Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിരൃതികോണ്‍ എന്ന കന്നിമൂല

നിരൃതികോണ്‍ താഴ്ന്നു കിടക്കുന്നതോ തുറന്നു കിടക്കുന്നതോ ഉചിതമല്ല. ഈ ഭാഗത്തേക്കുള്ള ഗൃഹദര്‍ശനവും ശാസ്ത്രം വിലക്കുന്നുണ്ട്. പ്രധാന ദ്വാരത്തിനോ പടിപ്പുരയ്‌ക്കോ ഗേറ്റിനോ യോജിച്ച സ്ഥാനമല്ലിത്. നിരൃതി കോണിലെ ഗൃഹദ്വാരങ്ങള്‍ കലഹത്തിന് കാരണമാകുമെന്നാണ് പ്രമാണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 03:00 am IST
in Samskriti

വാസ്തുപുരുഷമണ്ഡലസങ്കല്പമനുസരിച്ചു വാസ്തുപുരുഷന്റെ പാദം വരുന്ന തെക്കു പടിഞ്ഞാറെ മൂല ഗൃഹങ്ങളിലും പുരയിടങ്ങളിലും പ്രാധാന്യം ഉള്ള ഇടമാണ്. നിരൃതി ദേവന്‍ അധിപനായതിനാല്‍ ഈ ഭാഗത്തിന് നിരൃതി കോണ്‍ എന്നാണ് ഗ്രന്ഥങ്ങളിലുള്ള പരാമര്‍ശങ്ങള്‍. രാശിചക്രക്രമമനുസരിച്ച് കന്നി രാശി വരുന്നതിനാല്‍ കന്നിമൂല എന്ന നാമവും അതിന്റെ പ്രാധാന്യവും സാമാന്യ ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധമായി.

പുരയിടങ്ങളിലും  നിര്‍മിതികളിലും ഏറ്റവും ഉയര്‍ന്നിരിക്കേണ്ട ഭാഗമാണിത്.  അതിനാല്‍ കുഴികള്‍ ഇവിടെ വര്‍ജ്യങ്ങളാണ്. വീടിന്റെ മുകള്‍ നിലപണിയുമ്പോള്‍ ആദ്യം കൂട്ടി ചേര്‍ത്തെടുക്കേണ്ട ഭാഗവും ഇതാണ്.  

ഈശാനകോണെന്ന പോലെ ഏറ്റവും പവിത്രമായി സങ്കല്‍പ്പിക്കേണ്ട ഇടമാണിത്. ഭാഗ്യസ്ഥാനമായി കല്പിക്കപ്പെടുന്നതിനാല്‍ കൂടുതല്‍ പ്രാധാന്യമുള്ള നിര്‍മിതികള്‍ക്കായി സ്വീകരിക്കപ്പെടുന്നു. വീടുകളില്‍ പ്രധാന കിടപ്പുമുറികള്‍ക്കും കെട്ടിടങ്ങളില്‍ പ്രധാന ഓഫീസ് മുറിക്കും ചേര്‍ന്ന ഇടമാണിത്. ഗൃഹാന്തര്‍ഭാഗത്തോ പുറത്തോ ഈ പദത്തില്‍ ശുചിമുറികള്‍, കാര്‍ പോര്‍ച്ച് എന്നിവ വരുന്നത് അശുഭകരമാണ്. ഒരു മതവിശ്വാസ പ്രകാരം അടുക്കളയ്‌ക്കായി ഈ ഭാഗം സ്വീകാര്യമെങ്കിലും പൊതുവെ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യത്തില്‍ അടുക്കളയ്‌ക്കും ഉത്തമ ഇടമായി സ്വീകരിക്കാറില്ല. കന്നിമൂലയിലെ അടുക്കള, ദാമ്പത്യ ദോഷങ്ങള്‍ക്ക് കാരണമാകുന്നതായി കേരളീയര്‍ക്കിടയില്‍ വിശ്വാസമുണ്ട്.

