Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ പറഞ്ഞു, ഒപ്പമുണ്ടെന്ന്; പക്ഷേ, സന്തോഷിനൊപ്പം ആരുമുണ്ടായില്ല; ഒടുവില്‍ അഭയം തേടിയത് ആത്മഹത്യയില്‍; അനാഥമായി കുടുംബം

ഗതാഗത മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ അനാഥമായിരിക്കുകയാണ് ഒരു ബസ് ജീവനക്കാരന്റെ കുടുംബം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 09:20 pm IST
in Kerala

വിജിത്ത് കക്കോടി

കോഴിക്കോട്: കക്കോടിയിലെ മക്കട കീഴൂര്‍വീട്ടില്‍ കരച്ചിലൊടുങ്ങുന്നില്ല. നിത്യവൃത്തിക്കും ചികിത്സ ചെലവുകള്‍ക്കും പണം കണ്ടെത്താന്‍ കഴിയാതെ ജീവനൊടുക്കിയ ബസ് ഡ്രൈവര്‍ സന്തോഷിന്റെ വീട്ടില്‍ അനാഥരാണ് നാലു പേര്‍. രോഗക്കിടക്കയിലായ അമ്മ സത്യവതി,  നട്ടെല്ലിന് അസുഖം ബാധിച്ച് ചികിത്സയിലായ ഭാര്യ രജിഷ,  പ്ലസ് വണ്ണിനും പത്താം ക്ലാസിലും പഠിക്കുന്ന ജിഷ്ണുവും ഷാനിയയും. ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലാണ് ഒരു ബസ് ജീവനക്കാരന് ആത്മഹത്യ ചെയ്യേണ്ടി വന്നത്.

കോഴിക്കോട് സിറ്റി ബസില്‍ ഡ്രൈവറായിരുന്ന സന്തോഷ് മൂന്നു മാസത്തോളം ജോലി ഇല്ലാത്തതിനാല്‍ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടിലായതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് ആത്മഹത്യ ചെയ്തത്.  ലോക്ഡൗണില്‍ ബസ് ഓട്ടം നിലച്ചതിനാല്‍  സന്തോഷിന് ജോലി ഇല്ലാതെയായി. വിഹിത സംഖ്യ അടക്കാന്‍ പണമില്ലാത്തതിനാല്‍ ക്ഷേമനിധിയില്‍ നിന്നുള്ള ആശ്വാസ ധനം പോലും സന്തോഷിന് ലഭിച്ചില്ല. മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്ത സമ്മേളനങ്ങളുടെ കരുതലിന്റെ പരിധിയില്‍ സന്തോഷിന് ഇടം കിട്ടിയില്ല.  

വീടിന്റെ പെരുകി വരുന്ന കടവും അമ്മയ്‌ക്കും ഭാര്യയ്‌ക്കും ആവശ്യമായ ഭാരിച്ച ചികിത്സാ ചെലവും താങ്ങാനാവാതെയാണ് സന്തോഷ് ആത്മഹത്യയില്‍ അഭയം കണ്ടെത്തിയത്.    പത്താം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസ ചെലവുകള്‍ അടക്കം  കുടുംബത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു. മുത്തമകന്‍ ജിഷ്ണു ചെറുകുളം പിവിഎസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്ണിലും മകള്‍ ഷാനിയ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസിലുമാണ് പഠിക്കുന്നത്. തളര്‍ന്നിരിപ്പാണ് രജിഷ. ഭര്‍ത്താവിന് താങ്ങായി ടൈലറിങ്ങ് ജോലിയ്‌ക്ക് പോയിരുന്നത് അസുഖമായതോടെ നിര്‍ത്തേണ്ടി വന്നു. അമ്മയുടെയും തന്റെയും ചികിത്സയ്‌ക്ക് മാത്രം   രണ്ടായിരം രൂപ വേണം.

നാട്ടില്‍ കല്യാണമാകട്ടെ  പൊതുകാര്യങ്ങളിലെല്ലാം മുന്‍പന്തിയിലുണ്ടാകുമായിരുന്നു സന്തോഷ്. ഈ വേര്‍പാട് ഇപ്പോഴും നാട്ടുകാര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. അത്രയ്‌ക്ക് പ്രിയങ്കരനായിരുന്നു  വീട്ടിലും നാട്ടിലും. കടക്കെണിക്കിടയിലും പതറാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അതോടെ വരുമാനമില്ലാതായി. അവസാന പ്രതീക്ഷയായ ക്ഷേമനിധിയില്‍ നിന്നു പോലും സഹായം നിരസിക്കപ്പെട്ടതോടെ പ്രതീക്ഷയറ്റ സന്തോഷിന് തുണയായി സര്‍ക്കാരും ഉണ്ടായില്ല. ഒപ്പമുണ്ടെന്ന് പറയുകയല്ലാതെ സന്തോഷിനൊപ്പം ആരുമുണ്ടായില്ല. ഗതാഗത മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ അനാഥമായിരിക്കുകയാണ് ഒരു ബസ് ജീവനക്കാരന്റെ കുടുംബം.

Tags: deathPrivate bus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.