Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അല്‍ ബദറിനെ തിരിച്ചുകൊണ്ടുവരാന്‍ പദ്ധതിയുമായി ചൈന; പിന്തുണയുമായി പാക്കിസ്ഥാന്‍; ലക്ഷ്യം കലുഷിതമായ കശ്മീര്‍

അല്‍ ബദറിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നതിന്റെ സൂചനകളുണ്ടെന്ന് ഈ മാസം ആദ്യം ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിങ് ചൂണ്ടിക്കാട്ടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 12:44 pm IST
inIndia

ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധകാലത്തും പിന്നീടും  സജീവമായിരുന്ന പാക് ഭീകര സംഘടനയായ അല്‍ബദറിനെ പുനരുജ്ജീവിപ്പിക്കാന്‍ ചൈന ശ്രമമാരംഭിച്ചു. പഴയ അല്‍ബദര്‍ ഭീകരരുമായും അവരുടെ നേതാക്കളുമായും പാക്കിസ്ഥാന്റെ സഹകരണത്തോടെ ചൈന ചര്‍ച്ചകളാരംഭിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

അല്‍ ബദറിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നതിന്റെ സൂചനകളുണ്ടെന്ന് ഈ മാസം ആദ്യം ജമ്മു കശ്മീര്‍ പോലീസ്  മേധാവി ദില്‍ബാഗ് സിങ് ചൂണ്ടിക്കാട്ടിയിരുന്നു. കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ലക്ഷ്യമിട്ടാണ് ചൈനീസ് നീക്കം. ചൈനീസ് പാക് ഉദ്യോഗസ്ഥര്‍ ഇതിനകം പലകുറി ഇക്കാര്യം ചര്‍ച്ച ചെയ്തുകഴിഞ്ഞുവെന്നാണ് ഐബി റിപ്പോര്‍ട്ട്.

പിഒകെയില്‍  ചൈനീസ് വിമാനം

ചൈന-ഇന്ത്യ തര്‍ക്കം രൂക്ഷമായിരിക്കെ പാക് അധിനിവേശ കശ്മീരില്‍ ചൈനീസ് വിമാനം ഇറക്കിയതും ഇന്ത്യക്കെതിരായ നീക്കമാണ്. അവിടുത്തെ സ്‌കര്‍ദു എയര്‍ബേസില്‍, യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്‌ക്കാന്‍ ഉപയോഗിക്കുന്ന വിമാനമാണ് ഇറങ്ങിയത്. ഇതിനടുത്താണ് ലഡാക്ക്. വേണ്ടി വന്നാല്‍ പാക് വിമാനത്താവളം തങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാനാണ് ചൈനയുടെ ഐഎല്‍ 78 ടാങ്കര്‍ വിമാനം ഇവിടെയിറക്കിയത്.

നിലപാട് കടുപ്പിച്ച് ഇന്ത്യ

ചൈനയുമായുള്ള സംഘര്‍ഷം കുറയ്‌ക്കാന്‍ ചൊവ്വാഴ്ച സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച 12 മണിക്കൂറാണ് നീണ്ടത്. രാവിലെ പത്തരയ്‌ക്ക് തുടങ്ങിയ ചര്‍ച്ച ചൊവ്വാഴ്ച രാത്രി 11നാണ് അവസാനിച്ചത്. ചുഷൂലില്‍ നടന്ന ചര്‍ച്ചയിലും ഇന്ത്യ ശക്തമായ നിലപാടാണ് കൈക്കൊണ്ടത്. ജൂണ്‍ ആറിനും 22നും നടന്ന ചര്‍ച്ചകളിലുണ്ടായ തീരുമാനം ചൈനീസ് കരസേന  പാലിച്ചേ മതിയാകൂയെന്ന നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്.  

അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം

പിന്മാറാതെ സൈന്യത്തെ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമായ ശേഷം നടത്തുന്ന മൂന്നാമത്തെ ചര്‍ച്ചയായിരുന്നു ഇത്.  കിഴക്കന്‍ ലഡാക്കില്‍ നിന്ന് ചൈനീസ് സൈന്യം  

ഘട്ടം ഘട്ടമായി പിന്മാറിയേ കഴിയൂ. പതിനാലാം കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് മേജര്‍ ജനറല്‍ ലിയു ലിന്നിനെ അറിയിച്ചു. അതിര്‍ത്തിയില്‍, ഏപ്രില്‍ ആദ്യം ഉണ്ടായിരുന്ന അവസ്ഥയിലേക്ക്  മടങ്ങിപ്പോകണം. അദ്ദേഹം ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു.

Tags: chinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.