Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്രവ പരിശോധനക്കായി കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍

25 കിലോമീറ്ററിലധികം യാത്രചെയ്താണ് ഇവിടുള്ള ആളുകള്‍ ഇന്നലെ രാവിലെ പത്തരയ്‌ക്ക് ജില്ലാ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ സ്രവം പരിശോദിച്ചതാവട്ടെ ഉച്ചകഴിഞ്ഞ് രണ്ടരമണിക്ക്. ഇത്രയും നേരം ഇവര്‍ ഭക്ഷണം പോലും കഴിക്കാതെ കാത്തിരിയ്‌ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 11:29 am IST
inIdukki

കട്ടപ്പന: കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ നിന്ന് സ്രവം പരിശോധിക്കുവാന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിയ അഞ്ചുപേര്‍ പരിശോധനക്കായി പെരുവഴിയില്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറോളം. മുമ്പ് പഞ്ചായത്തില്‍ നിന്നുള്ളവരെ അടുത്തുള്ള ചിത്തിരപുരം, അടിമാലി എന്നിവിടങ്ങളിലാണ് സ്രവ പരിശോധന നടത്തിവന്നിരുന്നത്.  

എന്നാല്‍ ഇന്നലെ ഡിഎംഒ ഓഫീസില്‍ നിന്നും പ്രത്യേക ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് പഞ്ചായത്തിലെ അഞ്ചുപേരുടെ സ്രവ പരിശോധനക്ക് മെഡിക്കല്‍ കോളജിലേക്ക് അയച്ചത്. 25 കിലോമീറ്ററിലധികം യാത്രചെയ്താണ് ഇവിടുള്ള ആളുകള്‍ ഇന്നലെ രാവിലെ പത്തരയ്‌ക്ക് ജില്ലാ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ സ്രവം പരിശോദിച്ചതാവട്ടെ ഉച്ചകഴിഞ്ഞ് രണ്ടരമണിക്ക്.  

ഇത്രയും നേരം ഇവര്‍ ഭക്ഷണം പോലും കഴിക്കാതെ കാത്തിരിയ്‌ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.  കമ്പിളികണ്ടത്തുള്ള രണ്ടുപേരും മുള്ളരികുടിയിലുള്ള മൂന്നുപേരുമാണ് ഇത്തരത്തില്‍ ദുരിതം അനുഭവിച്ചത്. ക്വാറന്റൈന്‍ പീരിയഡില്‍ ഏഴ് ദിവസം കഴിഞ്ഞ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത അഞ്ചുപേരെയാണ് ഇന്നലെ പരിശോധനക്ക് വിധേയനാക്കിയത്.  

കൊന്നത്തടിയില്‍ നിന്ന് പതിനഞ്ച് കിലോമീറ്ററില്‍ താഴെയെയുള്ള അടിമാലിക്കും ചിത്തിരപുരത്തിനും എത്തുവാന്‍ എന്നിരിക്കെയാണ് ഈ നടപടി. ഡെപ്യൂട്ടി ഡിഎംഒ ഷെഡ്യുള്‍ ഉണ്ടാക്കിയതില്‍ വന്ന പാളിച്ചയാണ് കൊന്നത്തടി പഞ്ചായത്തിലെ ആളുകള്‍ഇടുക്കി ജില്ലാ ആശുപത്രിയില്‍ എത്തേണ്ടിവന്നത്.  ഇതിന് മുന്‍പ് പഞ്ചായത്തിലെ അന്‍പതോളം ആളുകളുടെ സ്രവം പരിശോധിച്ചത് ചിത്തിരപുരത്താണ്. അതാത് മെഡിക്കല്‍ ഓഫീസര്‍മാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇത്തരത്തിലുള്ള കഷ്ടതകള്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുകയില്ല.

ആവശ്യത്തിന് വാഹന സൗകര്യമില്ല

ജില്ലയില്‍ സ്രവം പരിശോധിക്കുവാന്‍ ആളുകളെ എത്തിക്കുവാന്‍ വാഹന സൗകര്യമില്ലാത്തതാണ്   താമസം നേരിടുന്നത്. ജില്ലയില്‍ ആറ് 108 ആംബുലന്‍സ് ആണ് ഇതിനായി  ഉപയോഗിക്കുന്നത്. എന്നാല്‍ ജില്ലയില്‍ അത് പോരാത്ത അവസ്ഥയാണുള്ളത്.  

പരിശോധിക്കുന്ന ആളുകളെ ആശുപത്രിയില്‍ എത്തിച്ച ശേഷം വീണ്ടും അടുത്ത ആളിനെ കൊണ്ടുവരികയും അതാത് ദിവസം തീരുമാനിച്ച ആളുകള്‍ എത്തിയതിന് ശേഷമാണ് പരിശോധന നടത്തുന്നത്. അതിനാലാണ് ആളുകള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത്. നാല് മണിക്കൂര്‍ മാത്രമേ   പിപിഇ കിറ്റുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ എല്ലാ ആളുകളും എത്തിയതിനു ശേഷമേ സ്രവം കളക്ട് ചെയ്യുകയുള്ളൂ. അടിയന്തരമായി സ്വകാര്യ വാഹങ്ങള്‍ അടക്കം ഇതിനായി ഉപയോഗിച്ചാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

Tags: idukkiടെസ്റ്റ്covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.