Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്രവ പരിശോധനക്കായി കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍

25 കിലോമീറ്ററിലധികം യാത്രചെയ്താണ് ഇവിടുള്ള ആളുകള്‍ ഇന്നലെ രാവിലെ പത്തരയ്‌ക്ക് ജില്ലാ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ സ്രവം പരിശോദിച്ചതാവട്ടെ ഉച്ചകഴിഞ്ഞ് രണ്ടരമണിക്ക്. ഇത്രയും നേരം ഇവര്‍ ഭക്ഷണം പോലും കഴിക്കാതെ കാത്തിരിയ്‌ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 11:29 am IST
in Idukki

കട്ടപ്പന: കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ നിന്ന് സ്രവം പരിശോധിക്കുവാന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിയ അഞ്ചുപേര്‍ പരിശോധനക്കായി പെരുവഴിയില്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറോളം. മുമ്പ് പഞ്ചായത്തില്‍ നിന്നുള്ളവരെ അടുത്തുള്ള ചിത്തിരപുരം, അടിമാലി എന്നിവിടങ്ങളിലാണ് സ്രവ പരിശോധന നടത്തിവന്നിരുന്നത്.  

എന്നാല്‍ ഇന്നലെ ഡിഎംഒ ഓഫീസില്‍ നിന്നും പ്രത്യേക ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് പഞ്ചായത്തിലെ അഞ്ചുപേരുടെ സ്രവ പരിശോധനക്ക് മെഡിക്കല്‍ കോളജിലേക്ക് അയച്ചത്. 25 കിലോമീറ്ററിലധികം യാത്രചെയ്താണ് ഇവിടുള്ള ആളുകള്‍ ഇന്നലെ രാവിലെ പത്തരയ്‌ക്ക് ജില്ലാ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ സ്രവം പരിശോദിച്ചതാവട്ടെ ഉച്ചകഴിഞ്ഞ് രണ്ടരമണിക്ക്.  

ഇത്രയും നേരം ഇവര്‍ ഭക്ഷണം പോലും കഴിക്കാതെ കാത്തിരിയ്‌ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.  കമ്പിളികണ്ടത്തുള്ള രണ്ടുപേരും മുള്ളരികുടിയിലുള്ള മൂന്നുപേരുമാണ് ഇത്തരത്തില്‍ ദുരിതം അനുഭവിച്ചത്. ക്വാറന്റൈന്‍ പീരിയഡില്‍ ഏഴ് ദിവസം കഴിഞ്ഞ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത അഞ്ചുപേരെയാണ് ഇന്നലെ പരിശോധനക്ക് വിധേയനാക്കിയത്.  

കൊന്നത്തടിയില്‍ നിന്ന് പതിനഞ്ച് കിലോമീറ്ററില്‍ താഴെയെയുള്ള അടിമാലിക്കും ചിത്തിരപുരത്തിനും എത്തുവാന്‍ എന്നിരിക്കെയാണ് ഈ നടപടി. ഡെപ്യൂട്ടി ഡിഎംഒ ഷെഡ്യുള്‍ ഉണ്ടാക്കിയതില്‍ വന്ന പാളിച്ചയാണ് കൊന്നത്തടി പഞ്ചായത്തിലെ ആളുകള്‍ഇടുക്കി ജില്ലാ ആശുപത്രിയില്‍ എത്തേണ്ടിവന്നത്.  ഇതിന് മുന്‍പ് പഞ്ചായത്തിലെ അന്‍പതോളം ആളുകളുടെ സ്രവം പരിശോധിച്ചത് ചിത്തിരപുരത്താണ്. അതാത് മെഡിക്കല്‍ ഓഫീസര്‍മാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇത്തരത്തിലുള്ള കഷ്ടതകള്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുകയില്ല.

ആവശ്യത്തിന് വാഹന സൗകര്യമില്ല

ജില്ലയില്‍ സ്രവം പരിശോധിക്കുവാന്‍ ആളുകളെ എത്തിക്കുവാന്‍ വാഹന സൗകര്യമില്ലാത്തതാണ്   താമസം നേരിടുന്നത്. ജില്ലയില്‍ ആറ് 108 ആംബുലന്‍സ് ആണ് ഇതിനായി  ഉപയോഗിക്കുന്നത്. എന്നാല്‍ ജില്ലയില്‍ അത് പോരാത്ത അവസ്ഥയാണുള്ളത്.  

പരിശോധിക്കുന്ന ആളുകളെ ആശുപത്രിയില്‍ എത്തിച്ച ശേഷം വീണ്ടും അടുത്ത ആളിനെ കൊണ്ടുവരികയും അതാത് ദിവസം തീരുമാനിച്ച ആളുകള്‍ എത്തിയതിന് ശേഷമാണ് പരിശോധന നടത്തുന്നത്. അതിനാലാണ് ആളുകള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത്. നാല് മണിക്കൂര്‍ മാത്രമേ   പിപിഇ കിറ്റുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ എല്ലാ ആളുകളും എത്തിയതിനു ശേഷമേ സ്രവം കളക്ട് ചെയ്യുകയുള്ളൂ. അടിയന്തരമായി സ്വകാര്യ വാഹങ്ങള്‍ അടക്കം ഇതിനായി ഉപയോഗിച്ചാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

Tags: idukkiടെസ്റ്റ്covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പുതിയ വാര്‍ത്തകള്‍

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.