Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അവകാശവാദങ്ങള്‍ ഉപേക്ഷിച്ച് ചൈന പിന്നോട്ട് ഇറങ്ങുന്നു; അതിര്‍ത്തി സംഘര്‍ഷത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ; വിട്ടുവീഴ്ചയില്ലെന്ന് മോദി സര്‍ക്കാര്‍

നേരത്തെ ജൂണ്‍ ആറിന് നടന്ന കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ ചര്‍ച്ചയില്‍ തര്‍ക്കമേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, ചൈന ഈ ധാരണ ലംഘിച്ചുവെന്ന് ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്നാണ് ഗല്‍വാന്‍ താഴ്‌വരയില്‍ സംഘര്‍ഷം ഉണ്ടായത്. അതിനാല്‍ ചൈന സൈന്യം ആദ്യം പിന്‍വാങ്ങണമെന്നാണ് ഇന്ത്യ ചര്‍ച്ചയില്‍ നിലപാട് എടുത്തത്. ചൈനയുടെ പിന്‍വാങ്ങുന്നതിനൊപ്പം ഇന്ത്യന്‍ കരസേനയും പിന്‍വാങ്ങുമെന്ന് കമാന്‍ഡര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.

Janmabhumi Online by Janmabhumi Online
Jun 23, 2020, 06:54 pm IST
in Defence
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അതിര്‍ത്തി പ്രശ്‌നത്തില്‍  എല്ലാ അവകാശവാദങ്ങളും ഉപേക്ഷിച്ച് പിന്നോട്ട് ഇറങ്ങി ചൈന. നിലവില്‍ തര്‍ക്കമുള്ള മേഖലകളില്‍ നിന്നും ഇരുരാജ്യങ്ങളുടേയും സൈനികരെ പിന്‍വലിക്കാന്‍ സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ചൈന ആദ്യം പിന്നോട്ട് ഇറങ്ങണമെന്നാണ് ഇന്ത്യ മുന്നോട്ട് വെച്ച ആവശ്യം.  

നേരത്തെ ജൂണ്‍ ആറിന് നടന്ന കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ ചര്‍ച്ചയില്‍ തര്‍ക്കമേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, ചൈന ഈ ധാരണ ലംഘിച്ചുവെന്ന് ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്നാണ് ഗല്‍വാന്‍ താഴ്‌വരയില്‍ സംഘര്‍ഷം ഉണ്ടായത്. അതിനാല്‍ ചൈന സൈന്യം ആദ്യം പിന്‍വാങ്ങണമെന്നാണ് ഇന്ത്യ ചര്‍ച്ചയില്‍ നിലപാട് എടുത്തത്. ചൈനയുടെ പിന്‍വാങ്ങുന്നതിനൊപ്പം ഇന്ത്യന്‍ കരസേനയും പിന്‍വാങ്ങുമെന്ന് കമാന്‍ഡര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.  

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ കനത്ത തിരിച്ചടിയില്‍ തങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടായതായി ചൈന സമ്മതിച്ചിരുന്നു. തങ്ങളുടെ കമാന്‍ഡിങ്  ഓഫീസര്‍ കൊല്ലപ്പെട്ടതായി ചൈനീസ് സൈനിക അധികൃതര്‍,  ഏറ്റുമുട്ടല്‍ നടന്ന് ഒരാഴ്ചക്കു ശേഷം സൈനിക തല ചര്‍ച്ചകളില്‍ സമ്മതിച്ചത്. അതിനിടെ, കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച്  ഇന്ത്യ കള്ളം പറയുകയാണെന്നും  ഇരുപതോളം സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും വലതുപക്ഷ പാര്‍ട്ടിയെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെ പറയുന്നതെന്നും  ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസും പറഞ്ഞു.  

തങ്ങളുടെ 20 ഓളം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന ഇതിലൂടെ പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ്.കേണല്‍ അടക്കം തങ്ങളുടെ 20  സൈനികര്‍ വീരമൃത്യു വരിച്ച കാര്യം അന്നുതന്നെ ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. കമാന്‍ഡര്‍ അടക്കം ചൈനയുടെ നാല്‍പ്പതിലേറെ സൈനികര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നെങ്കിലും ചൈന മൗനം പാലിക്കുകയായിരുന്നു. തങ്ങള്‍ക്ക് വലിയ നഷ്ടമില്ലെന്ന്  വരുത്താനായിരുന്നു ശ്രമം. എന്നാല്‍ അത് പാളിയതോടെയാണ് ചൈന ആള്‍നാശം സമ്മതിച്ചത്. കൊല്ലപ്പെട്ടത് ഇരുപതോളം സൈനികര്‍ മാത്രമാണ്. ഇക്കാര്യം പുറത്തുവിട്ടാല്‍ ഇന്ത്യന്‍ സര്‍ക്കാരിനു മേല്‍  സമ്മര്‍ദ്ദമുണ്ടാകും.  

വീണ്ടുമൊരു സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ ഇക്കാര്യം ഇതുവരെ പുറത്തുവിടാതിരുന്നത്. തങ്ങള്‍ക്കുള്ളതിനേക്കാള്‍ നഷ്ടം ചൈനയ്‌ക്കുണ്ടായി എന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യക്കാരെ സര്‍ക്കാര്‍ പ്രീതിപ്പെടുത്തുന്നതെന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 40 ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് വെളിപ്പെടുത്തിയത്. 35 ചൈനീസ് ഭടന്മമാര്‍ കൊല്ലപ്പെട്ടുവെന്നാണ് അമേരിക്ക പറഞ്ഞിരുന്നത്.

Tags: indiachinamodi governmentഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്
India

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)
India

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

India

അടുത്ത പിൻഗാമിയെ പ്രഖ്യാപിക്കാൻ അവകാശം ദലൈലാമയ്‌ക്ക് മാത്രം : ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കമ്മ്യൂണിസം എന്ന ഊളത്തരം പറഞ്ഞു എത്ര നാൾ നാട്ടുകാരെ പറ്റിക്കും ; മുതലാളിത്ത രാജ്യങ്ങൾ തുലഞ്ഞു പോയാൽ കമ്മ്യൂണിസം തള്ളുന്ന ഇവന്മാർ എവിടെ ചികിത്സിയ്‌ക്കും

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ക്ക് അറുപത്; സ്‌നേഹമതില്‍ തീര്‍ത്ത് കുട്ടികള്‍

വയോധികയുടെ വസ്തു തട്ടിപ്പ്: അണിയറയില്‍ വന്‍ സംഘമെന്നു സൂചന, ആധാരമെഴുത്തുകാരനിലേക്കും അന്വേഷണം

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

കടുക് എണ്ണയും ഉലുവയും മുടിയിൽ പുരട്ടുമ്പോൾ എന്ത് സംഭവിക്കും? എന്തൊക്കെ ഗുണങ്ങളാണെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും അറിയൂ

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies