Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അമ്മ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു’: സത്യദേവിയുടെ മക്കള്‍

'അമ്മ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു. ഒരു തുള്ളി വെള്ളം പോലും അമ്മയുടെ ദേഹത്ത് ഒഴിക്കാന്‍ ബാങ്കിലുള്ള ആരും തയ്യാറായില്ല. അമ്മ കത്തിത്തീരും വരെ അവര്‍ നോക്കി നിന്നു. രക്ഷപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല.''

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 12:02 pm IST
in Kerala
സത്യദേവിയുടെ മക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

സത്യദേവിയുടെ മക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

ചാത്തന്നൂര്‍: ”അമ്മ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു. ഒരു തുള്ളി വെള്ളം പോലും അമ്മയുടെ ദേഹത്ത് ഒഴിക്കാന്‍ ബാങ്കിലുള്ള ആരും തയ്യാറായില്ല. അമ്മ കത്തിത്തീരും വരെ അവര്‍ നോക്കി നിന്നു. രക്ഷപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല.” ഭൂതക്കുളം സര്‍വീസ് സഹകരണബാങ്ക് കെട്ടിടത്തില്‍ ജീവനൊടുക്കിയ കളക്ഷന്‍ ഏജന്റ് സത്യദേവിയുടെ മകള്‍ അശ്വനിയുടെ വാക്കുകളാണിത്.

പൊട്ടിക്കരഞ്ഞു കൊണ്ടാണ് അശ്വനി മാധ്യമങ്ങളോട് സംസാരിച്ചത്. നിയമവും കോടതിയും കൈവിടില്ലെന്ന് അമ്മ പ്രതീക്ഷിച്ചിരുന്നു. കോടതിയില്‍ നിന്ന് നീതി കിട്ടും എന്ന് തന്നെയായിരുന്നു അമ്മ വിശ്വസിച്ചിരുന്നത്’. മകന്‍ അനൂപ് പറഞ്ഞു. രാവിലെ രോഗക്കിടക്കയിലുള്ള തന്റെ ഭര്‍ത്താവിന് കഴിക്കാനായി ഓറഞ്ചും മുന്തിരിയും ഒപ്പം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മരുന്നുകളും വാങ്ങി വീട്ടിലെത്തിയതാണ് സത്യദേവി. അപ്പോഴാണ് ബാങ്കില്‍ നിന്നും ജോലി സംബന്ധമായി സത്യദേവിക്ക് ഫോണ്‍കോള്‍ വന്നത്. താന്‍ ചെന്നാല്‍ അത് വേഗം നടത്തി കൊടുക്കാന്‍ സാധിക്കും എന്ന് മകനോട് പറഞ്ഞ സത്യദേവി രോഗക്കിടക്കയിലുള്ള തന്റെ ഭര്‍ത്താവിന് മരുന്നും ഭക്ഷണവും നല്കിയ ശേഷം ബാങ്കിലേക്ക് മടങ്ങി. എല്ലാദിവസവും ബാങ്കില്‍ പോകുന്നത് പോലെ പോയ സത്യദേവിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും മകന്‍ അനൂപിന് തോന്നിയില്ല.

അല്പസമയം കഴിഞ്ഞപ്പോള്‍ ‘ഭൂതക്കുളം സര്‍വീസ് സഹകരണബാങ്കില്‍ ആരോ തീ കൊളുത്തി, എന്തോ പ്രശ്നമുണ്ട്’ എന്ന് സുഹൃത്ത് അനൂപിനെ വിളിച്ച് അറിയിച്ചു. ബാങ്കിലേക്ക് പോയ അമ്മ സുരക്ഷിതയാണോ എന്നറിയാന്‍ ബാങ്കിലെത്തിയ അനൂപിനെ ആദ്യം കയറ്റിവിട്ടില്ല. ബിജെപി പ്രവര്‍ത്തകര്‍ എത്തിയശേഷമാണ് എതിര്‍പ്പുകള്‍ മറികടന്ന് അനൂപിന് ബാങ്കിനുള്ളിലേക്ക് പ്രവേശിക്കാനായത്.  

