Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്റെ മകന്‍ രാജ്യത്തിന് വേണ്ടി പോരാടി, രാഹുല്‍ ഗാന്ധി നിങ്ങളിതില്‍ രാഷ്‌ട്രീയം കളിക്കരുത്; വൈറലായി ധീരജവാന്റെ പിതാവിന്റെ പ്രതികരണം; വീഡിയോ

ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം വളഞ്ഞുവെന്നും മര്‍ദ്ദിച്ചുവെന്നും തനിക്കും പരിക്കേറ്റുവെന്നുമുള്ള സുരേന്ദ്ര സിങ്ങുമായുള്ള ബല്‍വന്തിന്റെ സംഭാഷണം ബല്‍വന്ത് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 10:17 am IST
in India

ന്യൂദല്‍ഹി: ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ 20 സൈനികര്‍  വീരമൃത്യു വരിച്ച സംഭവത്തിന്റെ പേരില്‍ രാഷ്‌ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിന് ചുട്ടമറുപടിയുമായി സൈനികന്റെ പിതാവ്.

‘ഇന്ത്യയുടേത് കരുത്തുറ്റ കരസേനയാണ്. അവര്‍ക്ക് ചൈനയെ തോല്‍പ്പിക്കാന്‍ കഴിയും. രാഹുല്‍ ഗാന്ധീ, ഇത് രാഷ്‌ട്രീയവത്കരിക്കരുത്.’  പറയുന്നത് ബല്‍വന്ത് സിങ്, ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ സുരേന്ദ്ര സിങ്ങിന്റെ അച്ഛന്‍. എന്റെ മകന്‍ ഇന്ത്യന്‍ സൈന്യത്തിനു വേണ്ടി പോരാടി, പോരാട്ടം ഇനിയും തുടരും, വീഡിയോയില്‍ ബല്‍വന്ത് പറഞ്ഞു.  

സിങ്ങിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. കേന്ദ്രമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തു. ‘രാഹുല്‍ നീച രാഷ്‌ട്രീയത്തില്‍ നിന്ന് ഉയരണം. ദേശീയ താത്പര്യത്തിന് ഒപ്പം ശക്തമായി നിലകൊള്ളണം. വീഡിയോ ഷെയര്‍ ചെയ്ത് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ധീരനായ സൈനികന്റെ അച്ഛനാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇത് രാഹുലിനുള്ള വ്യക്തമായ  സന്ദേശമാണ്, അദ്ദേഹം തുടര്‍ന്നു.  

ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം വളഞ്ഞുവെന്നും മര്‍ദ്ദിച്ചുവെന്നും തനിക്കും പരിക്കേറ്റുവെന്നുമുള്ള സുരേന്ദ്ര സിങ്ങുമായുള്ള ബല്‍വന്തിന്റെ സംഭാഷണം ബല്‍വന്ത് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.  ഇത് ഷെയര്‍ ചെയ്ത രാഹുല്‍ കേന്ദ്രം കള്ളം പറയുകയാണെന്ന് കുറിച്ചിരുന്നു. ബല്‍വന്തിന്റെ പോസ്റ്റില്‍ അന്നു സംഭവിച്ച കാര്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഇത് എടുത്ത് രാഹുല്‍ തന്റെ നിലപാടു കൂടി ചേര്‍ത്ത് രാഷ്‌ട്രീയ ആയുധമാക്കുകയായിരുന്നു. രാഹുലിന്റെ ഈ വില കുറഞ്ഞ നടപടിയെയാണ്  ബല്‍വന്ത് രൂക്ഷമായി വിമര്‍ശിക്കുകയും രാഷ്‌ട്രീയ കളിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തത്.

സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് ആരോപിക്കുന്ന രാഹുല്‍ വിഷത്തില്‍ രാജ്യവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തം. സര്‍വകക്ഷി യോഗം പോലും സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണച്ചിട്ടും  ഇന്നലെയും രാഹുല്‍ ചൈനയ്‌ക്കനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. സൈനികരെ ആയുധം നല്‍കാതെ അതിര്‍ത്തിയിലേക്ക് പറഞ്ഞുവിട്ട് കൊലയ്‌ക്കു കൊടുക്കുകയായിരുന്നുവെന്നാണ് രാഹുല്‍ ആദ്യം പറഞ്ഞത്. എന്നാല്‍, സൈനികരുടെ കൈവശം   ആയുധമുണ്ടായിരുന്നുവെന്നും  മുന്‍കാല  കരാറുകള്‍    കാരണം  ഇവര്‍ക്ക് വെടിവയ്‌ക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൂണ്ടിക്കാട്ടിയതോടെ രാഹുല്‍ നാണംകെട്ടിരുന്നു.

Tags: indian armychinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംFather
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.