Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ തന്നെ നല്‍കിയില്ല; മഴ കനത്തതോടെ ഉരുള്‍ പൊട്ടല്‍ ഭീതിയില്‍ വിലങ്ങാട് മലയോരം

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ ഒന്നും ലഭിച്ചില്ലന്ന് നഷ്ടങ്ങള്‍ക്ക് ഇരയായവര്‍ പറയുന്നു. പന്നിയേരി, കുറ്റല്ലൂര്‍ മേഖലയില്‍ മാത്രം വന്‍ നാശനഷ്ടമാണ് ഉണ്ടായത്. മഴ വെള്ള പാച്ചലില്‍ വിലങ്ങാട് പുഴയുടെ ഇരുകരുകരയില്‍ താമസിക്കുന്നവരുടെ ഏക്കര്‍ കണക്കിന് കൃഷി ഇടങ്ങള്‍ പുഴകൊണ്ടുപോയെങ്കിലും സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഒന്നും കിട്ടിയില്ലന്ന് കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 11:26 am IST
in Kozhikode
കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട് ആലി മൂലയിലെ വീടുകള്‍.

കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട് ആലി മൂലയിലെ വീടുകള്‍.

നാദാപുരം: മഴ കനത്തതോടെ വീണ്ടുമൊരു ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് വിലങ്ങാട്  മലയോരവാസികള്‍. കഴിഞ്ഞ വര്‍ഷം വിലങ്ങാട് ഉണ്ടായ വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ വാഗ്ദാനത്തിള്‍ ഒതുങ്ങി. 

ആലി മൂലയില്‍ കുറ്റിക്കാട്ട് ബെന്നി, ഭാര്യ മേരിക്കുട്ടി, മകന്‍ അഖില്‍ ഫിലിപ്പ്, അയല്‍വാസി മാപ്പലകയില്‍ ദാസന്റെ ഭാര്യ ലിസി എന്നിവര്‍ മരിച്ചിരുന്നു. കഴുത്തു വരെ ചെളില്‍ അകപെട്ടു പോയ ലിസിയുടെ ഭര്‍ത്താവ് ദാസനെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഉരുള്‍ പൊട്ടലില്‍ പതിനേഴോളം വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകരുകയും ചെയ്തു. അടുപ്പില്‍ വനവാസി കോളനിയോട് ചേര്‍ന്ന് ഏക്കര്‍ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരങ്ങള്‍ വാഗ്ദാനങ്ങളായി അവശേഷിക്കുന്നു. മരിച്ച ബെന്നിയുടെ മക്കള്‍ക്ക് ഒരു സംഘടന വീട് വെച്ചു നല്‍കിയത് ഒഴിച്ചാല്‍ വീട് തകര്‍ന്ന 16 കുടുബത്തിനും ഒന്നും ലഭിച്ചില്ല.  

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ ഒന്നും ലഭിച്ചില്ലന്ന് നഷ്ടങ്ങള്‍ക്ക് ഇരയായവര്‍ പറയുന്നു. പന്നിയേരി, കുറ്റല്ലൂര്‍ മേഖലയില്‍ മാത്രം വന്‍ നാശനഷ്ടമാണ് ഉണ്ടായത്. മഴ വെള്ള പാച്ചലില്‍ വിലങ്ങാട് പുഴയുടെ ഇരുകരുകരയില്‍ താമസിക്കുന്നവരുടെ ഏക്കര്‍ കണക്കിന് കൃഷി ഇടങ്ങള്‍ പുഴകൊണ്ടുപോയെങ്കിലും സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഒന്നും കിട്ടിയില്ലന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷക കുടിയേറ്റ മേഖലയായ വിലങ്ങാട് വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമാണ് കഴിഞ്ഞ വര്‍ഷം നഷ്ടമായത്. ഈ വര്‍ഷം മഴ കനക്കുമ്പോള്‍ കര്‍ഷകരുടെ മനസില്‍ തീയാണ്. വായാട് കണ്ണവം വനമേഖലകളില്‍ മഴ കനത്താല്‍ വിലങ്ങാട് പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരും. രണ്ട് ദിവസമായി തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ടങ്കിലും പുഴയില്‍ വെള്ളം ഉയരാത്തത് ആശ്വാസം നല്‍കുന്നതായി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ പറയുന്നു.

കിടപ്പാടം നഷ്ടമായവര്‍ക്ക് ഉടന്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം വിലങ്ങാട് എത്തിയ മന്ത്രിമാരും ജനപ്രധികളും നല്‍കിയ പൊള്ളയായ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ഒരു വര്‍ഷമായി പലരും ബന്ധുവിടുകളിലും വാടക വീടുകളിലും താമസിക്കുകയാണ്. ഇതിനിടെ ചിലര്‍ വാടക വീടിന് പണം കൊടുക്കാന്‍ കഴിയാതെ വന്നതോടെ തകര്‍ന്ന വീട് അറ്റകുറ്റപ്പണി നടത്തി വീണ്ടും താമസിക്കേണ്ട ഗതികേടില്‍ എത്തി. ഉരുള്‍ പൊട്ടലില്‍ പൂര്‍ണ്ണമായും തകര്‍ന്ന വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക പോലും പലര്‍ക്കും കിട്ടിയില്ല. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടലിന്റെ ഞട്ടല്‍  മാറാതെ ഓരോ രാത്രിയും തള്ളി നീക്കുകയാണ് ദുരിതബാധിതര്‍.

Tags: villagekozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.