അകത്തെത്തിയ അനൂപ് തന്റെ അമ്മ എവിടെ എന്നും അമ്മയെ കണ്ടോ എന്നും ബാങ്ക് ജീവനക്കാരോട് ചോദിച്ചെങ്കിലും ആരും മറുപടി നല്കിയില്ല. അമ്മയെ തിരക്കി ബാങ്കിന്റെ മുകളിലത്തെ നിലയിലേക്ക് പ്രവേശിച്ച അനൂപ് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍ കിടന്നിരുന്ന മൃതശരീരം ആണ്. തലയും ശരീരവും ഒരുപോലെ കത്തിയമര്‍ന്ന ആ മൃതദേഹത്തില്‍ തീ ബാക്കിവച്ച ഭാഗങ്ങള്‍ കണ്ടപ്പോള്‍ അനൂപിന് അത് തന്റെ അമ്മയാണെന്ന് മനസ്സിലായി. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നോട് യാത്ര പറഞ്ഞുപോയ അമ്മയെ ആ നിലയില്‍ കണ്ട അനൂപിന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഒരു ശരീരം ഇത്രയും കത്തിയമരുന്നതിനു മുന്നേ തീ അണയ്‌ക്കാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് സത്യദേവിയുടെ കുടുംബം ചോദിക്കുന്നു.  

1992ലാണ് ഭൂതക്കുളം ബാങ്കില്‍ കളക്ഷന്‍ ഏജന്റായത്. ജീവിതത്തിലെ നല്ലൊരു ഭാഗവും ആത്മാര്‍ഥമായി ജോലി ചെയ്ത സ്ഥാപനത്തില്‍ അര്‍ഹതപ്പെട്ട സ്ഥാനം ലഭിക്കാതെ പോയ നിസ്സഹായയായ സ്ത്രീയുടെ വിധിയോടുള്ള അടിയറവായിരുന്നിരിക്കും ഈ ആത്മഹത്യ. വൈകിയെത്തിയ കോടതിവിധി വരെ ഒരു തരം നീതിനിഷേധമാണ്. കോടതിയെയും നിയമ വ്യവസ്ഥിതിയെയും മുന്നില്‍കണ്ട് നീതിക്കുവേണ്ടി പോരാടുന്ന ഒരുപാട് പേരില്‍ ഒരാള്‍ മാത്രമായിരുന്നു സത്യദേവി. സിപിഎം സ്വാധീനം മുന്‍നിര്‍ത്തി അന്വേഷണം വഴിപാടാക്കി മാറ്റുകയാണ് പോലീസ്. സത്യദേവിഅമ്മയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Tags: suicideബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു പാരമ്പര്യമെന്ന് പറഞ്ഞ് അധിക്ഷേപം ; ഗർഭച്ഛിദ്രത്തിന് ഉസ്താദിനടുത്ത് എത്തിച്ചു ; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് വീട്ടിൽ നിന്ന് പുറത്താക്കി

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

Kerala

രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

Kerala

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ അധികാരം പിടിച്ചത് പോലെ കേരളത്തിൽ ബിജെപി അധികാരം പിടിക്കരുത് ; സിപിഎമ്മിനെ ശക്തിപ്പെടുത്തണമെന്ന് ജലീൽ : പാർട്ടി അംഗമാകുന്നുവെന്ന് പ്രഖ്യാപനം

ഫിഫ ലോകകപ്പ്: ഗ്രൂപ്പ് ബി പരിചയം: വിജയകഥകളുടെ സ്വിസ് നിക്ഷേപം

ധുരന്ധർ വിജയത്തിൽ ഡി-കമ്പനിക്ക് കലിപ്പ്; ദാവൂദ് ഇബ്രാഹിം ജീവിച്ചിരിപ്പുണ്ടെന്നു വരുത്താൻ കമ്പനിയുടെ പുതിയ നീക്കം

മമത പോലും പുറത്തായേക്കാം ; പ്രതിപക്ഷനിര പുനസംഘടിപ്പിക്കണമെന്ന് ടിഎംസി എംഎൽഎ മാർ ; സ്പീക്കർക്കും പരാതി ; അഭിഷേക് ബാനർജിയ്‌ക്കെതിരെ പാർട്ടി അംഗങ്ങൾ

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

പിഎസ്‌സി വിജ്ഞാപനം; അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍..

ദല്‍ഹിയിലെ ഹോട്ടലില്‍ തീപിടിച്ച് വിദേശികളടക്കം 21 മരണം; 45 പേരെ രക്ഷപ്പെടുത്തി

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം; സർവീസുകൾ നിർത്തിവെച്ചു, നിരവധിപേർക്ക് പരുക്ക്

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! മന്ത്രി സുരേഷ് ഗോപി ഓട്ടോ വാങ്ങി നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.