Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇതര സംസ്ഥാന തൊഴിലാളികൾ തിരികെയെത്തുന്നു; പരിശോധനയില്ല, ആശങ്കയിൽ കേരളം

തിരുവനന്തപുരത്തേയ്‌ക്കുള്ള നിസാമുദീൻ ട്രെയിനിലാണ് ഇതര സംസ്ഥാന തൊഴിലാളികളെത്തുന്നത്. ടിക്കറ്റെടുത്ത് എത്തുന്ന ഇവർക്ക് റെയിൽവേ സ്റ്റേഷനിൽ വേണ്ട പരിശോധനയില്ല.

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
Jun 14, 2020, 11:55 am IST
in Thiruvananthapuram

തിരുവനന്തപുരം: കൊറോണ പകർച്ചവ്യാധിയെ തുടർന്ന് സംസ്ഥാനം വിട്ട ഇതര സംസ്ഥാന തൊഴിലാളികൾ തിരികെയെത്തുന്നു. രോഗം പകരാനുള്ള സാധ്യത മുൻനിർത്തി സർക്കാർ സംവിധനങ്ങളിൽ അവരുടെ ദേശത്തേയ്‌ക്ക് പറഞ്ഞുവിട്ടവരാണ്  ദിവസങ്ങൾ പിന്നിടും മുമ്പേ തിരികെയെത്തുന്നത്. ഇത് രോഗപകർച്ച വർദ്ധിക്കുമെന്ന ആശങ്കയ്‌ക്കും വഴിയൊരുക്കിയിരിക്കുകയാണ്. ഇവരിൽ പലരും രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നാണ് തിരികെ എത്തുന്നത്.

സംസ്ഥാനത്ത് അനവധി പേർ തിരികെയെത്തിയതായിട്ടാണ് വിവരം. തിരുവനന്തപുരത്തേയ്‌ക്കുള്ള നിസാമുദീൻ ട്രെയിനിലാണ് ഇതര സംസ്ഥാന തൊഴിലാളികളെത്തുന്നത്. ടിക്കറ്റെടുത്ത് എത്തുന്ന ഇവർക്ക് റെയിൽവേ സ്റ്റേഷനിൽ വേണ്ട പരിശോധനയില്ല.  ശരീരോഷ്മാവ് പരിശോധിച്ചുകഴിഞ്ഞാൽ അവരെ താമസയിടങ്ങളിലേയ്‌ക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. തൊഴിലിടങ്ങളിലെ കരാറുകാരുടെ നേതൃത്വത്തിലാണ് ഇവർ എത്തുന്നത്. മാത്രവുമല്ല ഇവിടുന്ന് പോയവർ കൃത്യമായി കോറന്റൈൻ അനുഷ്ഠിക്കാതെയാണ് വരവെന്നതും ശ്രദ്ധേയമാണ്. കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിലുള്ള ലോക് ഡൗണിൽ തിരികെ പോകണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിലായി പ്രതിഷേധങ്ങളുണ്ടാക്കിയ ഇവരെ ലോക്ഡൗണിന് അയവ് വന്നതോടെയാണ്  തീവണ്ടി മാർഗ്ഗം കയറ്റി വിട്ടത്.  

യാത്രയ്‌ക്കിടയിലും അവരുടെ നാട്ടിലുമൊക്കെയായി രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോയെന്നതും സംശയത്തിലാണ്. ഈ സാഹചര്യത്തിൽ പെട്ടെന്നുള്ള തിരിച്ചുവരവും കൃത്യമായി പരിശോധനയില്ലാത്തതും രോഗം സമൂഹവ്യാപനം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ പ്രധാനപ്പെട്ട പല പ്രദേശങ്ങളിലും ഇത്തരത്തിൽ മടങ്ങിവന്നിട്ടുണ്ട്.  

പകർച്ചവ്യാധിയുടെ ആശങ്ക മാറുംമുമ്പേ ഇതര സംസ്ഥാന  തൊഴിലാളികളുടെ തിരിച്ചുവരവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. സർക്കാർ നിയന്ത്രണ സംവിധാനങ്ങളുടെ വീഴ്ചയാണിതെന്നാണ് ആരോപണം. രോഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലുള്ളവരാണ് ഇവിടെയെത്തുന്നവരിൽ പലരും. എന്നാൽ ഇങ്ങനെയെത്തുന്നവർക്ക്  സർക്കാർ കോറന്റൈൻ ഇല്ല. പകരം കരാറുകാർ ഒരുക്കിയിക്കുള്ള താമസയിടങ്ങളിലേയ്‌ക്കാണ് വിടുന്നത്. രോഗപകർച്ചയുണ്ടായ സമയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ കഴിയുന്ന ക്യാമ്പുകളുടെ അവസ്ഥ പുറംലോകം അറിഞ്ഞതാണ്. മൂന്ന് പേർക്ക് കിടക്കാനുള്ള മുറിയിൽ പത്ത് പേരോളമാണ് കഴിഞ്ഞത്. ഇപ്പോഴത്തെ  രോഗ പകർച്ച ഭീതിതമായ സ്ഥിതിയിൽ എത്തിനിൽക്കെ തിരികെയെത്തുന്നവർ ഇത്തരത്തിലുള്ള  ക്യാമ്പുകളിൽ  കഴിയേണ്ട സാഹചര്യമുണ്ടായാൽ രോഗപകർച്ച വ്യാപകമാകും.  

Tags: keralaഇതര സംസ്ഥാന തൊഴിലാളികള്‍covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.