Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണല്‍ വാരല്‍: സര്‍ക്കാര്‍ നീക്കം നദികളുടെ മരണമണിയാകും; പുനരാരംഭിക്കുന്നത് 2012ല്‍ നിര്‍ത്തിവെച്ച ഖനനം

സംസ്ഥാനത്തെ പ്രധാനപ്പെട്ട 35 നദികളില്‍ മണല്‍ ഓഡിറ്റിംഗ് നടന്നുവരികയാണ്. ഇതിനോടകം 15 എണ്ണത്തില്‍ മണല്‍ഖനനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങി. ഇതിനു പിന്നാലെയാണ് എല്ലാ നദികളില്‍ നിന്നും എക്കലും ചെളിയും നീക്കം ചെയ്യാനും ഉത്തരവ്.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Jun 5, 2020, 11:50 am IST
in Kerala

പത്തനംതിട്ട: പമ്പയടക്കം സംസ്ഥാനത്തെ നദികളില്‍ പ്രളയകാലത്ത് അടിഞ്ഞുകൂടിയ എക്കലും ചെളിയും അതിന്റെ മറവില്‍ മണലും വാരാനുള്ള സര്‍ക്കാര്‍ തീരുമാനം നദികളുടെ മരണമണി മുഴക്കും. ഇന്ന്  ലോകപരിസ്ഥിതിദിനം ആചരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ വിവാദ നീക്കം.  നദികളില്‍നിന്ന്മണല്‍ ഒഴിവാക്കി  എക്കലും ചെളിയും മാത്രം നീക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇതെങ്ങനെ ചെയ്യുമെന്ന് പരിസ്ഥിതി വിദഗ്‌ദ്ധരും ഇതിനുചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ആശങ്കപ്പെടുന്നു.

2012 മുതല്‍ നിലച്ച മണല്‍ഖനനം പുനരാരംഭിക്കാനാണ്   സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട 35 നദികളില്‍  മണല്‍ ഓഡിറ്റിംഗ് നടന്നുവരികയാണ്.  ഇതിനോടകം 15 എണ്ണത്തില്‍  മണല്‍ഖനനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങി. ഇതിനു പിന്നാലെയാണ് എല്ലാ നദികളില്‍ നിന്നും എക്കലും ചെളിയും നീക്കം ചെയ്യാനും ഉത്തരവ്.

വീണ്ടും പ്രളയമുണ്ടാകുമെന്ന പ്രവചനങ്ങളുടെ മറവില്‍, ദുരന്ത നിവാരണ നടപടിയെന്ന നിലയിലാണ്  എക്കലും ചെളിയും നീക്കുന്നത്.  ഭരണം തീരാന്‍ ഒരുവര്‍ഷം അവശേഷിക്കേ തിടുക്കപ്പെട്ട് സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍  മാറ്റാനുള്ള  നീക്കത്തില്‍  ദുരൂഹതയുണ്ട്.  തെരഞ്ഞെടുപ്പുകള്‍ വിളപ്പാടകലെ എത്തി നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കാനുള്ള നടപടിയാണിതെന്നാണ് സംശയം. കരാറുകാരില്‍ നിന്ന് പണം പരിച്ച് അനുമതി നല്‍കിയാല്‍ മതിയാകും. ദുരന്ത നിവാരണത്തിന്റെ മറവില്‍ മണല്‍കൊള്ളക്കാണ് വഴി തുറക്കുന്നത്.

2018ലെ പ്രളയം കഴിഞ്ഞതിന്ശേഷം2019ലും വെള്ളപ്പൊക്കം ഉണ്ടായിരുന്നു. ആസമയത്തുപോലും നദികളിലെ എക്കലും ചെളിയും മാറ്റാന്‍ തയ്യാറാകാത്തവര്‍ ഇപ്പോള്‍ ധൃതഗതിയിലാണ്  നീക്കം നടത്തുന്നത്.  നദികളില്‍ നിന്ന് മണല്‍ വാരണമെങ്കില്‍ വിദഗ്‌ദ്ധ സമിതി മണല്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് തയാറാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.വനപ്രദേശത്തെ നദികളില്‍ നിന്നും മണല്‍ വാരണമെങ്കില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും  വേണം. നദിയില്‍ നിന്ന് എക്കല്‍ നീക്കിയാലും വനമേഖലയില്‍ നിന്ന് അത് പുറത്തുകൊണ്ടു പോകുന്നതിന് വന നിയമം ബാധകമാണ്. നദിയില്‍ നിന്ന് മാറ്റാന്‍ മാത്രമെ ഡിസാസ്റ്റര്‍ മാനേജ് മെന്റ് നിയമപ്രകാരം കഴിയുകയുള്ളൂ.കഴിഞ്ഞ അര നൂറ്റാണ്ടുകൊണ്ട് നദികളിലെ മണല്‍ മുഴുവന്‍ വാരിതീര്‍ത്തിരുന്നു. പ്രളയത്തില്‍ അതിന്റെ ഒരു ശതമാനം പോലും വന്നടിഞ്ഞിട്ടില്ലെന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു.

Tags: riversandPamba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പമ്പയാറ്റില്‍ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് ചാക്ക് കെട്ടില്‍ തലയോട്ടിയും തുണിക്കഷണങ്ങളും

ഒഴുക്കില്‍പെട്ട വീട്ടമ്മയെ രക്ഷിച്ച കെ.കെ. ശ്രീനിവാസനെ ആദരിക്കുന്നു
Pathanamthitta

വീട്ടമ്മയ്‌ക്ക് ഇത് പുനര്‍ജന്മം; കടവില്‍ തുണി കഴുകുന്നതിനിടെ നദിയിലെ ഒഴുക്കില്‍പ്പെട്ടു, രക്ഷകനായി അഗ്‌നിശമനസേന ഉദ്യോഗസ്ഥൻ

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ അധികാരം പിടിച്ചത് പോലെ കേരളത്തിൽ ബിജെപി അധികാരം പിടിക്കരുത് ; സിപിഎമ്മിനെ ശക്തിപ്പെടുത്തണമെന്ന് ജലീൽ : പാർട്ടി അംഗമാകുന്നുവെന്ന് പ്രഖ്യാപനം

ഫിഫ ലോകകപ്പ്: ഗ്രൂപ്പ് ബി പരിചയം: വിജയകഥകളുടെ സ്വിസ് നിക്ഷേപം

ധുരന്ധർ വിജയത്തിൽ ഡി-കമ്പനിക്ക് കലിപ്പ്; ദാവൂദ് ഇബ്രാഹിം ജീവിച്ചിരിപ്പുണ്ടെന്നു വരുത്താൻ കമ്പനിയുടെ പുതിയ നീക്കം

മമത പോലും പുറത്തായേക്കാം ; പ്രതിപക്ഷനിര പുനസംഘടിപ്പിക്കണമെന്ന് ടിഎംസി എംഎൽഎ മാർ ; സ്പീക്കർക്കും പരാതി ; അഭിഷേക് ബാനർജിയ്‌ക്കെതിരെ പാർട്ടി അംഗങ്ങൾ

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

പിഎസ്‌സി വിജ്ഞാപനം; അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍..

ദല്‍ഹിയിലെ ഹോട്ടലില്‍ തീപിടിച്ച് വിദേശികളടക്കം 21 മരണം; 45 പേരെ രക്ഷപ്പെടുത്തി

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം; സർവീസുകൾ നിർത്തിവെച്ചു, നിരവധിപേർക്ക് പരുക്ക്

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! മന്ത്രി സുരേഷ് ഗോപി ഓട്ടോ വാങ്ങി നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.