Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഒരേ സമയം ഇരു സ്ഥലങ്ങളില്‍ പോര്‍മുഖം തുറന്ന് ഇന്ത്യ; പ്രതിരോധ സംവിധാനങ്ങള്‍ ചൈന-പാക് അതിര്‍ത്തികളിലായി വിന്യസിച്ചു

ചൈനീസ് അതിര്‍ത്തിയില്‍ എന്തു നീക്കത്തിനും ഇന്ത്യന്‍ സൈന്യത്തിന് സമ്പൂര്‍ണാധികാരം നല്‍കിയിട്ടുണ്ട്. ചൈനയുടെ ഭാഗത്തുനിന്ന് ഏതുതരം പ്രകോപനമുണ്ടായാലും ശക്തമായ മറുപടി നല്‍കാന്‍ സൈനിക യൂണിറ്റുകള്‍ക്ക് അനുമതി നല്‍കി. ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് തോക്കടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള സൈനിക നടപടിക്ക് അന്തിമ തീരുമാനമെടുക്കാം. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ അധ്യക്ഷതയില്‍ സംയുക്ത സൈനിക മേധാവിയും മൂന്നു സൈനികമേധാവിമാരും തമ്മില്‍ നടത്തിയ നിര്‍ണായക യോഗത്തിലാണ് തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 05:57 pm IST
in Defence

ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ചൈനീസ് അതിര്‍ത്തിയിലും പാക് അതിര്‍ത്തിയിലുമായി കേന്ദ്രീകരിക്കുന്നു. യുദ്ധവിമാനങ്ങള്‍ ചൈനീസ് അതിര്‍ത്തിയില്‍ നിരീക്ഷണ പറക്കലുകള്‍ വര്‍ധിപ്പിക്കും. കൂടുതല്‍ സൈനിക ഡിവിഷനുകളിലേയും മൗണ്ടന്‍ സ്‌ട്രൈക്കേഴ്‌സിലേയും 30,000 സൈനികരെ ചൈനീസ് അതിര്‍ത്തിയിലേക്ക് വിന്യസിക്കും.

ചൈനീസ് അതിര്‍ത്തിയില്‍ എന്തു നീക്കത്തിനും ഇന്ത്യന്‍ സൈന്യത്തിന് സമ്പൂര്‍ണാധികാരം നല്‍കിയിട്ടുണ്ട്.  ചൈനയുടെ ഭാഗത്തുനിന്ന് ഏതുതരം പ്രകോപനമുണ്ടായാലും ശക്തമായ മറുപടി നല്‍കാന്‍  സൈനിക യൂണിറ്റുകള്‍ക്ക് അനുമതി നല്‍കി. ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് തോക്കടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള സൈനിക നടപടിക്ക് അന്തിമ തീരുമാനമെടുക്കാം. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ അധ്യക്ഷതയില്‍ സംയുക്ത സൈനിക മേധാവിയും മൂന്നു സൈനികമേധാവിമാരും തമ്മില്‍ നടത്തിയ നിര്‍ണായക യോഗത്തിലാണ് തീരുമാനം.

തോക്കുള്‍പ്പെടെ ഏതുതരം ആയുധം ഉപയോഗിച്ചും ചൈനീസ് സൈനികരെ നേരിടാനാണ് അനുമതി. 1996ലെയും 2005ലെയും സൈനിക കരാറുകള്‍ അതിര്‍ത്തി പോസ്റ്റുകളിലെ സൈനികര്‍ കണക്കാക്കേണ്ടെന്നും അതിര്‍ത്തിലംഘനമുണ്ടായാല്‍ എന്തും ചെയ്യാമെന്നുമാണ് നിര്‍ദേശം. ചെറിയൊരു അതിര്‍ത്തിലംഘന ശ്രമത്തിന്  പോലും കനത്ത തിരിച്ചടി നല്‍കാന്‍ കഴിയുന്ന സുപ്രധാന തീരുമാനമാണ് ഇന്ത്യ സ്വീകരിച്ചത്.

ചൈനീസ് അതിര്‍ത്തിയില്‍ കരസേനയും വ്യോമാതിര്‍ത്തിയില്‍ വ്യോമസേനയും ബംഗാള്‍ ഉള്‍ക്കടലില്‍ നാവികസേനയും നിതാന്ത ജാഗ്രതയിലിരിക്കാനാണ് നിര്‍ദേശം. ജൂണ്‍ 6ന് കോര്‍ കമാന്‍ഡര്‍തല യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ചൈനീസ് സൈന്യം നടപ്പാക്കും വരെ വിട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാനം. ഗല്‍വാന്‍വാലിയിലെ പട്രോളിങ് പോയിന്റ് 14ന് സമീപം ചൈന സ്ഥാപിച്ച ടെന്റുകള്‍ ധാരണ പ്രകാരം പൊളിച്ചുനീക്കാതെ വന്നതോടെ ഇന്ത്യന്‍ സൈന്യം നശിപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇത്തരം നടപടികള്‍ പാങ്‌ഗോങ് തടാകത്തിലെ തര്‍ക്ക പ്രദേശത്തും സ്വീകരിക്കുമെന്ന സൂചനകളാണ് ഇന്നലത്തെ യോഗ തീരുമാനം നല്‍കുന്നത്.

Tags: armyindian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

India

കുന്നിൻ ചെരുവിലെ മൺവീടിനുള്ളിൽ ഒളിച്ച് കഴിഞ്ഞു ; മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് ജയ്ഷെ ഭീകരരെ കാലപുരിയ്‌ക്കയച്ച് ഇന്ത്യൻ സൈന്യം

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.