Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കോവിഡ് ബാധിച്ച് മരണം; ഇരിട്ടി മേഖലയിലെ ജനങ്ങൾ ആശങ്കയിൽ, നഗരം പൂർവ്വ സ്ഥിതിയിലാകണമെങ്കിൽ ഇനിയും ഏറെ വൈകും

മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ അടച്ചിടലിന്റെ ഗുണ ദോഷങ്ങളെപ്പറ്റിയുള്ള വാദപ്രതിവാദങ്ങളും നിറയുകയാണ്. തില്ലങ്കേരിയിൽ സമ്പർക്കം വഴി രോഗം ഉണ്ടായ ഒരാൾ ഇരിട്ടിയിൽ വ്യാപാരിയായിരുന്നുവെന്നതും സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന  ആശങ്കയും ഏറുകയാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 11, 2020, 09:58 pm IST
inKannur

ഇരിട്ടി: ഇരിട്ടി പട്ടണം ഉൾപ്പെടുന്ന നഗരസഭയിലെ  ഒൻപതാം വാർഡിലെ പയഞ്ചേരിയൽ 70 കാരൻ  കോവിഡ് ബാധിച്ച് മരിച്ചത് പ്രദേശത്തെ ജനങ്ങളെ  കൂടുതൽ ആശങ്കയിലാക്കി. കഴിഞ്ഞ ആഴ്ചയാണ്  പയഞ്ചേരിൽ പ്രവാസിയായി ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത് . ഇയാളും ഇപ്പോൾ മരിച്ച ഇയാളുടെ പിതാവും ഉൾപ്പെടെയുള്ള അഞ്ചംഗ കുടുംബം മസ്‌ക്കറ്റിൽ നിന്നും എത്തി ഒരുമിച്ച് സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതിനാൽ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടായിട്ടില്ലെന്നും ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. എന്നാൽ നാലു ദിവസം കഴിഞ്ഞ് ഇരിട്ടി നഗരം ഉൾപ്പെടുന്ന വാർഡിനെ കണ്ടയിമെന്റ് സോണാക്കി അടച്ചിടൽ പ്രഖ്യാപിച്ചു. ഇരിട്ടി ബസ്റ്റാന്റ് ഉൾപ്പെടെ അടച്ചിട്ടുകൊണ്ടായിരുന്നു നിയന്ത്രണം. 

രാഷ്‌ട്രീയ പാർട്ടികൾ ചേരിതിരിഞ്ഞ് ഇതിനെതിരെ ആരോപണ പ്രത്യോരോപണങ്ങൾ ഉയർത്തുന്നതിനിടയിലാണ് കോവിഡ് ബാധിതന്റെ പിതാവ് രോഗം ബാധിച്ച് മരിക്കുന്നത്. കഴിഞ്ഞ മാസം 22നാണ് ഇവരുടെ കുടുംബം മസ്‌ക്കറ്റിൽ നിന്നും നാട്ടിലെത്തിയത്. പയഞ്ചേരിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിൽ 70കാരന്റെ മകന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ആശുപതിയിലേക്ക് മാറ്റിയിട്ടും കൂടെ താമസമാക്കിയ കരൾ രോഗത്തിന് ഉൾപ്പെടെ തുടർ ചികിത്സ നടത്തുന്ന 70 കാരനെ    മറ്റ് കുടുംബാംഗങ്ങളേയും കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നതിൽ വീഴ്‌ച്ചയുണ്ടായി. 

എന്നാൽ  ഇതിനിടയിൽ ഇവർ അധികൃതരെ ആരേയും  ഒന്നും അറിയിക്കാതെ കൂത്തുപറമ്പിലെ വീട്ടിലേക്ക് താമസം മാറ്റി. ഇവർ ക്വാറന്റയിൻ വ്യവസ്ഥകൾ പാലിച്ചു കൊണ്ടാണ് അവിടെ കഴിഞ്ഞിരുന്നതെന്നാണ് ആരോഗ്യ വകുപ്പ് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ സ്രവം പരിശോധനയ്‌ക്ക് അയച്ചത്. ബുധനാഴ്‌ച്ച റിസർട്ട് വന്നപ്പോൾ 70കാരനും അയാളുടെ ഭാര്യക്കും മകന്റെ  ഭാര്യക്കും രോഗം സ്ഥീരികരിച്ചു. ഇതോടെ മാസങ്ങളായി ലോക്ക്ഡൗണിൽ കിടക്കുന്ന നഗരം പൂർവ്വ സ്ഥിതിയിലാകണമെങ്കിൽ ഇനിയും ഏറെ വൈകുമെന്ന ആശങ്കയും  ശക്തമായിരിക്കുകയാണ്. 

മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ അടച്ചിടലിന്റെ ഗുണ ദോഷങ്ങളെപ്പറ്റിയുള്ള വാദപ്രതിവാദങ്ങളും നിറയുകയാണ്. തില്ലങ്കേരിയിൽ സമ്പർക്കം വഴി രോഗം ഉണ്ടായ ഒരാൾ ഇരിട്ടിയിൽ വ്യാപാരിയായിരുന്നുവെന്നതും സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന  ആശങ്കയും ഏറുകയാണ്.  

Tags: covidIritty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.