Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം ഉചിതം; നെഹ്‌റു കുടുംബത്തിന് സുരക്ഷാ ഭീഷണിയില്ലെന്ന് ആഭ്യന്തര വകുപ്പ് വിലയിരുത്തല്‍

2003ല്‍ ഭേദഗതി വരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കാലാവധി തീരുമാനിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ വിലയിരുത്തിയ ശേഷമാണ് നെഹ്‌റു കുടുംബത്തിന് നല്‍കി വന്നിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 04:32 pm IST
in India

ന്യൂദല്‍ഹി : നെഹ്‌റു കുടുംബത്തിന് എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ശരിവെച്ച് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയ വകുപ്പിന്റെ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച നവംബറിലെ കേന്ദ്ര തീരുമാനത്തെ ശരിവെച്ചത്.  

ഇതോടെ രാജ്യത്തെ ശക്തമായ സുരക്ഷാ സംവിധാനം പ്രധാനമന്ത്രിക്ക് മാത്രമാകാനാണ് സാധ്യത. പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും സുരക്ഷയൊരുക്കുന്നതിനായാണ് എസ്പിജി. നിലവില്‍ 3000 പേരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  

1958ല്‍ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് എസ്പിജി രൂപീകരിച്ചത്. തുടര്‍ന്ന് നെഹ്‌റു കുടുംബത്തിലുള്ളവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് വി.പി. സിങ് അധികാരത്തില്‍ എത്തിയപ്പോള്‍ 1989ല്‍ രാജീവ് ഗാന്ധിയുടെ സുരക്ഷ എടുത്ത് മാറ്റി. 1991ല്‍ അദ്ദേഹരം കൊല്ലപ്പെട്ടതോടെ എസ്പിജി സുരക്ഷാ മാനദണ്ഡത്തില്‍ ഭേദഗതി വരുത്തി പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും 10 വര്‍ഷത്തേക്കെങ്കിലും സുരക്ഷ നല്‍കാന്‍ തീരുമാനമെടുക്കുകയായിരുന്നു. 

തുടര്‍ന്ന് 2003ല്‍ ഭേദഗതി വരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കാലാവധി തീരുമാനിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ വിലയിരുത്തിയ ശേഷമാണ് നെഹ്‌റു കുടുംബത്തിന് നല്‍കി വന്നിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.  

അതേസമയം എസ്പിജി സുരക്ഷ പിന്‍ലിച്ചതോടെ പ്രിയങ്ക വാദ്ര താമസം മാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റ് അംഗമല്ലാതേയും എസ്പിജി സുരക്ഷയുമില്ലാതെ ഉപയോഗിച്ചിരുന്ന ദല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് താമസം മാറുന്നത്. 

കേന്ദ്ര ഭവന മന്ത്രാലയമാണ് ആഗസ്റ്റ് 30ന് മുമ്പായി ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. കൂടാതെ വാടക കുടിശികയായ 3.46 ലക്ഷം രൂപ അടയ്‌ക്കാനും ആവശ്യപ്പെട്ടിരുന്നു. 1997ലാണ് പ്രിയങ്കയ്‌ക്ക് വീട് അനുവദിച്ചത്. എസ്പിജി സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിക്കുന്നവര്‍ക്ക് ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന ഇളവ് ലഭിക്കില്ല.  

Tags: പ്രിയങ്ക വാദ്രSecurityഎസ്പിജിindiaRahul GandhimodiPrime Ministerകുടുംബംസോണി് ഗാന്ധികേന്ദ്ര ആഭ്യന്ത്ര മന്ത്രാലയംനെഹ്‌റു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള എസ്പി എംപിയുടെ പരാമർശങ്ങൾ നീചവും, മാപ്പർഹിക്കാത്തതുമാണ് ; ജനങ്ങൾ ചുട്ട മറുപടി നൽകുമെന്ന് യോഗി

India

മെയ് 15 മുതൽ 20 വരെ പ്രധാനമന്ത്രി മോദി അഞ്ച് രാഷ്‌ട്രങ്ങളിൽ സന്ദർശനം നടത്തും ; ഊർജം, പ്രതിരോധം, വ്യാപാരം എന്നിവയ്‌ക്ക് പ്രാധാന്യം നൽകും

India

പെട്രോൾ- ഡീസൽ ഉപയോഗം കുറയ്‌ക്കാൻ പരാമാവധി ശ്രമിക്കണം , സ്വർണം വാങ്ങുന്നത് പരിമിതപ്പെടുത്തുക : വീണ്ടും മുന്നറിയിപ്പുമായി പ്രധാനമന്ത്രി മോദി 

Kerala

മോദിയ്‌ക്കെതിരെ നാവിട്ടടിക്കാന്‍ അറിയാം…രാഹുല്‍ ഗാന്ധിയ്‌ക്ക് ജമാ അത്തെ ഇസ്ലാമിയെയും മുസ്ലിംലീഗിനെയും പേടി

പുതിയ വാര്‍ത്തകള്‍

അഞ്ചുതെങ്ങ് മീരാന്‍കടവില്‍ കടന്നല്‍ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

ശ്രീരാമന് സംഭാരവും മിക്സ്ചറും;ഇസ്ലാമിനെയോ ക്രൈസ്തവ വിശ്വാസങ്ങളെയോ കുറിച്ച് പറയാൻ ധൈര്യമില്ല.ഹിന്ദുക്കൾ എല്ലാം സഹിക്കണോ.?

നിസ്ക്കാരങ്ങൾ ഇനി വീട്ടിൽ മതി , റോഡുകളിൽ വേണ്ട ; നിയന്ത്രണമേർപ്പെടുത്താൻ സുവേന്ദു സർക്കാർ

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത,വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

പത്തനംതിട്ടയില്‍ 3 വയസുകാരിയെ ഉള്‍പ്പെടെ കടിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ

സനാതന ധർമ്മം തുടച്ചുനീക്കണം ; വിജയ്‌ക്ക് മുന്നിൽ ആവശ്യം ഉന്നയിച്ച് ഉദയനിധി സ്റ്റാലിൻ ; ഭരണകാര്യങ്ങളിൽ ഞങ്ങളുടെ ഉപദേശം തേടണമെന്നും ഉദയനിധി

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വ്യാപക ക്രമക്കേടുകള്‍, തട്ടിപ്പ് സിപിഎം അധ്യാപക സംഘടനയുടെ ഒത്താശയില്‍-സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

യുവാക്കളുടെ വാഹനാഭ്യാസം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു; കൂടുതലും പ്രായപൂര്‍ത്തിയാകാത്തവർ

രഹസ്യമായി പോകേണ്ടിയിരുന്നില്ല , പറഞ്ഞിരുന്നെങ്കിൽ കൊടുങ്ങല്ലൂരമ്മ സഖാവിനെ വീട്ടിൽ വന്നു കാണുമായിരുന്നല്ലോ ; ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.