നിരൃതികോണ്‍ താഴ്ന്നു കിടക്കുന്നതോ തുറന്നു കിടക്കുന്നതോ ഉചിതമല്ല. ഈ ഭാഗത്തേക്കുള്ള ഗൃഹദര്‍ശനവും ശാസ്ത്രം വിലക്കുന്നുണ്ട്. പ്രധാന ദ്വാരത്തിനോ പടിപ്പുരയ്‌ക്കോ ഗേറ്റിനോ യോജിച്ച സ്ഥാനമല്ലിത്. നിരൃതി കോണിലെ ഗൃഹദ്വാരങ്ങള്‍ കലഹത്തിന് കാരണമാകുമെന്നാണ്  പ്രമാണം.  

തെക്കു പടിഞ്ഞാറെ കോണ്‍ ഏറ്റവും ശുചിയാക്കി സൂക്ഷിക്കണം. ഈ ഭാഗത്തു മലിനജലസംബന്ധമായ ആയ കുഴികള്‍ പാടില്ല. കിണറുകളോ കുളങ്ങളോ ഉണ്ടാവുന്നത് വീട്ടുകാരുടെ ആരോഗ്യത്തിന് ഹാനികരമാണ്. എന്നാല്‍ ഇന്ദ്രജിത് ദേവന്റെ പദത്തില്‍ ആകാമെന്നുള്ള നിയമപ്രകാരം വലിയ ഭൂമികളില്‍ പടിഞ്ഞാറ് നീങ്ങി ഗൃഹസാമീപ്യം ഇല്ലാത്ത വിധം കിണര്‍ ഈ പദത്തില്‍ ചെയ്തു കണ്ടിട്ടുണ്ട്. അതും വളരെ സൂക്ഷ്മമായി നിര്‍ണയിക്കണം.   

           കിണറിനെ സംബന്ധിച്ചു ‘നൈരൃത്യാം വ്യാധിപീഡാഃ’ എന്നാണ് മയവചനം.  

വാസ്തുപുരുഷമണ്ഡലത്തില്‍ വാസ്തു പുരുഷന്‍ പാദ അംഗഹീനനാണെങ്കില്‍ അതായത് വീടിനോ പറമ്പിനോ തെക്കു പടിഞ്ഞാറെ ഭാഗം ഇല്ലാതെ വന്നാല്‍ വലിയ ദോഷമായി  കണക്കാക്കുന്നു. പ്രധാനഗൃഹത്തില്‍ നിന്ന് തെക്കോട്ടോ പടിഞ്ഞാറോട്ടൊ ഉള്ള തള്ളലുകള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം ഈ മൂലയുടെ സാന്നിധ്യം ഉറപ്പു വരുത്തുന്നു. ഗൃഹങ്ങളില്‍ തെക്കു പടിഞ്ഞാറെ ഭാഗത്തിന്റ അഭാവം ഭാഗ്യഹീനത, ധനനാശം, ദാമ്പത്യ ദുഃഖം, സ്ത്രീകള്‍ക്കും പുത്രന്മാര്‍ക്കും ദോഷം  എന്നിവക്ക്  കാരണമാകുന്നുവെന്നാണ് വരാഹമിഹിരാചാര്യന്റെ അഭിപ്രായം.  

ദേവാലയങ്ങളില്‍ ഗണപതി, ശാസ്താവ്, അയ്യപ്പന്‍, നാഗങ്ങള്‍, എന്നീ ഉപദേവതാ സങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ട ഈ ദിക്ക് ഗൃഹദേവാലയങ്ങള്‍ക്കും യോജിച്ച ഇടമാണ്.  

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

Article

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

Lifestyle

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

India

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

പുതിയ വാര്‍ത്തകള്‍

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

മലയാളികളില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ്; കർണാടക സിഐഡി ഇൻസ്പെക്‌ടര്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ട്രംപ് തുടക്കമിട്ട ഫോട്ടോ വിവാദം; മെലോണിയ്‌ക്ക് പിന്തുണയേറുന്നു

മസ്തിഷ്‌ക ആരോഗ്യത്തിനും,  പ്രമേഹം, ബിപി എന്നിവ നിയന്ത്രിക്കുന്നതിനും  ഇത് നിർബന്ധമായും ശീലമാക്കണം

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.