Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഒരേ സമയം ഇരു സ്ഥലങ്ങളില്‍ പോര്‍മുഖം തുറന്ന് ഇന്ത്യ; പ്രതിരോധ സംവിധാനങ്ങള്‍ ചൈന-പാക് അതിര്‍ത്തികളിലായി വിന്യസിച്ചു

ചൈനീസ് അതിര്‍ത്തിയില്‍ എന്തു നീക്കത്തിനും ഇന്ത്യന്‍ സൈന്യത്തിന് സമ്പൂര്‍ണാധികാരം നല്‍കിയിട്ടുണ്ട്. ചൈനയുടെ ഭാഗത്തുനിന്ന് ഏതുതരം പ്രകോപനമുണ്ടായാലും ശക്തമായ മറുപടി നല്‍കാന്‍ സൈനിക യൂണിറ്റുകള്‍ക്ക് അനുമതി നല്‍കി. ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് തോക്കടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള സൈനിക നടപടിക്ക് അന്തിമ തീരുമാനമെടുക്കാം. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ അധ്യക്ഷതയില്‍ സംയുക്ത സൈനിക മേധാവിയും മൂന്നു സൈനികമേധാവിമാരും തമ്മില്‍ നടത്തിയ നിര്‍ണായക യോഗത്തിലാണ് തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 05:57 pm IST
in Defence

ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ചൈനീസ് അതിര്‍ത്തിയിലും പാക് അതിര്‍ത്തിയിലുമായി കേന്ദ്രീകരിക്കുന്നു. യുദ്ധവിമാനങ്ങള്‍ ചൈനീസ് അതിര്‍ത്തിയില്‍ നിരീക്ഷണ പറക്കലുകള്‍ വര്‍ധിപ്പിക്കും. കൂടുതല്‍ സൈനിക ഡിവിഷനുകളിലേയും മൗണ്ടന്‍ സ്‌ട്രൈക്കേഴ്‌സിലേയും 30,000 സൈനികരെ ചൈനീസ് അതിര്‍ത്തിയിലേക്ക് വിന്യസിക്കും.

ചൈനീസ് അതിര്‍ത്തിയില്‍ എന്തു നീക്കത്തിനും ഇന്ത്യന്‍ സൈന്യത്തിന് സമ്പൂര്‍ണാധികാരം നല്‍കിയിട്ടുണ്ട്.  ചൈനയുടെ ഭാഗത്തുനിന്ന് ഏതുതരം പ്രകോപനമുണ്ടായാലും ശക്തമായ മറുപടി നല്‍കാന്‍  സൈനിക യൂണിറ്റുകള്‍ക്ക് അനുമതി നല്‍കി. ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് തോക്കടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള സൈനിക നടപടിക്ക് അന്തിമ തീരുമാനമെടുക്കാം. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ അധ്യക്ഷതയില്‍ സംയുക്ത സൈനിക മേധാവിയും മൂന്നു സൈനികമേധാവിമാരും തമ്മില്‍ നടത്തിയ നിര്‍ണായക യോഗത്തിലാണ് തീരുമാനം.

തോക്കുള്‍പ്പെടെ ഏതുതരം ആയുധം ഉപയോഗിച്ചും ചൈനീസ് സൈനികരെ നേരിടാനാണ് അനുമതി. 1996ലെയും 2005ലെയും സൈനിക കരാറുകള്‍ അതിര്‍ത്തി പോസ്റ്റുകളിലെ സൈനികര്‍ കണക്കാക്കേണ്ടെന്നും അതിര്‍ത്തിലംഘനമുണ്ടായാല്‍ എന്തും ചെയ്യാമെന്നുമാണ് നിര്‍ദേശം. ചെറിയൊരു അതിര്‍ത്തിലംഘന ശ്രമത്തിന്  പോലും കനത്ത തിരിച്ചടി നല്‍കാന്‍ കഴിയുന്ന സുപ്രധാന തീരുമാനമാണ് ഇന്ത്യ സ്വീകരിച്ചത്.

ചൈനീസ് അതിര്‍ത്തിയില്‍ കരസേനയും വ്യോമാതിര്‍ത്തിയില്‍ വ്യോമസേനയും ബംഗാള്‍ ഉള്‍ക്കടലില്‍ നാവികസേനയും നിതാന്ത ജാഗ്രതയിലിരിക്കാനാണ് നിര്‍ദേശം. ജൂണ്‍ 6ന് കോര്‍ കമാന്‍ഡര്‍തല യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ചൈനീസ് സൈന്യം നടപ്പാക്കും വരെ വിട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാനം. ഗല്‍വാന്‍വാലിയിലെ പട്രോളിങ് പോയിന്റ് 14ന് സമീപം ചൈന സ്ഥാപിച്ച ടെന്റുകള്‍ ധാരണ പ്രകാരം പൊളിച്ചുനീക്കാതെ വന്നതോടെ ഇന്ത്യന്‍ സൈന്യം നശിപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇത്തരം നടപടികള്‍ പാങ്‌ഗോങ് തടാകത്തിലെ തര്‍ക്ക പ്രദേശത്തും സ്വീകരിക്കുമെന്ന സൂചനകളാണ് ഇന്നലത്തെ യോഗ തീരുമാനം നല്‍കുന്നത്.

Tags: armyindian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

News

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

മന്ത്രി സഭയില്‍ അപ്രതീക്ഷമായി ഒ ജെ ജനീഷ്, സിദ്ധിഖും മന്ത്രിയാകും

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ പരിഗണന കിട്ടണമെന്ന് ലത്തീന്‍ സഭ, വോട്ട് ലഭിക്കാന്‍ പല മോഹന വാഗ്ദാനങ്ങളും നല്‍കി

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ,അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.