Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

‘കാരുണ്യ ഫാര്‍മസി’യില്‍ ജീവന്‍രക്ഷാ മരുന്നുകളില്ല; നിര്‍ധന രോഗികള്‍ ദുരിതത്തില്‍, നടപടിയെടുക്കാതെ സര്‍ക്കാര്‍

പല മരുന്നുകളും ഇല്ലാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ മാസങ്ങളായി ബുദ്ധിമുട്ടിലാണ്. പല ജീവന്‍ രക്ഷാ മരുന്നുകളും സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇരട്ടി പണം നല്‍കി വാങ്ങേണ്ട ഗതികേടിലാണ് പാവപ്പെട്ട രോഗികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 04:22 pm IST
inThrissur

തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജിന്റെ മെയിന്‍ ഗേറ്റിനടുത്തായി പ്രവര്‍ത്തിക്കുന്ന ‘കാരുണ്യ ഫാര്‍മസി’യില്‍ മരുന്നില്ലാത്തത് നിര്‍ധന രോഗികളെ ദുരിതത്തിലാക്കുന്നു. ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെയുള്ളവ ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കുന്ന ഫാര്‍മസിയില്‍ ഒട്ടുമിക്ക മരുന്നുകളും ഇപ്പോള്‍ സ്റ്റോക്കില്ല.  

പല മരുന്നുകളും ഇല്ലാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ മാസങ്ങളായി ബുദ്ധിമുട്ടിലാണ്. പല ജീവന്‍ രക്ഷാ മരുന്നുകളും സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇരട്ടി പണം നല്‍കി വാങ്ങേണ്ട ഗതികേടിലാണ് പാവപ്പെട്ട രോഗികള്‍. ഹീമോഫീലിയ ഉള്‍പ്പെടെയുള്ള പല ഗുരുതരരോഗങ്ങളും ബാധിച്ച നിര്‍ധന കുടുംബങ്ങളിലെ രോഗികളില്‍ പലര്‍ക്കും വന്‍ തുകയ്‌ക്ക് പുറമെ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്.  

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കാരുണ്യ മരുന്ന് വിതരണ വിഭാഗമാണ് കാരുണ്യ ഫാര്‍മസിയുടെ മേല്‍നോട്ടം വഹിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യ മരുന്നുകള്‍ ലഭ്യമാകാത്ത ദയനീയ സാഹചര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയില്‍ തൃശൂര്‍ ജില്ലാ മജിസ്ട്രേറ്റ്, മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് അരുണ്‍ചന്ദ് പാലക്കാട്ടിരി പരാതി നല്‍കിയിരുന്നു.  

മരുന്നുകള്‍ ലഭ്യമാക്കാന്‍ പ്രാഥമിക നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നാണ്  കെഎംഎസ്‌സിഎല്‍ കാരുണ്യ മരുന്ന് വിതരണ വിഭാഗം ജനറല്‍ മാനേജര്‍ ഈമാസം 11ന് അയച്ച മറുപടിയില്‍ പറയുന്നത്. സ്റ്റോക്കെടുപ്പില്‍ കൊണ്ടുവന്ന ചില നിയന്ത്രണങ്ങളും കാലതാമസവും മൂലമാണ് മരുന്നുകള്‍ മാസങ്ങളായി ലഭ്യമല്ലാതിരുന്നതെന്നുള്ള വിവരം അന്വേഷണത്തില്‍ കണ്ടെത്തിയെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലാത്തത് സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ ഓഫീസിലേക്കും പരാതി നല്‍കിയിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അതിവേഗ നടപടികളെടുക്കാതെ ‘ചുവപ്പ് നാടയില്‍’ നീണ്ട 5 മാസത്തോളം പരാതി കുടുങ്ങി കിടന്നതിനു ശേഷമാണ് ഇപ്പോള്‍ മറുപടി ലഭിച്ചത്. സമൂഹത്തിലെ താഴെ തട്ടിലുള്ള പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് മാസങ്ങളായി കാരുണ്യ ഫാര്‍മസിയില്‍ നിന്ന് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാതെയായിട്ടും സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട്.  

.

Tags: karunya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കാരുണ്യ – പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന ആരോഗ്യപദ്ധതി മൊബൈല്‍ ആപ്പ് പുറത്തിറക്കി

Kerala

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി : നിയമവിരുദ്ധ എന്റോള്‍മെന്റില്‍ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പ്

Kerala

ഹീമോഫീലിയ മരുന്നുകള്‍ കിട്ടാനില്ല: രോഗികള്‍ ദുരിതത്തില്‍, ആശാധാര പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 2000 രോഗികൾ

Kerala

ആരോഗ്യ സുരക്ഷാ പദ്ധതികൾക്ക് പണം അനുവദിക്കാതെ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിക്കണം ..എൻ ഹരി

Kerala

സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യപദ്ധതിക്ക് കേന്ദ്രം നല്‍കിയത് 138 കോടി; 42 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം

കാലഘട്ടത്തിന്റെ കാവലാള്‍

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

വിവാഹ ചിത്രം. കെ.ജി. മാരാരോടൊപ്പം

അപ്രതീക്ഷിതം, ഈ വേര്‍പാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.