Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എക്‌സ്‌റേയില്‍ കണ്ടെത്തിയത് ആറ് ഇഞ്ച് നീളമുള്ള കത്രിക; തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്കിടെ രോഗിയുടെ വയറ്റില്‍ മറന്നുവച്ച് തുന്നിചേര്‍ത്തു

രണ്ടു മാസത്തിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുത്തു. കണിമംഗലം വലിയാലുക്കല്‍ മാളിയേക്കല്‍ വീട്ടില്‍ ജോസഫ് പോളിന്റെ (55) വയറ്റിലാണ് ആറ് ഇഞ്ച് നീളമുള്ള കത്രിക ശസ്ത്രക്രിയ്‌ക്കു ശേഷം ഡോക്ടര്‍ മറന്നു വെച്ചത്. സംഭവത്തില്‍ ഗുരുതര വീഴ്ച നടത്തിയ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ ഡോ.പോള്‍ ടി.ജോസഫിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, തൃശൂര്‍ എസിപി തുടങ്ങിയവരുള്‍പ്പെടെയുള്ള അധികൃതര്‍ക്ക് ജോസഫ് പരാതി നല്‍കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 17, 2020, 01:36 pm IST
in Kerala
രോഗിയും എക്‌സ്‌റേയില്‍ തെളിഞ്ഞ കത്രികയും

രോഗിയും എക്‌സ്‌റേയില്‍ തെളിഞ്ഞ കത്രികയും

തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച് തുന്നിക്കെട്ടി. ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷവും അസുഖം മാറാതെ അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പോയി എക്‌സേറെയെടുത്തപ്പോഴാണ് വയറിനുള്ളില്‍ കത്രിക കണ്ടെത്തിയത്.

രണ്ടു മാസത്തിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുത്തു. കണിമംഗലം വലിയാലുക്കല്‍ മാളിയേക്കല്‍ വീട്ടില്‍ ജോസഫ് പോളിന്റെ (55) വയറ്റിലാണ് ആറ് ഇഞ്ച് നീളമുള്ള കത്രിക ശസ്ത്രക്രിയ്‌ക്കു ശേഷം ഡോക്ടര്‍ മറന്നു വെച്ചത്. സംഭവത്തില്‍ ഗുരുതര വീഴ്ച നടത്തിയ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ ഡോ.പോള്‍ ടി.ജോസഫിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, തൃശൂര്‍ എസിപി തുടങ്ങിയവരുള്‍പ്പെടെയുള്ള അധികൃതര്‍ക്ക് ജോസഫ് പരാതി നല്‍കി.  

പാന്‍ക്രിയാസില്‍ തടിപ്പുണ്ടെന്ന് സിടി സ്‌കാനില്‍ കണ്ടതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷാ തൊഴിലാളിയായ ജോസഫ് ഏപ്രില്‍ 25ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. അഡ്മിറ്റാകാന്‍ ഡോ.പോളി ടി. ജോസഫ് നിര്‍ദേശിച്ചു.  മെയ് 5ന് ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു. രോഗിയെ വേണ്ടവിധം പരിചരിക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഏപ്രില്‍ 29ന് ഡോക്ടര്‍ പ്രാക്ടീസ് നടത്തുന്ന കൊടകരയിലെ  സ്വകാര്യാശുപത്രില്‍ പോയി 10,000 രൂപ  നല്‍കിയതായും ജോസഫിന്റെ ബന്ധുക്കള്‍ പറയുന്നു. മെയ് 5ന് രാവിലെ 11.30ന് തുടങ്ങിയ ശസ്ത്രക്രിയ വൈകിട്ട് 5.30നാണ് പൂര്‍ത്തിയായത്. നാലു ദിവസത്തിനു ശേഷം ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. പിന്നീട് മെയ് 11ന് വീണ്ടും സ്‌കാന്‍ ചെയ്തപ്പോള്‍ വീണ്ടും ശസ്ത്രക്രിയ വേണമെന്ന് ഡോ.പോളി ടി.ജോസഫ് നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് മെയ് 12ന് ജോസഫിന് രണ്ടാമതും ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം മെയ് 30നാണ് ഡിസ്ചാര്‍ജ് ചെയ്തത്. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടപ്പോഴാണ് വീണ്ടും ആശുപത്രിയില്‍ പോയത്.

Tags: ThrissurMedical CollegeSurgery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

Kerala

തുണികൊണ്ട് കെട്ടി മറച്ച് ഐസിയു; തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്തയച്ച് ജനറൽ സർജറി വിഭാഗം മേധാവി

Kerala

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.