Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്രവ പരിശോധനക്കായി കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍

25 കിലോമീറ്ററിലധികം യാത്രചെയ്താണ് ഇവിടുള്ള ആളുകള്‍ ഇന്നലെ രാവിലെ പത്തരയ്‌ക്ക് ജില്ലാ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ സ്രവം പരിശോദിച്ചതാവട്ടെ ഉച്ചകഴിഞ്ഞ് രണ്ടരമണിക്ക്. ഇത്രയും നേരം ഇവര്‍ ഭക്ഷണം പോലും കഴിക്കാതെ കാത്തിരിയ്‌ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 11:29 am IST
in Idukki

കട്ടപ്പന: കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ നിന്ന് സ്രവം പരിശോധിക്കുവാന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിയ അഞ്ചുപേര്‍ പരിശോധനക്കായി പെരുവഴിയില്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറോളം. മുമ്പ് പഞ്ചായത്തില്‍ നിന്നുള്ളവരെ അടുത്തുള്ള ചിത്തിരപുരം, അടിമാലി എന്നിവിടങ്ങളിലാണ് സ്രവ പരിശോധന നടത്തിവന്നിരുന്നത്.  

എന്നാല്‍ ഇന്നലെ ഡിഎംഒ ഓഫീസില്‍ നിന്നും പ്രത്യേക ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് പഞ്ചായത്തിലെ അഞ്ചുപേരുടെ സ്രവ പരിശോധനക്ക് മെഡിക്കല്‍ കോളജിലേക്ക് അയച്ചത്. 25 കിലോമീറ്ററിലധികം യാത്രചെയ്താണ് ഇവിടുള്ള ആളുകള്‍ ഇന്നലെ രാവിലെ പത്തരയ്‌ക്ക് ജില്ലാ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ സ്രവം പരിശോദിച്ചതാവട്ടെ ഉച്ചകഴിഞ്ഞ് രണ്ടരമണിക്ക്.  

ഇത്രയും നേരം ഇവര്‍ ഭക്ഷണം പോലും കഴിക്കാതെ കാത്തിരിയ്‌ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.  കമ്പിളികണ്ടത്തുള്ള രണ്ടുപേരും മുള്ളരികുടിയിലുള്ള മൂന്നുപേരുമാണ് ഇത്തരത്തില്‍ ദുരിതം അനുഭവിച്ചത്. ക്വാറന്റൈന്‍ പീരിയഡില്‍ ഏഴ് ദിവസം കഴിഞ്ഞ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത അഞ്ചുപേരെയാണ് ഇന്നലെ പരിശോധനക്ക് വിധേയനാക്കിയത്.  

കൊന്നത്തടിയില്‍ നിന്ന് പതിനഞ്ച് കിലോമീറ്ററില്‍ താഴെയെയുള്ള അടിമാലിക്കും ചിത്തിരപുരത്തിനും എത്തുവാന്‍ എന്നിരിക്കെയാണ് ഈ നടപടി. ഡെപ്യൂട്ടി ഡിഎംഒ ഷെഡ്യുള്‍ ഉണ്ടാക്കിയതില്‍ വന്ന പാളിച്ചയാണ് കൊന്നത്തടി പഞ്ചായത്തിലെ ആളുകള്‍ഇടുക്കി ജില്ലാ ആശുപത്രിയില്‍ എത്തേണ്ടിവന്നത്.  ഇതിന് മുന്‍പ് പഞ്ചായത്തിലെ അന്‍പതോളം ആളുകളുടെ സ്രവം പരിശോധിച്ചത് ചിത്തിരപുരത്താണ്. അതാത് മെഡിക്കല്‍ ഓഫീസര്‍മാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇത്തരത്തിലുള്ള കഷ്ടതകള്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുകയില്ല.

ആവശ്യത്തിന് വാഹന സൗകര്യമില്ല

ജില്ലയില്‍ സ്രവം പരിശോധിക്കുവാന്‍ ആളുകളെ എത്തിക്കുവാന്‍ വാഹന സൗകര്യമില്ലാത്തതാണ്   താമസം നേരിടുന്നത്. ജില്ലയില്‍ ആറ് 108 ആംബുലന്‍സ് ആണ് ഇതിനായി  ഉപയോഗിക്കുന്നത്. എന്നാല്‍ ജില്ലയില്‍ അത് പോരാത്ത അവസ്ഥയാണുള്ളത്.  

പരിശോധിക്കുന്ന ആളുകളെ ആശുപത്രിയില്‍ എത്തിച്ച ശേഷം വീണ്ടും അടുത്ത ആളിനെ കൊണ്ടുവരികയും അതാത് ദിവസം തീരുമാനിച്ച ആളുകള്‍ എത്തിയതിന് ശേഷമാണ് പരിശോധന നടത്തുന്നത്. അതിനാലാണ് ആളുകള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത്. നാല് മണിക്കൂര്‍ മാത്രമേ   പിപിഇ കിറ്റുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ എല്ലാ ആളുകളും എത്തിയതിനു ശേഷമേ സ്രവം കളക്ട് ചെയ്യുകയുള്ളൂ. അടിയന്തരമായി സ്വകാര്യ വാഹങ്ങള്‍ അടക്കം ഇതിനായി ഉപയോഗിച്ചാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

Tags: idukkiടെസ്റ്റ്covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

പുതിയ വാര്‍ത്തകള്‍

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

വില്ലനായത് കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസ്; മൂന്നുപേരുടെ സാമ്പിളുകളിൽ ഷിഗെല്ല, അല്‍ റീമിനെതിരെ കേസെടുത്ത് പോലീസ്

ലോകകപ്പ് മത്സരത്തിനിടെ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി മക്കായക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍

അയാള്‍ കഥയെഴുതുകയാണ്… 18-ാം ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ എന്റിക്വെ മാര്‍ക്വെസ്

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.