Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇതര സംസ്ഥാന തൊഴിലാളികൾ തിരികെയെത്തുന്നു; പരിശോധനയില്ല, ആശങ്കയിൽ കേരളം

തിരുവനന്തപുരത്തേയ്‌ക്കുള്ള നിസാമുദീൻ ട്രെയിനിലാണ് ഇതര സംസ്ഥാന തൊഴിലാളികളെത്തുന്നത്. ടിക്കറ്റെടുത്ത് എത്തുന്ന ഇവർക്ക് റെയിൽവേ സ്റ്റേഷനിൽ വേണ്ട പരിശോധനയില്ല.

രാജേഷ് ദേവ്‌byരാജേഷ് ദേവ്‌
Jun 14, 2020, 11:55 am IST
inThiruvananthapuram

തിരുവനന്തപുരം: കൊറോണ പകർച്ചവ്യാധിയെ തുടർന്ന് സംസ്ഥാനം വിട്ട ഇതര സംസ്ഥാന തൊഴിലാളികൾ തിരികെയെത്തുന്നു. രോഗം പകരാനുള്ള സാധ്യത മുൻനിർത്തി സർക്കാർ സംവിധനങ്ങളിൽ അവരുടെ ദേശത്തേയ്‌ക്ക് പറഞ്ഞുവിട്ടവരാണ്  ദിവസങ്ങൾ പിന്നിടും മുമ്പേ തിരികെയെത്തുന്നത്. ഇത് രോഗപകർച്ച വർദ്ധിക്കുമെന്ന ആശങ്കയ്‌ക്കും വഴിയൊരുക്കിയിരിക്കുകയാണ്. ഇവരിൽ പലരും രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നാണ് തിരികെ എത്തുന്നത്.

സംസ്ഥാനത്ത് അനവധി പേർ തിരികെയെത്തിയതായിട്ടാണ് വിവരം. തിരുവനന്തപുരത്തേയ്‌ക്കുള്ള നിസാമുദീൻ ട്രെയിനിലാണ് ഇതര സംസ്ഥാന തൊഴിലാളികളെത്തുന്നത്. ടിക്കറ്റെടുത്ത് എത്തുന്ന ഇവർക്ക് റെയിൽവേ സ്റ്റേഷനിൽ വേണ്ട പരിശോധനയില്ല.  ശരീരോഷ്മാവ് പരിശോധിച്ചുകഴിഞ്ഞാൽ അവരെ താമസയിടങ്ങളിലേയ്‌ക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. തൊഴിലിടങ്ങളിലെ കരാറുകാരുടെ നേതൃത്വത്തിലാണ് ഇവർ എത്തുന്നത്. മാത്രവുമല്ല ഇവിടുന്ന് പോയവർ കൃത്യമായി കോറന്റൈൻ അനുഷ്ഠിക്കാതെയാണ് വരവെന്നതും ശ്രദ്ധേയമാണ്. കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിലുള്ള ലോക് ഡൗണിൽ തിരികെ പോകണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിലായി പ്രതിഷേധങ്ങളുണ്ടാക്കിയ ഇവരെ ലോക്ഡൗണിന് അയവ് വന്നതോടെയാണ്  തീവണ്ടി മാർഗ്ഗം കയറ്റി വിട്ടത്.  

യാത്രയ്‌ക്കിടയിലും അവരുടെ നാട്ടിലുമൊക്കെയായി രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോയെന്നതും സംശയത്തിലാണ്. ഈ സാഹചര്യത്തിൽ പെട്ടെന്നുള്ള തിരിച്ചുവരവും കൃത്യമായി പരിശോധനയില്ലാത്തതും രോഗം സമൂഹവ്യാപനം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ പ്രധാനപ്പെട്ട പല പ്രദേശങ്ങളിലും ഇത്തരത്തിൽ മടങ്ങിവന്നിട്ടുണ്ട്.  

പകർച്ചവ്യാധിയുടെ ആശങ്ക മാറുംമുമ്പേ ഇതര സംസ്ഥാന  തൊഴിലാളികളുടെ തിരിച്ചുവരവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. സർക്കാർ നിയന്ത്രണ സംവിധാനങ്ങളുടെ വീഴ്ചയാണിതെന്നാണ് ആരോപണം. രോഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലുള്ളവരാണ് ഇവിടെയെത്തുന്നവരിൽ പലരും. എന്നാൽ ഇങ്ങനെയെത്തുന്നവർക്ക്  സർക്കാർ കോറന്റൈൻ ഇല്ല. പകരം കരാറുകാർ ഒരുക്കിയിക്കുള്ള താമസയിടങ്ങളിലേയ്‌ക്കാണ് വിടുന്നത്. രോഗപകർച്ചയുണ്ടായ സമയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ കഴിയുന്ന ക്യാമ്പുകളുടെ അവസ്ഥ പുറംലോകം അറിഞ്ഞതാണ്. മൂന്ന് പേർക്ക് കിടക്കാനുള്ള മുറിയിൽ പത്ത് പേരോളമാണ് കഴിഞ്ഞത്. ഇപ്പോഴത്തെ  രോഗ പകർച്ച ഭീതിതമായ സ്ഥിതിയിൽ എത്തിനിൽക്കെ തിരികെയെത്തുന്നവർ ഇത്തരത്തിലുള്ള  ക്യാമ്പുകളിൽ  കഴിയേണ്ട സാഹചര്യമുണ്ടായാൽ രോഗപകർച്ച വ്യാപകമാകും.  

Tags: keralaഇതര സംസ്ഥാന തൊഴിലാളികള്‍covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.