Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോസ് വിഭാഗം ആഗ്രഹിച്ചതും യുഡിഎഫ് നടപ്പാക്കിയതും ‘പുറത്താക്കല്‍’

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് യുഡിഎഫ് രാഷ്‌ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ക്ക് വഴിതുറന്നത്. കേരളാ കോണ്‍ഗ്രസ്-എമ്മില്‍ ഭിന്നത തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിന് ജോസഫ് വിഭാഗത്തിനോടായിരുന്നു താത്പര്യം.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Jun 30, 2020, 03:35 pm IST
in Kerala

കോട്ടയം: യുഡിഎഫില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ജോസ് വിഭാഗം ആഗ്രഹിച്ച നടപടി. സ്വയമേ പുറത്തുപോകുന്നത് രാഷ്‌ട്രീയമായി തിരിച്ചടിയാകുമെന്നും മുന്നണിയില്‍ നിന്ന് പുറത്താക്കിയാല്‍ അത് പ്രവര്‍ത്തകര്‍ക്കിടയില്‍ ജോസ് പക്ഷത്തിന് അനുകൂലമായ വികാരമുണ്ടാക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് യുഡിഎഫ് രാഷ്‌ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ക്ക് വഴിതുറന്നത്. കേരളാ കോണ്‍ഗ്രസ്-എമ്മില്‍ ഭിന്നത തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിന് ജോസഫ് വിഭാഗത്തിനോടായിരുന്നു താത്പര്യം. ഇത് മനസ്സിലാക്കിയ ജോസ് വിഭാഗം യുഡിഎഫില്‍ നിന്ന് പുറത്തുപോകാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഒരുഘട്ടത്തില്‍ എല്‍ഡിഎഫുമായി ചര്‍ച്ച നടന്നതായി പോലും ജോസഫ് വിഭാഗം ആരോപിച്ചിരുന്നു. എന്നാല്‍, കാരണമില്ലാതെ മറ്റൊരു മുന്നണിയിലേക്ക് പോയാല്‍ രാഷ്‌ട്രീയ നേട്ടമുണ്ടാകില്ലെന്ന കണക്കുകൂട്ടലാണ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ പിടിച്ചു നിര്‍ത്തിയത്.

യോജിപ്പില്ലാതെ യുഡിഎഫില്‍ നില്‍ക്കുന്നതില്‍ ജോസ് പക്ഷത്തെ പല നേതാക്കള്‍ക്കും എതിര്‍പ്പ് ഉണ്ടായിരുന്നു. പുറത്തുപോകുന്നതിനുള്ള തന്ത്രമായാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിലുള്ള തര്‍ക്കത്തെ കണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് ഒരുമിച്ചിരുന്ന് എടുത്ത തീരുമാനം അട്ടിമറിക്കാന്‍ ജോസ് വിഭാഗം ശ്രമിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചു.

കോട്ടയം ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങള്‍ ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താന്‍ ജോസ് വിഭാഗം ശ്രമിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് കോട്ടയം ജില്ലാ നേതൃത്വം ജോസഫ് വിഭാഗത്തിന് പിന്തുണ നല്‍കിയത് ജോസ് വിഭാഗത്തിന് തിരിച്ചടിയായി.

കെ.എം. മാണിയെയാണ് യുഡിഎഫില്‍ നിന്നു പുറത്താക്കിയതെന്നാണ് ജോസ് കെ. മാണി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഈ പ്രസ്താവനയിലൂടെ കെ.എം. മാണി വികാരം സൃഷ്ടിച്ച് കൂടുതല്‍ അണികളെ കൂടെ നിര്‍ത്താനാണ് പുതിയ നീക്കം. എന്നാല്‍ കെ.എം. മാണി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിനെ അഴിമതിക്കാരനാക്കി നിയമസഭയിലുള്‍പ്പെടെ ശക്തമായ പ്രക്ഷോഭം നടത്തിയ എല്‍ഡിഎഫിനൊപ്പം ചേരുന്നത് അണികള്‍ എത്രത്തോളം ഉള്‍ക്കൊള്ളുമെന്ന ആശങ്കയും ജോസ് വിഭാഗത്തിലെ ചില നേതാക്കള്‍ക്കുണ്ട്.

Tags: congressജോസ് കെ.മാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

India

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

Kerala

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

പുതിയ വാര്‍ത്തകള്‍

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.