Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇതര സംസ്ഥാന തൊഴിലാളികൾ തിരികെയെത്തുന്നു; പരിശോധനയില്ല, ആശങ്കയിൽ കേരളം

തിരുവനന്തപുരത്തേയ്‌ക്കുള്ള നിസാമുദീൻ ട്രെയിനിലാണ് ഇതര സംസ്ഥാന തൊഴിലാളികളെത്തുന്നത്. ടിക്കറ്റെടുത്ത് എത്തുന്ന ഇവർക്ക് റെയിൽവേ സ്റ്റേഷനിൽ വേണ്ട പരിശോധനയില്ല.

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
Jun 14, 2020, 11:55 am IST
in Thiruvananthapuram

തിരുവനന്തപുരം: കൊറോണ പകർച്ചവ്യാധിയെ തുടർന്ന് സംസ്ഥാനം വിട്ട ഇതര സംസ്ഥാന തൊഴിലാളികൾ തിരികെയെത്തുന്നു. രോഗം പകരാനുള്ള സാധ്യത മുൻനിർത്തി സർക്കാർ സംവിധനങ്ങളിൽ അവരുടെ ദേശത്തേയ്‌ക്ക് പറഞ്ഞുവിട്ടവരാണ്  ദിവസങ്ങൾ പിന്നിടും മുമ്പേ തിരികെയെത്തുന്നത്. ഇത് രോഗപകർച്ച വർദ്ധിക്കുമെന്ന ആശങ്കയ്‌ക്കും വഴിയൊരുക്കിയിരിക്കുകയാണ്. ഇവരിൽ പലരും രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നാണ് തിരികെ എത്തുന്നത്.

സംസ്ഥാനത്ത് അനവധി പേർ തിരികെയെത്തിയതായിട്ടാണ് വിവരം. തിരുവനന്തപുരത്തേയ്‌ക്കുള്ള നിസാമുദീൻ ട്രെയിനിലാണ് ഇതര സംസ്ഥാന തൊഴിലാളികളെത്തുന്നത്. ടിക്കറ്റെടുത്ത് എത്തുന്ന ഇവർക്ക് റെയിൽവേ സ്റ്റേഷനിൽ വേണ്ട പരിശോധനയില്ല.  ശരീരോഷ്മാവ് പരിശോധിച്ചുകഴിഞ്ഞാൽ അവരെ താമസയിടങ്ങളിലേയ്‌ക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. തൊഴിലിടങ്ങളിലെ കരാറുകാരുടെ നേതൃത്വത്തിലാണ് ഇവർ എത്തുന്നത്. മാത്രവുമല്ല ഇവിടുന്ന് പോയവർ കൃത്യമായി കോറന്റൈൻ അനുഷ്ഠിക്കാതെയാണ് വരവെന്നതും ശ്രദ്ധേയമാണ്. കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിലുള്ള ലോക് ഡൗണിൽ തിരികെ പോകണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിലായി പ്രതിഷേധങ്ങളുണ്ടാക്കിയ ഇവരെ ലോക്ഡൗണിന് അയവ് വന്നതോടെയാണ്  തീവണ്ടി മാർഗ്ഗം കയറ്റി വിട്ടത്.  

യാത്രയ്‌ക്കിടയിലും അവരുടെ നാട്ടിലുമൊക്കെയായി രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോയെന്നതും സംശയത്തിലാണ്. ഈ സാഹചര്യത്തിൽ പെട്ടെന്നുള്ള തിരിച്ചുവരവും കൃത്യമായി പരിശോധനയില്ലാത്തതും രോഗം സമൂഹവ്യാപനം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ പ്രധാനപ്പെട്ട പല പ്രദേശങ്ങളിലും ഇത്തരത്തിൽ മടങ്ങിവന്നിട്ടുണ്ട്.  

പകർച്ചവ്യാധിയുടെ ആശങ്ക മാറുംമുമ്പേ ഇതര സംസ്ഥാന  തൊഴിലാളികളുടെ തിരിച്ചുവരവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. സർക്കാർ നിയന്ത്രണ സംവിധാനങ്ങളുടെ വീഴ്ചയാണിതെന്നാണ് ആരോപണം. രോഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലുള്ളവരാണ് ഇവിടെയെത്തുന്നവരിൽ പലരും. എന്നാൽ ഇങ്ങനെയെത്തുന്നവർക്ക്  സർക്കാർ കോറന്റൈൻ ഇല്ല. പകരം കരാറുകാർ ഒരുക്കിയിക്കുള്ള താമസയിടങ്ങളിലേയ്‌ക്കാണ് വിടുന്നത്. രോഗപകർച്ചയുണ്ടായ സമയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ കഴിയുന്ന ക്യാമ്പുകളുടെ അവസ്ഥ പുറംലോകം അറിഞ്ഞതാണ്. മൂന്ന് പേർക്ക് കിടക്കാനുള്ള മുറിയിൽ പത്ത് പേരോളമാണ് കഴിഞ്ഞത്. ഇപ്പോഴത്തെ  രോഗ പകർച്ച ഭീതിതമായ സ്ഥിതിയിൽ എത്തിനിൽക്കെ തിരികെയെത്തുന്നവർ ഇത്തരത്തിലുള്ള  ക്യാമ്പുകളിൽ  കഴിയേണ്ട സാഹചര്യമുണ്ടായാൽ രോഗപകർച്ച വ്യാപകമാകും.  

Tags: keralaഇതര സംസ്ഥാന തൊഴിലാളികള്‍covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.