Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വേദന കൺമുന്നിൽ, ചികിത്സ ഇനിയെന്ന് ?

വേദനകൊണ്ട് പുളയുന്ന രോഗികൾ കൺമുന്നിലെത്തിയാൽ നോക്കി നിൽക്കാനെ ഇവിടത്തെ ഡോക്ടർമാർക്ക് കഴിയുന്നുള്ളു. ആഴ്ചയിൽ മൂന്നുദിവസങ്ങളിലായി അൻപതോളം തിമിര ശസ്ത്രക്രിയകൾ സൗജന്യമായി നടത്തിയിരുന്ന നേത്രരോഗ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചിട്ട് നാലുമാസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 05:21 pm IST
in Thiruvananthapuram

തിരുവനന്തപുരം: ദിവസേന മൂവായിരത്തോളം പാവപ്പെട്ട രോഗികൾ ആശ്രയിച്ചിരുന്ന തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജ്. ഈ വിശേഷണം ചേരുന്ന ആതുരാലയമാണ് തിരുവനന്തപുരം ജനറൽ ആശുപത്രി.  

ഇവിടെ 16 കൊറോണ രോഗികൾ ഇപ്പോൾ ചികിത്സയിലുണ്ട്. 27 പേർ നിരീക്ഷണത്തിലും. ഈ ഒറ്റക്കാരണത്താൽ ആയിരങ്ങൾക്ക് ചികിത്സ നിഷേധിക്കുകയാണ് ഇവിടെ.

വേദനകൊണ്ട് പുളയുന്ന രോഗികൾ കൺമുന്നിലെത്തിയാൽ നോക്കി നിൽക്കാനെ ഇവിടത്തെ ഡോക്ടർമാർക്ക് കഴിയുന്നുള്ളു. ആഴ്ചയിൽ മൂന്നുദിവസങ്ങളിലായി അൻപതോളം തിമിര ശസ്ത്രക്രിയകൾ സൗജന്യമായി നടത്തിയിരുന്ന നേത്രരോഗ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചിട്ട് നാലുമാസം. ദന്തവിഭാഗത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ആൻജിയോഗ്രാം ഉൾപ്പെടെ ഹൃദയസംബന്ധമായ ചികിത്സകളും നിലച്ചു.  

അസ്ഥിരോഗം, ജനറൽ സർജറി, യൂറോളജി, ഇഎൻറ്റി എന്നീ വിഭാഗങ്ങളിലായി ദിവസേന അൻപതിലധികം മേജർ സർജറികൾ നടന്നിരുന്നു ജനറൽ ആശുപത്രിയിൽ. മാസങ്ങളായി ഈ ഓപ്പറേഷൻ തീയേറ്ററിന്റെ വാതിലുകൾ തുറന്നിട്ട്. വൃക്കരോഗികളുടേയും അർബുദരോഗികളുടേയും ദയനീയതകൾ പ്രതിഷേധങ്ങളായപ്പോൾ തുറന്നിട്ടത് ഡയാലിസിസ്, കീമോ വിഭാഗങ്ങൾ മാത്രം.  

18 വാർഡുകളിലായി നൂറുകണക്കിന് രോഗികൾക്ക് കിടത്തി ചികിത്സ നൽകിയിരുന്ന ആശുപത്രിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി രണ്ട് വാർഡുകൾ. ആരോരുമില്ലാത്തവരെ പാർപ്പിച്ചിരിക്കുന്നതിനാൽ ഒൻപതാം വാർഡും അടച്ചിട്ടില്ല.  

തുടർചികിത്സ വേണ്ടവർ, അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയരാകേണ്ടവർ ഒക്കെയും ഇപ്പോൾ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെ.  

കോടികൾ മുടക്കി ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാത്തതിനാൽ നശിച്ചുകൊണ്ടിരിക്കുന്നു. കൊറോണ കാലത്തിനു ശേഷം ഈ ഉപകരണങ്ങൾ ആക്രിയായി മാറുമെന്ന് ജീവനക്കാരിൽ ചിലർ തന്നെ പറയുന്നു.

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജ് എന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ സർക്കാർ ഉദ്ഘാടനം നടത്തിയ ആറുനില മന്ദിരം ജനറൽ ആശുപത്രി വളപ്പിൽ തലയുയർത്തി നിൽക്കുന്നുണ്ട് ഇപ്പോഴും.  

എൽഡിഎഫ് സർക്കാർ രണ്ടാം മെഡിക്കൽ കോളേജ് ആവശ്യമില്ലെന്ന നിലപാട് എടുത്തപ്പോൾ അനാഥമായ ബഹുനില മന്ദിരം. കൊറോണ രോഗികൾക്കായി ഈ മന്ദിരം തുറന്നു നൽകിയെങ്കിൽ ജനറൽ ആശുപത്രിയിലെ മറ്റു ചികിത്സകൾ നിലയ്‌ക്കില്ലായിരുന്നു.  

തീരദേശത്തെയും നഗരത്തിലെ ചേരികളിലെയും ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന ആതുരാലയം. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ചികിത്സാ മികവ്. എന്നിട്ടും…?  

Tags: General HospitalTreatment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.