Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക പ്രതിസന്ധി താങ്ങാനാകതെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് പത്തിലധികം കശുവണ്ടി വ്യവസായികള്‍; പിണറായി സര്‍ക്കാര്‍ നിഷ്‌ക്രിയം

സ്വകാര്യ മേഖലയിലെ 750ഓളം കശുവണ്ടി ഫാക്ടറികളാണ് ഇതുവരെ പൂട്ടിയത്. നിരവധി ഫാക്ടറികള്‍ എപ്പോള്‍ പൂട്ടുമെന്നറിയാത്ത അവസ്ഥയിലാണ്. 834 ഫാക്ടറികളാണ് ആകെയുള്ളത്. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുപ്പതും കാപ്പെക്‌സിന്റെ പത്തും ഫാക്ടറികളൊഴിച്ചാല്‍ മറ്റുള്ളവയെല്ലാം സ്വകാര്യമേഖലയിലാണ്. പൂട്ടിയ ഫാക്ടറികളില്‍ ഭൂരിഭാഗവും കൊല്ലം ജില്ലയിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെയും പൂട്ടിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 14, 2020, 01:30 pm IST
in Kerala

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും ദീര്‍ഘവീക്ഷണമില്ലായ്‌മ മൂലം കശുവണ്ടി വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക്. സാമ്പത്തിക പ്രതിസന്ധി താങ്ങാന്‍ കഴിയാതെ കഴിഞ്ഞ ദിവസം ഒരു വ്യവസായി കൂടി ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലെ നിര്‍മലമാതാ ഫാക്ടറിയുടെ ഉടമ സൈമണാണ് ആത്മഹത്യ ചെയ്തത്. 90 ശതമാനത്തോളം ഫാക്ടറികള്‍ പൂട്ടിയിട്ടും പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

സ്വകാര്യ മേഖലയിലെ 750ഓളം കശുവണ്ടി ഫാക്ടറികളാണ് ഇതുവരെ പൂട്ടിയത്. നിരവധി ഫാക്ടറികള്‍ എപ്പോള്‍ പൂട്ടുമെന്നറിയാത്ത അവസ്ഥയിലാണ്. 834 ഫാക്ടറികളാണ് ആകെയുള്ളത്. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുപ്പതും കാപ്പെക്‌സിന്റെ പത്തും ഫാക്ടറികളൊഴിച്ചാല്‍ മറ്റുള്ളവയെല്ലാം സ്വകാര്യമേഖലയിലാണ്. പൂട്ടിയ ഫാക്ടറികളില്‍ ഭൂരിഭാഗവും കൊല്ലം ജില്ലയിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെയും പൂട്ടിയിട്ടുണ്ട്. വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്‌പകള്‍ തിരിച്ചടയ്‌ക്കാനാകാതെ വന്നതോടെ ഫാക്ടറി ഉടമകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെടുകയായിരുന്നു.

2012 മുതല്‍ കശുവണ്ടി വ്യവസായം തകര്‍ച്ചയിലാണ്. സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കി. പല ഫാക്ടറി ഉടമകളുടെയും വീടുകള്‍ ജപ്തി ചെയ്തു. നൂറ്റമ്പതിലധികം പേര്‍ക്കെതിരെ ഇതുവരെ ജപ്തി നടപടി കൈക്കൊണ്ടു.

തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന വ്യവസായത്തെ കരകയറ്റാന്‍ സംസ്ഥാന സര്‍ക്കാരോ കശുവണ്ടി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയോ യാതൊന്നും ചെയ്തിട്ടില്ലെന്ന് ഫാക്ടറി ഉടമകള്‍ പറയുന്നു.  കശുവണ്ടി വ്യവസായം വ്യവസായ വകുപ്പിന് കീഴിലല്ല. അതിനാല്‍, ആ വകുപ്പിലെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള അര്‍ഹത ലഭിക്കില്ല.

വ്യവസായം തകര്‍ന്നതോടെ തൊഴിലാളികളും പെരുവഴിയിലായി. പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങളും നഷ്ടമായി. കശുവണ്ടി വ്യവസായത്തെ വ്യവസായ വകുപ്പില്‍ ഉള്‍പ്പെടുത്തിയാല്‍ വിവിധ സഹായങ്ങള്‍ ലഭിക്കും. കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കാപ്പെക്‌സിന്റെയും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കൊല്ലത്തു മാത്രം മുന്നൂറില്‍പ്പരം സ്വകാര്യഫാക്ടറികള്‍ ഇപ്പോഴും അടഞ്ഞുകിടക്കുന്നു. അമിതവില നല്‍കി തോട്ടണ്ടി വാങ്ങി ഫാക്ടറി നടത്തിക്കൊണ്ടുപോകാനാകില്ലെന്ന് ഉടമകള്‍ പറയുന്നു.

സജി അഭിരാമം

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇന്ത്യയിലെത്തി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

ഒളിവിൽ പോയ ഭീകരൻ ഹുഫൈസ മുംബൈയിൽ അറസ്റ്റിൽ : പിടിയിലായത് ദാവൂദിന്റെ അടുത്ത കൂട്ടാളി

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

അഭിഷേക് ബാനര്‍ജിയും ഭാര്യയും(ഇടത്ത്) നാല് നിലയുള്ള അഭിഷേക് ബാനര്‍ജിയുടെ ആഡംബര വസതി (വലത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

മലയിടംതുരുത്തില്‍ 9 ാം തീയതിക്കകം കുടിയൊഴിപ്പിക്കല്‍ നടപ്പാക്കണമെന്ന് കോടതി

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല, ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമില്ലാത്ത നേതാവ്: ആഞ്ഞടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്വേഷണത്തിന് പ്രത്യേക സംഘം, അന്വേഷിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോളിളക്കം സൃഷ്ടിച്ച സംഭവം

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

ബംഗാള്‍ നിയമസഭയില്‍ മമത പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്; മമതയ്‌ക്ക് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.