Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വേദന കൺമുന്നിൽ, ചികിത്സ ഇനിയെന്ന് ?

വേദനകൊണ്ട് പുളയുന്ന രോഗികൾ കൺമുന്നിലെത്തിയാൽ നോക്കി നിൽക്കാനെ ഇവിടത്തെ ഡോക്ടർമാർക്ക് കഴിയുന്നുള്ളു. ആഴ്ചയിൽ മൂന്നുദിവസങ്ങളിലായി അൻപതോളം തിമിര ശസ്ത്രക്രിയകൾ സൗജന്യമായി നടത്തിയിരുന്ന നേത്രരോഗ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചിട്ട് നാലുമാസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 05:21 pm IST
in Thiruvananthapuram

തിരുവനന്തപുരം: ദിവസേന മൂവായിരത്തോളം പാവപ്പെട്ട രോഗികൾ ആശ്രയിച്ചിരുന്ന തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജ്. ഈ വിശേഷണം ചേരുന്ന ആതുരാലയമാണ് തിരുവനന്തപുരം ജനറൽ ആശുപത്രി.  

ഇവിടെ 16 കൊറോണ രോഗികൾ ഇപ്പോൾ ചികിത്സയിലുണ്ട്. 27 പേർ നിരീക്ഷണത്തിലും. ഈ ഒറ്റക്കാരണത്താൽ ആയിരങ്ങൾക്ക് ചികിത്സ നിഷേധിക്കുകയാണ് ഇവിടെ.

വേദനകൊണ്ട് പുളയുന്ന രോഗികൾ കൺമുന്നിലെത്തിയാൽ നോക്കി നിൽക്കാനെ ഇവിടത്തെ ഡോക്ടർമാർക്ക് കഴിയുന്നുള്ളു. ആഴ്ചയിൽ മൂന്നുദിവസങ്ങളിലായി അൻപതോളം തിമിര ശസ്ത്രക്രിയകൾ സൗജന്യമായി നടത്തിയിരുന്ന നേത്രരോഗ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചിട്ട് നാലുമാസം. ദന്തവിഭാഗത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ആൻജിയോഗ്രാം ഉൾപ്പെടെ ഹൃദയസംബന്ധമായ ചികിത്സകളും നിലച്ചു.  

അസ്ഥിരോഗം, ജനറൽ സർജറി, യൂറോളജി, ഇഎൻറ്റി എന്നീ വിഭാഗങ്ങളിലായി ദിവസേന അൻപതിലധികം മേജർ സർജറികൾ നടന്നിരുന്നു ജനറൽ ആശുപത്രിയിൽ. മാസങ്ങളായി ഈ ഓപ്പറേഷൻ തീയേറ്ററിന്റെ വാതിലുകൾ തുറന്നിട്ട്. വൃക്കരോഗികളുടേയും അർബുദരോഗികളുടേയും ദയനീയതകൾ പ്രതിഷേധങ്ങളായപ്പോൾ തുറന്നിട്ടത് ഡയാലിസിസ്, കീമോ വിഭാഗങ്ങൾ മാത്രം.  

18 വാർഡുകളിലായി നൂറുകണക്കിന് രോഗികൾക്ക് കിടത്തി ചികിത്സ നൽകിയിരുന്ന ആശുപത്രിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി രണ്ട് വാർഡുകൾ. ആരോരുമില്ലാത്തവരെ പാർപ്പിച്ചിരിക്കുന്നതിനാൽ ഒൻപതാം വാർഡും അടച്ചിട്ടില്ല.  

തുടർചികിത്സ വേണ്ടവർ, അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയരാകേണ്ടവർ ഒക്കെയും ഇപ്പോൾ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെ.  

കോടികൾ മുടക്കി ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാത്തതിനാൽ നശിച്ചുകൊണ്ടിരിക്കുന്നു. കൊറോണ കാലത്തിനു ശേഷം ഈ ഉപകരണങ്ങൾ ആക്രിയായി മാറുമെന്ന് ജീവനക്കാരിൽ ചിലർ തന്നെ പറയുന്നു.

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജ് എന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ സർക്കാർ ഉദ്ഘാടനം നടത്തിയ ആറുനില മന്ദിരം ജനറൽ ആശുപത്രി വളപ്പിൽ തലയുയർത്തി നിൽക്കുന്നുണ്ട് ഇപ്പോഴും.  

എൽഡിഎഫ് സർക്കാർ രണ്ടാം മെഡിക്കൽ കോളേജ് ആവശ്യമില്ലെന്ന നിലപാട് എടുത്തപ്പോൾ അനാഥമായ ബഹുനില മന്ദിരം. കൊറോണ രോഗികൾക്കായി ഈ മന്ദിരം തുറന്നു നൽകിയെങ്കിൽ ജനറൽ ആശുപത്രിയിലെ മറ്റു ചികിത്സകൾ നിലയ്‌ക്കില്ലായിരുന്നു.  

തീരദേശത്തെയും നഗരത്തിലെ ചേരികളിലെയും ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന ആതുരാലയം. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ചികിത്സാ മികവ്. എന്നിട്ടും…?  

Tags: General HospitalTreatment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

India

അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, ക്രൂരകൃത്യം ബെംഗളുരുവിൽ

Kerala

മോർച്ചറിയിൽ മൃതദേഹം ജീർണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

Thiruvananthapuram

സ്വകാര്യ ആശുപത്രിയിലും ചികിത്സാപ്പിഴവ്; ശസ്ത്രക്രിയയ്‌ക്ക് ശേഷം തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം CSI മിഷൻ ആശുപത്രിക്കെതിരെ പരാതി

Kerala

വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെ നിസാരവത്കരിച്ച് എം സ്വരാജ്

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.