Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സരിത്തിനൊപ്പം എല്ലാ ഓപ്പറേഷന്‍സിലും സന്ദീപും

തിരുവനന്തപുരത്ത് തിരുവല്ലം സ്വദേശിയായ സരിത്തിനെ പിടികൂടുന്നതോടെയാണ് സ്വര്‍ണക്കടത്തിന്റെ വ്യാപ്തിയും ഇതില്‍ പങ്കളികളായവരെ കുറിച്ചുള്ള വിവരങ്ങളും ചുരുളഴിയുന്നത്. മിഡില്‍ക്ലാസ് കുടുംബത്തിലാണ് സരിത്ത് വളര്‍ന്നത്. പിതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വിദ്യാഭ്യാസത്തിന് ശേഷം കോണ്‍സുലേറ്റില്‍ പിആര്‍ഒ ആയി. പിന്നീട് സ്വപ്‌നയേയും സന്ദീപിനേയും പരിചയപ്പെടുകയും നിരവധി തവണ സ്വര്‍ണ കടത്തില്‍ പങ്കാളിയാകുകയും ചെയ്തു.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jul 12, 2020, 04:19 pm IST
in Kerala

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടക്കുമ്പോള്‍ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും ചുറ്റിപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ചുരുളഴിക്കാനുള്ള ശ്രമമാണ് കസ്റ്റംസും എന്‍ഐഎയും നടത്തുന്നത്. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന സരിത്തിനൊപ്പം എല്ലാ ഓപ്പറേഷന്‍സിലും സന്ദീപ് നായരും പങ്കെടുത്തിട്ടുണ്ട്. എന്‍ഐഎയുടെ എഫ്‌ഐആറില്‍ ഒന്നാം പ്രതിയാണ് മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരനായിരുന്ന സരിത്ത് കുമാര്‍. നാലാം പ്രതിയാണ് സന്ദീപ് നായര്‍. ഇവരാണ് സ്വര്‍ണം കടത്തുന്നതിന് വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്. ഇവരുടെ പശ്ചാത്തലങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഇവരെ ബന്ധപ്പിച്ചത് സ്വപ്‌നയാണ്.

തിരുവനന്തപുരത്ത് തിരുവല്ലം സ്വദേശിയായ സരിത്തിനെ പിടികൂടുന്നതോടെയാണ് സ്വര്‍ണക്കടത്തിന്റെ വ്യാപ്തിയും ഇതില്‍ പങ്കളികളായവരെ കുറിച്ചുള്ള വിവരങ്ങളും ചുരുളഴിയുന്നത്. മിഡില്‍ക്ലാസ് കുടുംബത്തിലാണ് സരിത്ത് വളര്‍ന്നത്. പിതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വിദ്യാഭ്യാസത്തിന് ശേഷം കോണ്‍സുലേറ്റില്‍ പിആര്‍ഒ ആയി. പിന്നീട് സ്വപ്‌നയേയും സന്ദീപിനേയും പരിചയപ്പെടുകയും നിരവധി തവണ സ്വര്‍ണ കടത്തില്‍ പങ്കാളിയാകുകയും ചെയ്തു. കോണ്‍സുലേറ്റിലെ ജോലി പോയതിനു ശേഷവും സരിത് കോണ്‍സുലേറ്റിന്റെ പേരിലെത്തിയ ബാഗേജുകള്‍ സ്വീകരിച്ചിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്നും പറഞ്ഞുവിട്ടത്ത്. കമ്മീഷന്‍ വാങ്ങി സരിത്തും സ്വപ്നയും മുമ്പും സ്വര്‍ണകടത്തിന് ഒത്താശ ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍കാലത്ത് ഇത്തരത്തിലുള്ള എട്ട് ഇടപാടുകള്‍ നടത്തിയതായാണ് കസ്റ്റംസിന് ലഭിച്ച തെളിവുകള്‍. സരിത്തില്‍ നിന്ന് കണ്ടെത്തിയ രേഖകളും, പിടിച്ചെടുത്ത സ്വര്‍ണവും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ അന്വേഷണ ഉേദ്യാഗസ്ഥര്‍ ഹാജരാക്കിയിട്ടുണ്ട്.

തിരുവനന്തപുരം നെടുമങ്ങാട്ടെ കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പായ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സന്ദീപ്. കസ്റ്റംസ് പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതി തയാറാക്കിയത് സന്ദീപാണ്.  

സന്ദീപിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് 2019 ഡിസംബര്‍ 31ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സ്വപ്‌ന സുരേഷിന്റെ ക്ഷണപ്രകാരം പങ്കെടുത്തത് വിവാദമായിരുന്നു. സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് മാത്രമല്ല, രഹസ്യാന്വേഷണ ഏജന്‍സികളായ റോ, ഐബി എന്നിവയിലെ ഉദേ്യാഗസ്ഥരും ചോദ്യം ചെയ്തിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സന്ദീപ് പങ്കാളിയായിരുന്നു എന്ന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.  

തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു സന്ദീപ്. ഇയാള്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയത് വളരെ പെട്ടെന്നായിരുന്നു. അടുത്തകാലത്താണ് മഹാരാഷ്‌ട്ര രജിസ്‌ട്രേഷനില്‍ ഒരു ആഡംബര കാര്‍ വാങ്ങിയത്. സന്ദീപിന് ദുബായ് ബന്ധങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും ദുബായ്‌യിലേക്ക് ഇയാള്‍ യാത്ര ചെയ്തിട്ടുണ്ട്.

Tags: സ്വര്‍ണകടത്ത്swapna sureshസരിത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷിച്ചേക്കില്ല

Kerala

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

പുതിയ വാര്‍ത്തകള്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.