Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

‘കാരുണ്യ ഫാര്‍മസി’യില്‍ ജീവന്‍രക്ഷാ മരുന്നുകളില്ല; നിര്‍ധന രോഗികള്‍ ദുരിതത്തില്‍, നടപടിയെടുക്കാതെ സര്‍ക്കാര്‍

പല മരുന്നുകളും ഇല്ലാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ മാസങ്ങളായി ബുദ്ധിമുട്ടിലാണ്. പല ജീവന്‍ രക്ഷാ മരുന്നുകളും സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇരട്ടി പണം നല്‍കി വാങ്ങേണ്ട ഗതികേടിലാണ് പാവപ്പെട്ട രോഗികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 04:22 pm IST
in Thrissur

തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജിന്റെ മെയിന്‍ ഗേറ്റിനടുത്തായി പ്രവര്‍ത്തിക്കുന്ന ‘കാരുണ്യ ഫാര്‍മസി’യില്‍ മരുന്നില്ലാത്തത് നിര്‍ധന രോഗികളെ ദുരിതത്തിലാക്കുന്നു. ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെയുള്ളവ ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കുന്ന ഫാര്‍മസിയില്‍ ഒട്ടുമിക്ക മരുന്നുകളും ഇപ്പോള്‍ സ്റ്റോക്കില്ല.  

പല മരുന്നുകളും ഇല്ലാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ മാസങ്ങളായി ബുദ്ധിമുട്ടിലാണ്. പല ജീവന്‍ രക്ഷാ മരുന്നുകളും സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇരട്ടി പണം നല്‍കി വാങ്ങേണ്ട ഗതികേടിലാണ് പാവപ്പെട്ട രോഗികള്‍. ഹീമോഫീലിയ ഉള്‍പ്പെടെയുള്ള പല ഗുരുതരരോഗങ്ങളും ബാധിച്ച നിര്‍ധന കുടുംബങ്ങളിലെ രോഗികളില്‍ പലര്‍ക്കും വന്‍ തുകയ്‌ക്ക് പുറമെ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്.  

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കാരുണ്യ മരുന്ന് വിതരണ വിഭാഗമാണ് കാരുണ്യ ഫാര്‍മസിയുടെ മേല്‍നോട്ടം വഹിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യ മരുന്നുകള്‍ ലഭ്യമാകാത്ത ദയനീയ സാഹചര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയില്‍ തൃശൂര്‍ ജില്ലാ മജിസ്ട്രേറ്റ്, മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് അരുണ്‍ചന്ദ് പാലക്കാട്ടിരി പരാതി നല്‍കിയിരുന്നു.  

മരുന്നുകള്‍ ലഭ്യമാക്കാന്‍ പ്രാഥമിക നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നാണ്  കെഎംഎസ്‌സിഎല്‍ കാരുണ്യ മരുന്ന് വിതരണ വിഭാഗം ജനറല്‍ മാനേജര്‍ ഈമാസം 11ന് അയച്ച മറുപടിയില്‍ പറയുന്നത്. സ്റ്റോക്കെടുപ്പില്‍ കൊണ്ടുവന്ന ചില നിയന്ത്രണങ്ങളും കാലതാമസവും മൂലമാണ് മരുന്നുകള്‍ മാസങ്ങളായി ലഭ്യമല്ലാതിരുന്നതെന്നുള്ള വിവരം അന്വേഷണത്തില്‍ കണ്ടെത്തിയെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലാത്തത് സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ ഓഫീസിലേക്കും പരാതി നല്‍കിയിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അതിവേഗ നടപടികളെടുക്കാതെ ‘ചുവപ്പ് നാടയില്‍’ നീണ്ട 5 മാസത്തോളം പരാതി കുടുങ്ങി കിടന്നതിനു ശേഷമാണ് ഇപ്പോള്‍ മറുപടി ലഭിച്ചത്. സമൂഹത്തിലെ താഴെ തട്ടിലുള്ള പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് മാസങ്ങളായി കാരുണ്യ ഫാര്‍മസിയില്‍ നിന്ന് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാതെയായിട്ടും സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട്.  

.

Tags: karunya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കാരുണ്യ – പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന ആരോഗ്യപദ്ധതി മൊബൈല്‍ ആപ്പ് പുറത്തിറക്കി

Kerala

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി : നിയമവിരുദ്ധ എന്റോള്‍മെന്റില്‍ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പ്

Kerala

ഹീമോഫീലിയ മരുന്നുകള്‍ കിട്ടാനില്ല: രോഗികള്‍ ദുരിതത്തില്‍, ആശാധാര പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 2000 രോഗികൾ

Kerala

ആരോഗ്യ സുരക്ഷാ പദ്ധതികൾക്ക് പണം അനുവദിക്കാതെ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിക്കണം ..എൻ ഹരി

Kerala

സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യപദ്ധതിക്ക് കേന്ദ്രം നല്‍കിയത് 138 കോടി; 42 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.