Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിശോധന കഴിഞ്ഞിട്ട് 10 ദിവസം; സാമ്പിളുകള്‍ കാണാനില്ല; കളക്ടര്‍ക്കും വ്യക്തതയില്ല

ബാങ്ക് ജീവനക്കാരായ ഇവരുടെ പരിശോധനാ ഫലം അറിയാത്തതിനാല്‍ ആലുവയിലെ ഫെഡറല്‍ ബാങ്കിന്റെ ഒരു ഓഫീസ് വിഭാഗം തുറക്കാതായിട്ട് 14 ദിവസമാകുന്നു. കറുകുറ്റിയിലെ യൂണിയന്‍ ബാങ്ക് ശാഖ പൂട്ടിക്കിടക്കുകയാണ്. അന്വേഷണങ്ങള്‍ക്കുള്ള ഔദ്യോഗിക മറുപടി ഇത്രമാത്രം, 'സാമ്പിള്‍ കാണാനില്ല, എവിടെയോ എന്തോ തകരാറുണ്ടായി.'

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 20, 2020, 01:08 pm IST
in Kerala

കൊച്ചി: കൊവിഡ് പരിശോധനയ്‌ക്ക് രണ്ടു പേരുടെ സ്രവ സാമ്പിള്‍ ശേഖരിച്ച് 10 ദിവസം കഴിഞ്ഞിട്ടും ഫലം അറിയിച്ചിട്ടില്ല, കളക്ടര്‍ക്കും കൊവിഡ് കണ്‍ട്രോള്‍ കേന്ദ്രത്തിനും കൃത്യമായ മറുപടിയില്ല. ഇതേ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ലോട്ടസ് ഗാര്‍ഡന്‍ ഫഌറ്റ് അന്തേവാസികളായ 60 കുടുംബങ്ങള്‍ ആശങ്കയില്‍.

ബാങ്ക് ജീവനക്കാരായ ഇവരുടെ പരിശോധനാ ഫലം അറിയാത്തതിനാല്‍ ആലുവയിലെ ഫെഡറല്‍ ബാങ്കിന്റെ ഒരു ഓഫീസ് വിഭാഗം തുറക്കാതായിട്ട് 14 ദിവസമാകുന്നു. കറുകുറ്റിയിലെ യൂണിയന്‍ ബാങ്ക് ശാഖ പൂട്ടിക്കിടക്കുകയാണ്. അന്വേഷണങ്ങള്‍ക്കുള്ള ഔദ്യോഗിക മറുപടി ഇത്രമാത്രം, ‘സാമ്പിള്‍ കാണാനില്ല, എവിടെയോ എന്തോ തകരാറുണ്ടായി.’

ഭാര്യക്കും മകള്‍ക്കും കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അതേ വീട്ടില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ്, അമ്മ, സഹോദരന്‍ എന്നിവരാണ് പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ പാലസ് സര്‍ക്കാര്‍ ആശുപത്രിയിലാണ് ജൂലൈ 11ന് സാമ്പിള്‍ ശേഖരിച്ചത്. സ്വകാര്യ ലാബ് ശേഖരിച്ച സാമ്പിള്‍ ഫലം പിറ്റേന്ന് പോസിറ്റീവാണെന്നറിയുകയും അമ്മയെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കുകയും ചെയ്തു. പക്ഷേ, രണ്ടുപേരുടെയും ഫലം വന്നിട്ടില്ല.

മെഡിക്കല്‍ കോളേജ്, കൊവിഡ് കണ്‍ട്രോള്‍ കേന്ദ്രം, കളക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ മാറിമാറി ആവര്‍ത്തിച്ചന്വേഷിച്ചിട്ടും ഫലമില്ല. അയയ്‌ക്കുന്ന പരാതികളും ഇ-മെയിലുകളും അടിയന്തര നടപടിക്ക് കളക്ടര്‍ മറ്റു ചിലര്‍ക്ക് അയയ്‌ക്കുന്നതല്ലാതെ ഫലമില്ല.

അധ്യാപിക കൂടിയായ ഭാര്യക്കും മകള്‍ക്കും പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അവരെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത് അര്‍ധരാത്രി ഡ്രൈവര്‍ മാത്രമുള്ള ഒരു വാനിലായിരുന്നു. തൃപ്പൂണിത്തുറയില്‍നിന്ന് കളമശേരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അഞ്ചര മണിക്കൂര്‍ എടുത്തു.

ഇവര്‍ താമസിക്കുന്ന ഫഌറ്റിലെ അറുപതിലേറെ വരുന്ന കുടുംബങ്ങള്‍ ആകെ ആശങ്കയിലാണ്. ഒറ്റപ്പെടുത്തുന്നില്ലെങ്കിലും പരിശോധനാഫലം കിട്ടാത്തതിന്റെ അനിശ്ചിതത്വവും വീട്ടിലെ 80 വയസു കഴിഞ്ഞ അമ്മയുള്‍പ്പെടെ മൂന്നു പേര്‍ രണ്ട് കൊവിഡ് പരിചരണ കേന്ദ്രങ്ങളിലായതും ഫഌറ്റുവാസികളുടെ കാര്യത്തിലുള്ള ആശങ്കയിലും മാനസിക സംഘര്‍ഷത്തിലാണ് ഇരുവരും.

Tags: keralaകളക്ടര്‍coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

പുതിയ വാര്‍ത്തകള്‍

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.