Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കായലോര ടൂറിസം മേഖല തകര്‍ന്നടിഞ്ഞു; വിദേശ വിനോദ സഞ്ചാരികളെ ഇനി പ്രതീക്ഷിക്കേണ്ട, ഹൗസ് ബോട്ടുകള്‍ കൂട്ടത്തോടെ വില്‍പ്പനയ്‌ക്ക്

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കുമരകത്തും, ആലപ്പുഴയിലുമായി 1700 ഓളം ഹൗസ് ബോട്ടുകള്‍ ഉണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവ അടക്കം രണ്ടായിരത്തിന് മുകളില്‍ വരും. ഇതില്‍ 20,000 ഓളം തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്നുണ്ട്. ഇവരെല്ലാം മറ്റ് തൊഴില്‍ മേഖലകളില്‍ സജീവമായിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 10:47 am IST
in Travel

കോട്ടയം: കൊറോണയെ തുടര്‍ന്ന് കായല്‍ ടൂറിസം തകര്‍ന്നóതോടെ കായലോര വിനോദ സഞ്ചാരത്തിന്റെ മുഖ്യആകര്‍ഷണമായ ഹൗസ് ബോട്ടുകള്‍ കൂട്ടത്തോടെ വില്പനയ്‌ക്ക്. കഴിഞ്ഞ മൂന്നരമാസമായിട്ട് ഹൗസ് ബോട്ടുകള്‍ക്ക് അനക്കമില്ല. ഇനി ഉടനൊന്നും നന്നാവുമെന്ന് ബോട്ട് ഉടമകള്‍ക്കും പ്രതീക്ഷയില്ല. 

സീസണുകള്‍ ലക്ഷ്യം വെച്ച് ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ മുടക്കിയാണ് ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള ഹൗസ് ബോട്ടുകള്‍ നീറ്റിലിറക്കിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം ഒഴികെ മറ്റ് സഹായങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കാത്തതിനാല്‍ മുന്നോട്ട് പോക്ക് വലിയ പ്രതിസന്ധിയിലാണ്. കായല്‍ വിനോദ സഞ്ചാരത്തിന്റെ കേന്ദ്രമായ കുമരകത്ത് സഞ്ചാരികളുടെ തിരക്ക് ഇനി എപ്പോഴാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. 

ഹൗസ് ബോട്ട് തൊഴിലാളികളും, ഉടമകളും വരുമാന മാര്‍ഗം അടഞ്ഞതോടെ മറ്റ് തൊഴില്‍ മേഖലകള്‍ തേടിപ്പോവുകയാണ്. വരുമാനം ഇല്ലാതെ ബോട്ടുകള്‍ വെറുതെ കെട്ടിയിട്ടിരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ല. അതുകൊണ്ട് തന്നെ കിട്ടുന്ന വിലയ്‌ക്ക് ബോട്ടുകള്‍ കൊടുക്കാനാണ് തീരുമാനമെന്ന് ഉടമകള്‍ പറയുന്നു. 

മാസങ്ങളോളമായിട്ട് ബോട്ടുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഇവയ്‌ക്ക് വെള്ളക്കേട് അടക്കം ഉണ്ടായിട്ടുണ്ട്. ഇതടക്കമുള്ള അറ്റകുറ്റപ്പണികള്‍ പരിഹരിക്കണമെങ്കില്‍ മിനിമം മൂന്ന് ലക്ഷം രൂപയോളം ചെലവ് ഉണ്ടാകും. കടുത്ത സാമ്പത്തിക ബാധ്യതയില്‍ നില്‍ക്കുമ്പോള്‍ ഇത് സാധിക്കില്ല. ലോകം ഒന്നാകെ കൊറോണ പ്രതിസന്ധിയില്‍ ഞെരിങ്ങിയിരിക്കുകയാണ്. ഇപ്പോഴത്തെ പ്രതിസന്ധികള്‍ മാറി ബോട്ടുകള്‍ ഓടിത്തുടങ്ങണമെങ്കില്‍ തന്നെ ഒരു വര്‍ഷത്തിന് മുകളില്‍ വേണ്ടി വരും. ഇനിമുതല്‍ വിദേശ വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കണ്ടേന്നാണ് വിനോദ സഞ്ചാരമേഖലയില്‍ ഉള്ളവര്‍ പറയുന്നു. തദ്ദേശീയരായ സഞ്ചാരികള്‍ വന്നാലായി. 

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കുമരകത്തും, ആലപ്പുഴയിലുമായി 1700 ഓളം ഹൗസ് ബോട്ടുകള്‍ ഉണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവ അടക്കം രണ്ടായിരത്തിന് മുകളില്‍ വരും. ഇതില്‍ 20,000 ഓളം തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്നുണ്ട്. ഇവരെല്ലാം മറ്റ് തൊഴില്‍ മേഖലകളില്‍ സജീവമായിക്കഴിഞ്ഞു.  

സര്‍വേ നടക്കുന്നു

ഹൗസ് ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ നടപടികളുടെ ഭാഗമായി ബോട്ടുകളിലെ സര്‍വേ തുടരുകയാണ്. രജീസ്‌ട്രേഷന്‍ കാലാവധി അഞ്ചുവര്‍ഷമാണ്. ഇവ ഓരോവര്‍ഷവും പുതുക്കി നല്‍കുകയാണ് ചെയ്യുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ സര്‍വേയോട് സഹകരിക്കില്ലെന്നാണ് ബോട്ട് ഉടമകള്‍ പറഞ്ഞു.

Tags: വാര്‍ത്തkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

പുതിയ വാര്‍ത്തകള്‍

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

എംഎല്‍എമാരുടെ രാജാവാകാന്‍ ജി. സുധാകരന്‍ നോക്കേണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ ഒരുങ്ങി ഇറാന്‍

എബോള വൈറസ് ബാധ : മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകള്‍; പിടിയിലായ ആറ് പേരും മമത വിരുദ്ധര്‍

കോഴിക്കോട് റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസുകാരന്‍ മരിച്ചു

വ്യാഴം കർക്കടക രാശിയിലേയ്‌ക്ക് ; വരുന്നത് ഏറ്റവും ഗുണകരമായ ദിവസങ്ങൾ

കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് പൊലീസുകാരനെന്ന വ്യാജേന സ്വര്‍ണം തട്ടി: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും മകളെയും മര്‍ദ്ദിച്ച ഗുണ്ട അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.