Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തഹസില്‍ദാര്‍മാരുടെ സ്ഥലംമാറ്റ വിവാദം: കളക്ടര്‍ക്കെതിരെ ആക്ഷേപം

ജീവനക്കാരുടെ പ്രതിഷേധവും തഹസില്‍ദാര്‍മാരുടെ ബുദ്ധിമുട്ടുകളും ബോധ്യമായിട്ടും നടപടിയുമായി മുന്നോട്ടുപോകുകയാണ് കളക്ടര്‍. തഹസില്‍ദാര്‍മാരുടെ മാറ്റം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചതായും ആക്ഷേപമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 04:33 pm IST
inKerala

കൊല്ലം: മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി ജില്ലയിലെ തഹസില്‍ദാര്‍മാരെ തലങ്ങും വിലങ്ങും മാറ്റിയതിന് പിന്നില്‍ കളക്ടറുടെ പ്രതികാരമെന്ന് ആക്ഷേപം. ജീവനക്കാരുടെ പ്രതിഷേധവും തഹസില്‍ദാര്‍മാരുടെ ബുദ്ധിമുട്ടുകളും ബോധ്യമായിട്ടും നടപടിയുമായി മുന്നോട്ടുപോകുകയാണ് കളക്ടര്‍. തഹസില്‍ദാര്‍മാരുടെ മാറ്റം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചതായും ആക്ഷേപമുണ്ട്. അതിനിടെ ഒരുവിഭാഗം തഹസില്‍ദാര്‍മാര്‍ പുതിയ സ്ഥലങ്ങളില്‍ ചാര്‍ജ് ഏറ്റെടുത്തു.

സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനെയും ജീവനക്കാരുടെ സംഘടനകളെയും നോക്കുകുത്തിയാക്കിയാണ് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തിങ്കളാഴ്ചയാണ് ഉത്തരവിറങ്ങിയത്. ഭരണസൗകര്യാര്‍ഥമെന്നാണ് ഇതിലെ പരാമര്‍ശം. ഒരുമാസം മുമ്പും ഇത്തരത്തില്‍ സ്ഥലംമാറ്റ ഉത്തരവിന് നീക്കം നടത്തിയിരുന്നു. എന്നാല്‍ ജീവനക്കാരുടെ സംഘടനകളുടെയും ജനപ്രതിനിധികളുടെയും ഇടപെടലില്‍ ആ നീക്കം പാളുകയായിരുന്നു.  

ആറുമാസം മുമ്പ് കളക്ടറെ സ്ഥലം മാറ്റണമെന്ന ആവശ്യം പല ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായിരുന്നു. തഹസില്‍ദാര്‍മാര്‍തന്നെ ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തുകയും സ്ഥലംമാറ്റ ലിസ്റ്റില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കൊല്ലത്തിന്റെ ചുമതലയുള്ള മന്ത്രിയുടെയും പാര്‍ട്ടി ജില്ലാനേതൃത്വത്തിലെ ഒരുവിഭാഗത്തിന്റെയും ശക്തമായ പിന്തുണ ലഭിച്ച കളക്ടര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാകുകയും കൊല്ലത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തു. ചില ഉദ്യോഗസ്ഥരോട് അന്നുതന്നെ ഇതിനു മറുപടിയുണ്ടെന്ന് കളക്ടര്‍ താക്കീത് നല്‍കിയതായി ആക്ഷേപമുണ്ട്.

പൊതുവില്‍ കളക്ടറുടെ നയങ്ങളിലും നിലപാടുകളിലും റവന്യൂ ജീവനക്കാരില്‍ അമര്‍ഷം പുകയുന്നുണ്ട്. കൊറോണ കാലത്തു പോലും സ്ഥലംമാറ്റ നടപടികളുമായി ഉദ്യോഗസ്ഥരെ വലയ്‌ക്കുന്നത് കടുത്ത പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കൊല്ലം തഹസില്‍ദാരായി ഒരുവര്‍ഷം പോലും തികയാത്ത ബി.പി. അനിയെ കരുനാഗപ്പള്ളിയിലേക്കും ആറുമാസം പോലും തികയാത്ത എ. തുളസീധരന്‍പിള്ളയെ കൊട്ടാരക്കരയില്‍ നിന്നും കളക്ട്രേറ്റിലേക്കുമാണ് മാറ്റിയത്. പത്തനാപുരത്ത് നിന്നും തഹസില്‍ദാര്‍ മിനിയെയും പുനലൂരില്‍ നിന്നും നിര്‍മല്‍കുമാറിനെയും സ്ഥലംമാറ്റി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന തഹസില്‍ദാര്‍മാരെയാണ് ഇത്തരത്തില്‍ കുന്നത്തൂര്‍ താലൂക്കിനെ ഒഴിച്ചുനിര്‍ത്തി സ്ഥലം മാറ്റിയതെന്നു പ്രതിഷേധരംഗത്തുള്ള സര്‍വീസ് സംഘടനകള്‍ ആരോപിക്കുന്നു. പ്രത്യേക കാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെയാണ് കളക്ടറുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Tags: കളക്ടര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന ആറ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

തൃശൂര്‍ ജില്ലാ കലക്ടര്‍ വി. ആര്‍. കൃഷ്ണ തേജ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ മിന്നല്‍ പരിശോധന നടത്തുന്നു
Thrissur

എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ജില്ലാ കലക്ടറുടെ മിന്നല്‍ പരിശോധന

Alappuzha

ആലപ്പുഴ കളക്‌ട്രേറ്റില്‍ കളക്ടറുടെ നേതൃത്വത്തില്‍ ഡ്രൈ ഡേ ആചരിച്ചു

Kerala

സ്കൂളുകള്‍,​ അങ്കണവാടികള്‍ ജില്ലയില്‍ ആധാര്‍ പുതുക്കല്‍ ക്യാമ്പുകള്‍ സജ്ജീകരിക്കും; ഉദ്യോഗസ്ഥര്‍ക്ക് കളക്ടറുടെ നിര്‍ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.