Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിന്നല്‍ വേഗത്തില്‍ എന്‍ഐഎ; മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്

ശിവശങ്കറിനെ ചോദ്യം ചെയ്താല്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരെയുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്‌തേക്കാം. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വപ്‌ന സുരേഷുമായുള്ള അടുത്ത ബന്ധവും ഉന്നത സ്വാധീനവും പുറത്ത് വരും. ഇതിന് താത്ക്കാലികമായെങ്കിലും തടയിടാന്‍ ശിവശങ്കറിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്ത് തടിയൂരുക എന്ന വഴിയാണ് പിണറായി തേടുന്നത്. സ്വപ്‌നയുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കുകയും ഐടി സെക്രട്ടറി പദവിയില്‍ നിന്ന് ഒരു വര്‍ഷത്തെ നിര്‍ബന്ധിത അവധിയെടുപ്പിക്കുകയും ചെയ്തിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 13, 2020, 04:38 pm IST
in Kerala

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ പങ്ക് ഉറപ്പിക്കാവുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ഉടന്‍  ചോദ്യം ചെയ്‌തേക്കും. ശിവശങ്കറിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രിയും നീക്കം തുടങ്ങി.  

 ശിവശങ്കറിനെ ചോദ്യം ചെയ്താല്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരെയുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്‌തേക്കാം. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വപ്‌ന സുരേഷുമായുള്ള അടുത്ത ബന്ധവും ഉന്നത സ്വാധീനവും  പുറത്ത് വരും. ഇതിന് താത്ക്കാലികമായെങ്കിലും തടയിടാന്‍ ശിവശങ്കറിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്ത് തടിയൂരുക എന്ന വഴിയാണ് പിണറായി തേടുന്നത്. സ്വപ്‌നയുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്ന്   പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന്  ശിവശങ്കറിനെ നീക്കുകയും ഐടി സെക്രട്ടറി പദവിയില്‍ നിന്ന് ഒരു വര്‍ഷത്തെ നിര്‍ബന്ധിത അവധിയെടുപ്പിക്കുകയും ചെയ്തിരുന്നു.

ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ എന്‍ഐഎ ശേഖരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് അന്വേഷണ സംഘം ഉടന്‍ നീങ്ങിയേക്കും.  ജൂണ്‍ 30ന് നടന്ന സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന, സെക്രട്ടേറിയറ്റിന് സമീപത്തുള്ള ശിവശങ്കറിന്റെ ഫഌറ്റ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്. ശിവശങ്കര്‍ ഇല്ലാത്തപ്പോഴും സ്വപ്‌ന സുരേഷും സന്ദീപ് നായരും പി.എസ്. സരിത്തും ഫഌറ്റില്‍ എത്തുമായിരുന്നു.  ഐടി സെക്രട്ടറിയുടെ സ്ഥാനത്ത് നിന്നും ഒരു വര്‍ഷത്തേക്കുള്ള അവധി എഴുതി വാങ്ങിയ്‌ക്കാന്‍ ശിവശങ്കറിനെ വിളിച്ചു വരുത്തിയതും ഈ ഫഌറ്റില്‍ നിന്നായിരുന്നു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലാണ് ശിവശങ്കറിനെ സെക്രട്ടേറിയറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.

വ്യക്തിപരമായ പല ആവശ്യങ്ങള്‍ക്കും ശിവശങ്കറിന്റെ സ്വാധീനം പ്രതികള്‍ ഉപയോഗിച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തി. പോലീസിലെയും ക്രൈംബ്രാഞ്ചിലെയും കേസുകള്‍ തീര്‍ക്കാനും വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഫയലുകള്‍ നീക്കാനും ശിവശങ്കര്‍ ഇടപെട്ടതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യാ സാറ്റ്‌സിലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്‌നയെ  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സ്വപ്‌നയ്‌ക്കു വേണ്ടി സംസാരിച്ചത് ശിവശങ്കര്‍ ആണെന്നും തെളിഞ്ഞു.

Tags: keralaPinarayi Vijayanഎൻ‌ഐ‌എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.