങള്‍ അപ്രത്യക്ഷമായി. വീണ മാത്രമാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനിയുടെ ഡയറക്ടര്‍. ഏകാംഗ ഡയറക്ടര്‍ കമ്പനികള്‍ രാജ്യത്ത് നിരവധിയുണ്ടെങ്കിലും ബഹുരാഷ്‌ട്ര കമ്പനികളുടെ ഡയറക്ടര്‍മാര്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിക്കുക പതിവില്ല. കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തില്‍ എക്‌സാലോജിക് സമര്‍പ്പിച്ച വരവു-ചെലവ് കണക്കില്‍ ജെയ്‌ക് ബാലകുമാറിന് ശമ്പളം കൊടുക്കുന്നതായി പറയുന്നില്ല. വ്യവസായ ഇടനാഴി, കെ ഫോണ്‍, ഇ ബസ്, ഇ മൊബിലിറ്റി തുടങ്ങിയ പദ്ധതികള്‍ക്കാണ് ടെന്‍ഡര്‍ പോലുമില്ലാതെ പിഡബ്ല്യുസിക്ക് കോടിക്കണക്കിന് രൂപയുടെ കരാര്‍ നല്‍കിയത്. മകളുടെ കമ്പനിക്ക് സൗജന്യ കണ്‍സള്‍ട്ടന്‍സി നല്‍കുന്നതിനാലാണ് ഈ ഔദാര്യമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 

ജെയ്‌ക് ബാലകുമാര്‍ കണ്‍സള്‍ട്ടന്റാണെന്ന് എക്‌സാലോജിക് സൊലൂഷന്റെ മുന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്‌ക്ക് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പില്‍ ഒരുലക്ഷത്തിന് മുകളില്‍ ശമ്പളത്തോടെ നിയമനം നല്‍കാനും പിഡബ്ല്യുസി ഇടപെട്ടു. ഇത് സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും പിഡബ്ല്യുസി ഇറക്കിയ പത്രക്കുറിപ്പിലും സമ്മതിച്ചിരുന്നു. നിയമനത്തില്‍ ഐടി വകുപ്പിന് പങ്കില്ലെന്നായിരുന്നു മുഖ്യമന്ത്രി വാദിച്ചത്. എന്നാല്‍, ഐടി സെക്രട്ടറി ശിവശങ്കറാണ് സ്വപ്‌നയെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വീണയ്‌ക്കു വേണ്ടി നടത്തിയ അനധികൃത ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറിന് പരമാധികാരം നല്‍കിയതെന്നും ആരോപണമുണ്ട്.  

വിവാദമായതോടെ ഇ മൊബിലിറ്റി പദ്ധതിയില്‍നിന്ന് പിഡബ്ല്യുസിയെ സര്‍ക്കാര്‍ ഒഴിവാക്കി. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മകളുടെ കമ്പനിയിലേക്കും എത്താതിരിക്കാനാണിതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Tags: Pinarayi Vijayanപിഡബ്ല്യൂസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.