Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ തന്നെ നല്‍കിയില്ല; മഴ കനത്തതോടെ ഉരുള്‍ പൊട്ടല്‍ ഭീതിയില്‍ വിലങ്ങാട് മലയോരം

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ ഒന്നും ലഭിച്ചില്ലന്ന് നഷ്ടങ്ങള്‍ക്ക് ഇരയായവര്‍ പറയുന്നു. പന്നിയേരി, കുറ്റല്ലൂര്‍ മേഖലയില്‍ മാത്രം വന്‍ നാശനഷ്ടമാണ് ഉണ്ടായത്. മഴ വെള്ള പാച്ചലില്‍ വിലങ്ങാട് പുഴയുടെ ഇരുകരുകരയില്‍ താമസിക്കുന്നവരുടെ ഏക്കര്‍ കണക്കിന് കൃഷി ഇടങ്ങള്‍ പുഴകൊണ്ടുപോയെങ്കിലും സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഒന്നും കിട്ടിയില്ലന്ന് കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 11:26 am IST
in Kozhikode
കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട് ആലി മൂലയിലെ വീടുകള്‍.

കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട് ആലി മൂലയിലെ വീടുകള്‍.

നാദാപുരം: മഴ കനത്തതോടെ വീണ്ടുമൊരു ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് വിലങ്ങാട്  മലയോരവാസികള്‍. കഴിഞ്ഞ വര്‍ഷം വിലങ്ങാട് ഉണ്ടായ വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ വാഗ്ദാനത്തിള്‍ ഒതുങ്ങി. 

ആലി മൂലയില്‍ കുറ്റിക്കാട്ട് ബെന്നി, ഭാര്യ മേരിക്കുട്ടി, മകന്‍ അഖില്‍ ഫിലിപ്പ്, അയല്‍വാസി മാപ്പലകയില്‍ ദാസന്റെ ഭാര്യ ലിസി എന്നിവര്‍ മരിച്ചിരുന്നു. കഴുത്തു വരെ ചെളില്‍ അകപെട്ടു പോയ ലിസിയുടെ ഭര്‍ത്താവ് ദാസനെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഉരുള്‍ പൊട്ടലില്‍ പതിനേഴോളം വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകരുകയും ചെയ്തു. അടുപ്പില്‍ വനവാസി കോളനിയോട് ചേര്‍ന്ന് ഏക്കര്‍ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരങ്ങള്‍ വാഗ്ദാനങ്ങളായി അവശേഷിക്കുന്നു. മരിച്ച ബെന്നിയുടെ മക്കള്‍ക്ക് ഒരു സംഘടന വീട് വെച്ചു നല്‍കിയത് ഒഴിച്ചാല്‍ വീട് തകര്‍ന്ന 16 കുടുബത്തിനും ഒന്നും ലഭിച്ചില്ല.  

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ ഒന്നും ലഭിച്ചില്ലന്ന് നഷ്ടങ്ങള്‍ക്ക് ഇരയായവര്‍ പറയുന്നു. പന്നിയേരി, കുറ്റല്ലൂര്‍ മേഖലയില്‍ മാത്രം വന്‍ നാശനഷ്ടമാണ് ഉണ്ടായത്. മഴ വെള്ള പാച്ചലില്‍ വിലങ്ങാട് പുഴയുടെ ഇരുകരുകരയില്‍ താമസിക്കുന്നവരുടെ ഏക്കര്‍ കണക്കിന് കൃഷി ഇടങ്ങള്‍ പുഴകൊണ്ടുപോയെങ്കിലും സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഒന്നും കിട്ടിയില്ലന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷക കുടിയേറ്റ മേഖലയായ വിലങ്ങാട് വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമാണ് കഴിഞ്ഞ വര്‍ഷം നഷ്ടമായത്. ഈ വര്‍ഷം മഴ കനക്കുമ്പോള്‍ കര്‍ഷകരുടെ മനസില്‍ തീയാണ്. വായാട് കണ്ണവം വനമേഖലകളില്‍ മഴ കനത്താല്‍ വിലങ്ങാട് പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരും. രണ്ട് ദിവസമായി തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ടങ്കിലും പുഴയില്‍ വെള്ളം ഉയരാത്തത് ആശ്വാസം നല്‍കുന്നതായി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ പറയുന്നു.

കിടപ്പാടം നഷ്ടമായവര്‍ക്ക് ഉടന്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം വിലങ്ങാട് എത്തിയ മന്ത്രിമാരും ജനപ്രധികളും നല്‍കിയ പൊള്ളയായ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ഒരു വര്‍ഷമായി പലരും ബന്ധുവിടുകളിലും വാടക വീടുകളിലും താമസിക്കുകയാണ്. ഇതിനിടെ ചിലര്‍ വാടക വീടിന് പണം കൊടുക്കാന്‍ കഴിയാതെ വന്നതോടെ തകര്‍ന്ന വീട് അറ്റകുറ്റപ്പണി നടത്തി വീണ്ടും താമസിക്കേണ്ട ഗതികേടില്‍ എത്തി. ഉരുള്‍ പൊട്ടലില്‍ പൂര്‍ണ്ണമായും തകര്‍ന്ന വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക പോലും പലര്‍ക്കും കിട്ടിയില്ല. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടലിന്റെ ഞട്ടല്‍  മാറാതെ ഓരോ രാത്രിയും തള്ളി നീക്കുകയാണ് ദുരിതബാധിതര്‍.

Tags: villagekozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Kerala

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; ഒരു കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Main Article

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.